Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓഖി നാശം വിതച്ചയിടങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 02:00 am IST
in Alappuzha

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി. സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലെ ബീച്ച ഇറോഷന്‍ ഡയറക്ടറേറ്റ് വിഭാഗം ഡയറക്ടര്‍ ആര്‍. തങ്കമണി, കുടിവെള്ള-ശൂചീകരണ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അഡൈ്വസര്‍ സുമിത് പ്രിയദര്‍ശി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ നാശനഷ്ടം വിലയിരുത്തിയത്.

ജില്ലയില്‍ 2,597.11 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഓഖിദുരന്തം മൂലമുണ്ടായതെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ സംഘത്തിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ കേന്ദ്രസംഘത്തോടൊപ്പമുണ്ടായിരുന്നു.

ദുരിതബാധിതരെ തേടിയെത്തിയ സംഘത്തോട് ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചു. കൂടുതലാളുകളും കടല്‍ഭിത്തിയേക്കാള്‍ പുലിമുട്ടാണ് അടിയന്തരമായി വേണ്ടതെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഇക്കാര്യങ്ങള്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താമെന്ന് ഇരുവരും ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. ചെത്തി കാറ്റാടി കടപ്പുറത്തെത്തിയ സംഘത്തോട് ഫാ. സേവ്യര്‍ കുടിയാംശേരിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഇവിട ഹാര്‍ബര്‍ വേണമെന്നും അന്ധകാരനഴിയില്‍ പാലം പണി തീര്‍ക്കാന്‍ ഇടപെടലുണ്ടാകണമെന്നും ജനങ്ങളുടെ ആവശ്യമായിരുന്നു.

കാട്ടൂരിലെത്തിയ സംഘം തീരദേശത്തെ നാശം നേരിട്ടറിഞ്ഞു ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. കൊടുങ്കാറ്റില്‍ തകര്‍ന്ന വീടുകളും കടല്‍ കരയിലേക്കു കയറിയുണ്ടായ നഷ്ടങ്ങളും അവര്‍ക്കു നേരില്‍ ബോധ്യമായി. ചേര്‍ത്തല താലൂക്കിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് കാട്ടൂര്‍ പ്രദേശമെന്നും ഇവിടെ ജനുവരിയോടെ പുലിമുട്ട് വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തകര്‍ച്ച നേരിട്ട വീടുകളില്‍ നിന്നും 30-50 പടിഞ്ഞാറു മാറിയായിരുന്നു കടലെന്നും ഇന്നലെ രാവിലെയും വെള്ളം വീടുകളിലേക്കു കടയറുന്ന സാഹചര്യമായിരുന്നുവെന്നും പലരും പറഞ്ഞു.

തുടര്‍ന്ന കാട്ടൂര്‍ ബീച്ച് പരിസരത്തുമെത്തിയ സംഘം തീരത്തെ നാശങ്ങള്‍ നേരിട്ടു കാണുകയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കടലെടുത്ത വീടുകളുടെ ഇന്നത്തെ അവസ്ഥ സംഘത്തിന് ബോധ്യമായി. വീണ്ടും മത്‌സ്യബന്ധനത്തിനു പോയി തുടങ്ങിയോ എന്നും സംഘം നാട്ടുകാരോട് അന്വേഷിച്ചു. ഉപജീവനമാര്‍ഗമായതിനാല്‍ തങ്ങള്‍ വീണ്ടും പോയിത്തുടങ്ങിയെന്നും നിത്യവും അറിയിപ്പുകള്‍ ശ്രദ്ധിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ഉച്ചയ്‌ക്കുശേഷം അമ്പലപ്പുഴ താലൂക്കിലെയും കാര്‍ത്തികപ്പള്ളി താലൂക്കിലെയും വിവിധ പ്രദേശങ്ങളിലാണ് സംഘമെത്തിയത്. കരൂര്‍ പായല്‍ക്കുളങ്ങര, ആറാട്ടുപുഴ, കള്ളിക്കാട്, നല്ലാണിക്കല്‍ എന്നിവടങ്ങള്‍ സന്ദര്‍ശിച്ച സംഘം വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്കു മടങ്ങിയത്. സംസ്ഥാനത്തുള്ള മൂന്നു സംഘവും തലസ്ഥാനത്തെത്തിയ ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ജനങ്ങളുന്നയിച്ച കാര്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും തങ്കമണിയും സുമിതും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

പുതിയ വാര്‍ത്തകള്‍

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.