Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാക്ഷാത്കാരം നേടാന്‍ തടസ്സമാകുന്ന കാമനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 02:45 am IST
in Samskriti

അനുഭവമാകാത്തതുകൊണ്ട് ബ്രഹ്മമില്ലെന്ന് വാദിക്കുന്നവരുടെ സംശയത്തെ തീര്‍ക്കുന്നു.

നൈവ വാചാ ന മനസാ പ്രാപ്തും ശക്യോ ന ചക്ഷുഷ,

അസ്തീതി ബ്രുവതോളന്യത്രകഥം തദുപലഭ്യതേ

ആത്മാവിനെ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ കണ്ണുകൊണ്ടോ പ്രാപിക്കാന്‍ കഴിയില്ല. ഉണ്ട് എന്ന് പറയുന്നവനൊഴിച്ച് വേറെ ആര്‍ക്ക് ബ്രഹ്മത്തെ അറിയാന്‍ കഴിയും?

മുന്നില്‍ കാണുന്നതിനെ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ബ്രഹ്മത്തെ അറിയാനാവില്ല. ശ്രുതി, യുക്തി, അനുഭൂതി എന്നീ പ്രമാണങ്ങളനുസരിച്ച് ബ്രഹ്മം ഉണ്ട് എന്നുറപ്പാക്കി സാധനകള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ബ്രഹ്മസാക്ഷാത്കാരം നേടാം. ഇന്ദ്രിയങ്ങളെ കൊണ്ടറിയാവുന്ന ഈ ലോകത്തിന് കാരണമായ സത്തയുണ്ടെന്ന് യുക്തികൊണ്ട് അറിയണം. വേദശാസ്ത്രങ്ങള്‍ കൊണ്ട് ഇതിനെ ഉറപ്പിക്കണം. ആചാര്യന്മാരില്‍ നിന്ന് വേണ്ടപോലെ കേള്‍ക്കണം, അനുഭവമാക്കണം. ശാസ്ത്ര, ആചാര്യ വചനങ്ങളില്‍ വിശ്വസിക്കാതെയിരിക്കുന്ന നാസ്തികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബ്രഹ്മസാക്ഷാത്കാരം ഉണ്ടാകില്ല.

ബ്രഹ്മത്തെ അറിഞ്ഞവരും അനുഭവമായവരുമാണ് ബ്രഹ്മം ഉണ്ട് എന്നു പറയുന്നത്. ശാസ്ത്രങ്ങളും അങ്ങനെ തന്നെ ഉദ്‌ഘോഷിക്കുന്നു. ഇതിനെയൊക്കെ തള്ളിക്കളയുന്നവര്‍ക്ക് ഒരിക്കലും ആത്മതത്ത്വത്തെ അറിയാന്‍ കഴിയില്ല. അസ്തിത്വത്തെ അറിയാന്‍ കഴിയുന്ന പ്രജ്ഞയ്‌ക്കല്ലാതെ മറ്റൊന്നിനും ആത്മഭാവത്തെ അറിയാനോ അനുഭവിക്കാനോ സാധിക്കില്ല.

അസ്തീത്യേ വോപലബ്ധവ്യസ്തത്ത്വഭാവേന ചോഭയോഃ

അസ്തീത്യേവോപലബ്ധസ്യ തത്ത്വഭാവഃ പ്രസീദതി

ആത്മാവുണ്ട്, എനിക്കറിയാന്‍ കഴിയും എന്ന ഉറച്ച വിശ്വാസംകൊണ്ട് അറിയപ്പെടേണ്ടതാണ് ആത്മതത്വം. പിന്നെ തത്വഭാവം കൊണ്ടും അറിയണം. ഈ രണ്ടുതരത്തിലും അറിയുന്നയാള്‍ക്ക് ആത്മതത്ത്വബോധം തെളിഞ്ഞ് വിളങ്ങും. ബുദ്ധി തുടങ്ങിയ ഉപാധികളോടുകൂടിയ ആത്മാവ് ഉണ്ട് എന്ന് ആദ്യം വിശ്വസിക്കണം. ഉപാധികളൊന്നുമില്ലാതെ ആത്മതത്വത്തെ അറിയണം. സോപാധികമായ ഭാവത്തില്‍ വിശ്വസിക്കുന്നയാള്‍ക്ക് പിന്നീട് നിരുപാധികമായ ആത്മാവിന്റെ യഥാര്‍ത്ഥ സ്വരൂപം വ്യക്തമായിത്തീരും. അതുകൊണ്ട് ആദ്യമായി ആത്മാവുണ്ട് എന്ന് ഉറച്ച് വിശ്വസിക്കൂ. പിന്നെ ആത്മസാക്ഷാത്കാരം എളുപ്പമാകും.

സഗുണോപാസനയില്‍ നിന്ന് നിര്‍ഗുണോപാസനയിലേക്ക് എത്താനുള്ള ഉപനിഷത്തിന്റെ നിര്‍ദ്ദേശമായി ഈ മന്ത്രത്തെ കരുതണമെന്ന് ആചാര്യന്മാര്‍ പറയുന്നു. നിര്‍ഗുണ നിരാകാര ബ്രഹ്മത്തെ ജ്ഞാനമാര്‍ഗം വഴി ഉപനിഷത്തുകള്‍ കാട്ടിത്തരുന്നത് എങ്കിലും സഗുണോപാസനയെ നിഷേധിക്കുന്നില്ല എന്ന് ഇവിടെ കാണാം. സഗുണ സാകാരോപാസനയില്‍ കൂടി മനസ്സിന് ഏകാഗ്രത നേടിയാല്‍ ആത്മതത്വം അറിയല്‍ എളുപ്പമാകും. സാധാരണക്കാരായ ആളുകള്‍ക്ക് ഇതാണ് സ്വീകരിക്കാനും അനുഷ്ഠിക്കാനും പറ്റിയ മാര്‍ഗ്ഗം. ഒരിക്കല്‍ അനുഭവിച്ചാല്‍ എപ്പോഴും അത് പ്രകാശിച്ചുകൊണ്ടേയിരിക്കും.കാമനാ നാശമുണ്ടാകേണ്ടതിനെ പറയുന്നു

യദാ സര്‍വ്വേപ്രമുച്യന്തേ

കാമാ യേളസ്യ ഹൃദി ശ്രീതാഃ

അഥ മര്‍ത്ത്യേളമൃുതോ ഭവ-

ത്യത്ര ബ്രഹ്മ സമശ്‌നുതേ

മോക്ഷത്തെ കരുതുന്നയാളുടെ ബുദ്ധിയിലെ കാമനകളെല്ലാം നശിക്കുമ്പോള്‍ അയാള്‍ മര്‍ത്ത്യനില്‍ അമൃതത്വത്തിലേക്ക് എത്തുന്നു. ജീവിച്ചിരിക്കുമ്പോള്‍ ഇവിടെ വച്ചു തന്നെ ബ്രഹ്മാനുഭൂതി നേടുന്നു.

കാമനകള്‍ അഥവാ ആഗ്രഹങ്ങളാണ് ആദ്ധ്യാത്മിക പാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രധാന തടസ്സം. ഇവ കര്‍മ്മം ചെയ്യാന്‍ നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഇങ്ങനെ കര്‍മ്മബന്ധനത്തില്‍ കുടുങ്ങുന്നതുതന്നെ നമ്മുടെ മരണം. കാമനകള്‍ ഒടുങ്ങിയാല്‍ മരണമില്ലാതായിത്തീരും എന്നുപറയുന്നത് ഇതുകൊണ്ടാണ്. എല്ലാവരേയും ഈ ലോകത്ത് തളച്ചിട്ടിരിക്കുന്നത് ആഗ്രഹങ്ങളാണ്. അവയെ മറികടക്കാനാവണം ഒരു സാധകന്. എങ്കില്‍ മാത്രമേ ഈ ലോകത്ത് വച്ചുതന്നെ ആത്മാസാക്ഷാത്കാരത്തെ നേടിയെടുക്കാനാവൂ. ഓരോ ആളും സംസാരബന്ധനം വിട്ട് ഇപ്രകാരം ജീവന്മുക്തരാകട്ടെ എന്നാണ് ഉപനിഷത്ത് ആശംസിക്കുന്നത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

പുതിയ വാര്‍ത്തകള്‍

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.