Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രണ്ട് പേരെ ചോദ്യം ചെയ്തു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:00 am IST
in Kottayam

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കുട്ടിക്കാനം ആസ്ഥാനമായുള്ള കെഎപി അഞ്ചാം ബെറ്റാലിയനിലെ രണ്ട് പൊലീസുകാരെയാണ് പ്രത്യേക ആന്വേഷണസംഘം ചോദ്യം ചെയ്തത്.  ഷിഹാബുദ്ദീന്‍, ഷമീര്‍ സമദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അടൂര്‍ ക്യാമ്പില്‍ ചോദ്യം ചെയ്തത്. മുഹമ്മ സ്വദേശിയാണ് ഷിഹാബുദീന്‍. ഷമീര്‍ സമദിന് ബ്ലേഡ്-റിയല്‍ എസ്‌റ്റേറ്റ് മാഫിയ ബന്ധമുള്ളതായി ആരോപണമുണ്ട്. പലപ്പോഴും ജോലിക്കുപോലും ഷമീര്‍ എത്താറില്ലെന്ന പരാതി പോലീസ് സേനയില്‍ ഉണ്ട്. ഷമീര്‍ പോലീസ്‌സേനയിലെ മതതീവ്രവാദ ഗ്രൂപ്പായ പച്ചവെളിച്ചം എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സജീവ അംഗമാണ്. ഇവര്‍ക്കെതിരെയുള്ള പരാതികള്‍ പോലീസിലെ സിപിഎം നേതാക്കള്‍ ഇടപെട്ടു അട്ടിമറിക്കുന്നതായും പരാതിയുണ്ട്. 

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇരുവരും പോലീസില്‍ എത്തിയതിന് ശേഷം ഇടതുപക്ഷ അനുകൂല യൂണിയനുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷ അസോസിയഷേന്‍ നേതാവുമായുള്ള അടുപ്പമാണ് ഇവരെ സംരക്ഷിക്കാന്‍ സിപിഎമ്മിന് പ്രേരണയാകുന്നത്.

ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്ന് തോക്കിന്റെ തിര (ഗണ്‍ റൗണ്ട്) കളവ് പോയ സംഭവത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന പരാതി അസോസിയേഷന്‍ ഇടപെട്ട് മുക്കിയിരുന്നു. നൂറേക്കറോളം വ്യാപിച്ച് കിടക്കുന്ന ക്യാമ്പില്‍ ആറ് മാസം മുമ്പ് പോപ്പുലര്‍ ഫ്രണ്ട് ആശയങ്ങള്‍ ഷിഹാബുദ്ദീന്‍ പ്രചരിപ്പിച്ചെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണവും അസോസിയേഷന്‍ ഇടപെട്ട് അട്ടിമറിച്ചു. 

ഇതിനിടെ ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ക്യാമ്പില്‍നിന്ന് ഒരാള്‍ ഡിജിപിക്ക് ഊമക്കത്ത് അയച്ചു. തീവ്രസ്വഭാവമുള്ള ഒരു സംഘടന ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അടച്ച ജീപ്പിനുള്ളിലിരുന്ന് ഷിഹാബുദ്ദീന്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്നും കത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കത്തില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും ഇപ്പോള്‍ ചോദ്യം ചെയ്തത്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ പ്രത്യേക അന്വേഷണ സംഘം അടൂര്‍ ക്യാമ്പിലേയ്‌ക്ക് ഇവരെ വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. അതേസമയം ഷിഹാബുദീന്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൂര്‍ണമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഷിഹാബുദ്ദീനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഇതേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.