Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ ഗ്രാമത്തിൽ സുവിശേഷകർക്ക് പ്രവേശനമില്ല; വന്നാൽ ശിക്ഷയുറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 02:55 pm IST
in India

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിലെ കേസലിംഗയപ്പള്ളി എന്ന ഗ്രാമം  കഴിഞ്ഞ രാം നവമി മുതൽ ഹിന്ദുക്കൾ വസിക്കുന്ന പ്രദേശം മാത്രമാണ്. ഈ ഗ്രാമത്തിൽ ക്ര്യിസ്ത്യൻ മുസ്ലിം മതവിഭാഗങ്ങളിൽപ്പെട്ടവർ കഴിയുന്നില്ല, അതു മാത്രമല്ല മറ്റ് മതത്തിൽപ്പെട്ട മതപണ്ഡിതർക്ക് മതപ്രചാരണം നടത്തുവാനോ മത പരിവർത്തനം നടത്തുവാനോ ഈ പ്രദേശത്ത് സാധിക്കുകയില്ല. കഴിഞ്ഞ രാം നവമി മുതലാണ് ഗ്രാമം മുഴുവനായും ഒരു ഹിന്ദുപ്രദേശമായി പരിരണമിച്ചത്. 

ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ വശത്തായി ഹിന്ദുക്കൾക്ക് വേണ്ടി മാത്രമുള്ള ഗ്രാമം എന്ന് ആലേഖനം ചെയ്ത സൂചന ബോർഡ് കാണാനാകും. മതപ്രചാരണത്തിനോ സുവിശേഷങ്ങൾക്കോ മറ്റുമായി ഈ ഗ്രാമത്തിലേക്ക് മറ്റ് മതസ്ഥർ പ്രവേശിക്കല്ലെന്നും അത്തരത്തിൽ പ്രവേശിക്കുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയ് ശ്രീറാം എന്ന എഴുതിയ ബോർഡിൽ മതം മാറുന്നത് സ്വന്തം അമ്മയെ മാറുന്നതിന് തുല്യമാണെന്നും പറയുന്നു.

കടപ്പ നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കേസലിംഗയപ്പള്ളി. 1,500ഓളം പേരാണ് ഈ ഗ്രാമത്തിൽ വസിക്കുന്നത്. ഹിന്ദുക്കൾ മാത്രം വസിക്കുന്ന ഇവിടെ കാപൂസ് സമുദായക്കാരും ,പട്ടിക ജാതി, പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടുന്നു. 

ഈ ഗ്രാമം ഇത്തരത്തിൽ ഹിന്ദു പ്രദേശമായതിന്റെ പിന്നിൽ ഒരു കാര്യമുണ്ട്. ഒരു വർഷം മുൻപ് ക്ര്യിസ്ത്യൻ  ഇവാഞ്ചലിക്കൽ വിഭാഗത്തിൽപ്പെട്ട മതപണ്ഡിതർ ഗ്രാമത്തിൽ വന്ന് മതപ്രഭാഷണം നടത്തി. ഗ്രാമത്തിലെ ജനങ്ങളുടെ ദീനങ്ങൾ മാറാൻ ക്ര്യിസ്ത്യൻ മതത്തെ വിശ്വസിക്കണമെന്നും യേശുവിന് മാത്രമെ രോഗവ്യാധികൾ മാറ്റുവാൻ സാധിക്കുകയുള്ളുവെന്നും ഇവർ പ്രചരിപ്പിക്കുകയുണ്ടായി. ഈ സംഭവം ഗ്രാമവാസികൾ കാര്യമായി പരിഗണിക്കുകയും രാമാ നവമി ദിനത്തിൽ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ വശത്ത് ഹിന്ദു ഗ്രാമം എന്ന് അറിയിപ്പുള്ള ബോർഡ് വയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.

ക്ര്യിസ്ത്യൻ ആശയങ്ങളിലേക്ക് വഴുതി വീണ ഹിന്ദുക്കളെ നഗരത്തിലെ സ്വാമി അചാലനന്ദ നയിക്കുന്ന ആശ്രമത്തിലെത്തിക്കുകയും അവർക്ക് ഹിന്ദുത്വ ആശയങ്ങളിൽ അടിയുറച്ച് നിൽക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് മനസിലാക്കിക്കൊടുക്കുകയും ചെയ്തുവെന്ന് ഗ്രാമത്തിലെ മുതിർന്ന ആംഗവും കർഷകനുമായ രമണ പറഞ്ഞു. സൂചന ബോർഡ് അവഗണിച്ച് പ്രവേശിക്കുന്നവരെ എല്ലാവരുടെയും കാൺകെ ജയ് ശ്രീറാം വിളിപ്പിക്കുകയും മത വാദപ്രതിവാദങ്ങളിൽ ഏർപ്പെടാനും ആവശ്യപ്പെടും, ഇതിനുശേഷം ഇവരെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയുമാണ് ചെയ്യുന്നത്- രമണ പറഞ്ഞു.

ആർഎസ്എസിന് ഏറെ സ്വാധീനമുള്ള ഗ്രാമമാണ് കേസലിംഗയപ്പള്ളി. മതത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സംഘടന പ്രത്യേക ക്ലാസുകൾ നടത്തുകയും നല്ല രീതിയിൽ ശാഖപ്രവർത്തനം കാഴ്ചവെയ്‌ക്കുകയും ചെയ്യുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.