Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രണ്ട് പേരെ ചോദ്യം ചെയ്തു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:00 am IST
inKottayam

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കുട്ടിക്കാനം ആസ്ഥാനമായുള്ള കെഎപി അഞ്ചാം ബെറ്റാലിയനിലെ രണ്ട് പൊലീസുകാരെയാണ് പ്രത്യേക ആന്വേഷണസംഘം ചോദ്യം ചെയ്തത്.  ഷിഹാബുദ്ദീന്‍, ഷമീര്‍ സമദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അടൂര്‍ ക്യാമ്പില്‍ ചോദ്യം ചെയ്തത്. മുഹമ്മ സ്വദേശിയാണ് ഷിഹാബുദീന്‍. ഷമീര്‍ സമദിന് ബ്ലേഡ്-റിയല്‍ എസ്‌റ്റേറ്റ് മാഫിയ ബന്ധമുള്ളതായി ആരോപണമുണ്ട്. പലപ്പോഴും ജോലിക്കുപോലും ഷമീര്‍ എത്താറില്ലെന്ന പരാതി പോലീസ് സേനയില്‍ ഉണ്ട്. ഷമീര്‍ പോലീസ്‌സേനയിലെ മതതീവ്രവാദ ഗ്രൂപ്പായ പച്ചവെളിച്ചം എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സജീവ അംഗമാണ്. ഇവര്‍ക്കെതിരെയുള്ള പരാതികള്‍ പോലീസിലെ സിപിഎം നേതാക്കള്‍ ഇടപെട്ടു അട്ടിമറിക്കുന്നതായും പരാതിയുണ്ട്. 

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇരുവരും പോലീസില്‍ എത്തിയതിന് ശേഷം ഇടതുപക്ഷ അനുകൂല യൂണിയനുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷ അസോസിയഷേന്‍ നേതാവുമായുള്ള അടുപ്പമാണ് ഇവരെ സംരക്ഷിക്കാന്‍ സിപിഎമ്മിന് പ്രേരണയാകുന്നത്.

ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്ന് തോക്കിന്റെ തിര (ഗണ്‍ റൗണ്ട്) കളവ് പോയ സംഭവത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന പരാതി അസോസിയേഷന്‍ ഇടപെട്ട് മുക്കിയിരുന്നു. നൂറേക്കറോളം വ്യാപിച്ച് കിടക്കുന്ന ക്യാമ്പില്‍ ആറ് മാസം മുമ്പ് പോപ്പുലര്‍ ഫ്രണ്ട് ആശയങ്ങള്‍ ഷിഹാബുദ്ദീന്‍ പ്രചരിപ്പിച്ചെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണവും അസോസിയേഷന്‍ ഇടപെട്ട് അട്ടിമറിച്ചു. 

ഇതിനിടെ ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ക്യാമ്പില്‍നിന്ന് ഒരാള്‍ ഡിജിപിക്ക് ഊമക്കത്ത് അയച്ചു. തീവ്രസ്വഭാവമുള്ള ഒരു സംഘടന ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അടച്ച ജീപ്പിനുള്ളിലിരുന്ന് ഷിഹാബുദ്ദീന്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്നും കത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കത്തില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും ഇപ്പോള്‍ ചോദ്യം ചെയ്തത്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ പ്രത്യേക അന്വേഷണ സംഘം അടൂര്‍ ക്യാമ്പിലേയ്‌ക്ക് ഇവരെ വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. അതേസമയം ഷിഹാബുദീന്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൂര്‍ണമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഷിഹാബുദ്ദീനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഇതേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.