Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രണ്ട് പേരെ ചോദ്യം ചെയ്തു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:00 am IST
in Kottayam

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കുട്ടിക്കാനം ആസ്ഥാനമായുള്ള കെഎപി അഞ്ചാം ബെറ്റാലിയനിലെ രണ്ട് പൊലീസുകാരെയാണ് പ്രത്യേക ആന്വേഷണസംഘം ചോദ്യം ചെയ്തത്.  ഷിഹാബുദ്ദീന്‍, ഷമീര്‍ സമദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അടൂര്‍ ക്യാമ്പില്‍ ചോദ്യം ചെയ്തത്. മുഹമ്മ സ്വദേശിയാണ് ഷിഹാബുദീന്‍. ഷമീര്‍ സമദിന് ബ്ലേഡ്-റിയല്‍ എസ്‌റ്റേറ്റ് മാഫിയ ബന്ധമുള്ളതായി ആരോപണമുണ്ട്. പലപ്പോഴും ജോലിക്കുപോലും ഷമീര്‍ എത്താറില്ലെന്ന പരാതി പോലീസ് സേനയില്‍ ഉണ്ട്. ഷമീര്‍ പോലീസ്‌സേനയിലെ മതതീവ്രവാദ ഗ്രൂപ്പായ പച്ചവെളിച്ചം എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സജീവ അംഗമാണ്. ഇവര്‍ക്കെതിരെയുള്ള പരാതികള്‍ പോലീസിലെ സിപിഎം നേതാക്കള്‍ ഇടപെട്ടു അട്ടിമറിക്കുന്നതായും പരാതിയുണ്ട്. 

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇരുവരും പോലീസില്‍ എത്തിയതിന് ശേഷം ഇടതുപക്ഷ അനുകൂല യൂണിയനുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷ അസോസിയഷേന്‍ നേതാവുമായുള്ള അടുപ്പമാണ് ഇവരെ സംരക്ഷിക്കാന്‍ സിപിഎമ്മിന് പ്രേരണയാകുന്നത്.

ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്ന് തോക്കിന്റെ തിര (ഗണ്‍ റൗണ്ട്) കളവ് പോയ സംഭവത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന പരാതി അസോസിയേഷന്‍ ഇടപെട്ട് മുക്കിയിരുന്നു. നൂറേക്കറോളം വ്യാപിച്ച് കിടക്കുന്ന ക്യാമ്പില്‍ ആറ് മാസം മുമ്പ് പോപ്പുലര്‍ ഫ്രണ്ട് ആശയങ്ങള്‍ ഷിഹാബുദ്ദീന്‍ പ്രചരിപ്പിച്ചെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണവും അസോസിയേഷന്‍ ഇടപെട്ട് അട്ടിമറിച്ചു. 

ഇതിനിടെ ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ക്യാമ്പില്‍നിന്ന് ഒരാള്‍ ഡിജിപിക്ക് ഊമക്കത്ത് അയച്ചു. തീവ്രസ്വഭാവമുള്ള ഒരു സംഘടന ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അടച്ച ജീപ്പിനുള്ളിലിരുന്ന് ഷിഹാബുദ്ദീന്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്നും കത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കത്തില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും ഇപ്പോള്‍ ചോദ്യം ചെയ്തത്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ പ്രത്യേക അന്വേഷണ സംഘം അടൂര്‍ ക്യാമ്പിലേയ്‌ക്ക് ഇവരെ വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. അതേസമയം ഷിഹാബുദീന്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൂര്‍ണമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഷിഹാബുദ്ദീനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഇതേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

Kerala

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

India

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

പുതിയ വാര്‍ത്തകള്‍

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.