Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 02:00 am IST
in Kottayam

വൈക്കം: ആലപ്പുഴ-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിനു കുറുകെയുള്ള തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. 

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി നിര്‍മാണജോലികള്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് പണികള്‍ പൂര്‍ത്തിയാവുകയാണ്. ബണ്ടിന്റെ മുന്നാംഘട്ടം നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. 

ഇതുമൂലം നാലുമാസമായി നിര്‍ത്തി വെച്ചിരിക്കുകയായിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. 2014 ജൂലൈയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കുട്ടനാട് പാക്കേജില്‍പ്പെടുത്തിയുള്ള മൂന്നാം ഘട്ട നിര്‍മാണജോലികളുടെ ഉദ്ഘാടനം നടത്തിയത്. 174 കോടി രൂപയാണ് കരാര്‍ തുക. 

   ബണ്ടില്‍ ഷട്ടറുകള്‍ ഇല്ലാത്ത ഭാഗത്ത് മണ്‍ചിറയാണ് നിലവിലുള്ളത്. ഇതുമാറ്റി ജലഗതാഗതം സാധിക്കുന്ന തരത്തിലാണ് പുതിയ പാലത്തിന്റെയും ഷട്ടറിന്റെയും നിര്‍മാണം. പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ വളവും തിരിവുമില്ലാതെ നേര്‍രേഖയിലൂടെയുള്ള ഗതാഗതം സാധ്യമാകും. 

മണ്‍ചിറ മാറ്റി ജലപ്രവാഹം നിയന്ത്രിക്കുന്ന ഷട്ടറുകളോടുകൂടിയ സംവിധാനം ഒരുക്കണമെന്ന കുട്ടനാട്ടിലെ കര്‍ഷകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ബണ്ടിന്റെ പൂര്‍ത്തീകരണത്തോടെ യാഥാര്‍ത്ഥ്യമാകുന്നത്. ഡോ. എം.എസ് സ്വാമിനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈ ഭാഗത്ത് ഷട്ടര്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 

നിലവിലുള്ള മണ്‍ചിറയ്‌ക്ക് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിട്ടുള്ളത്. 28 സ്പാനുകളുള്ളതാണ് പാലം. ബണ്ടില്‍ ആകെയുള്ള 28 ഷട്ടറുകളില്‍ 14 ഷട്ടറുകളാണ് ഇനി സ്ഥാപിക്കാനുള്ളത്. ഇവ ഇവിടെ എത്തിച്ചു കഴിഞ്ഞു. ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനായി നിര്‍മാണ പ്രദേശത്തെ വെള്ളം വറ്റിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി. ഇതിനൊപ്പം രണ്ടു ലോക്കുകളുടെ നിര്‍മാണവും ആരംഭിക്കും. 

   ഷട്ടര്‍ ലോക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള മുറിയുടെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ബണ്ടിന്റെ സാങ്കേതികമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് മണ്‍ചിറയും അതിലെ റോഡും നീക്കം ചെയ്യും. 

പഴയ ബണ്ടില്‍ നിന്നും പുതിയതിനെ വേര്‍തിരിക്കുന്നത് ടൂറിസത്തെ അടിസ്ഥാനമാക്കിയുള്ള പണികളാണ്.  ടൂറിസത്തെ ലക്ഷ്യമിട്ട് പദ്ധതിയുടെ രൂപരേഖയിലുണ്ടായിരുന്ന കൃത്രിമ തുരുത്തുകളുടെ നിര്‍മാണത്തിലുള്ള അനിശ്ചിതത്വം ഇതുവരെ നീങ്ങിയിട്ടില്ല. 160 ചതുരശ്രമീറ്റര്‍ ചുറ്റളവുള്ള രണ്ട് കൃത്രിമതുരുത്തുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

എന്നാല്‍ മത്സ്യതൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുരുത്തുകളുടെ നിര്‍മാണം നിര്‍ത്തി വെച്ചിരിക്കുകയാണ്്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.