Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേന്ദ്ര അവാര്‍ഡിലും ഇടതു കൈകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 02:30 am IST
inVicharam

ഇടതുപക്ഷ എഴുത്തുകാരനായ കെ.പി. രാമനുണ്ണിക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. അവാര്‍ഡ് നല്‍കിയത് മറ്റൊരു ഇടതുപക്ഷ എഴുത്തുകാരനായ പ്രഭാ വര്‍മയുടെ നേതൃത്വത്തിലുള്ള ജൂറിയും. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നിന്നുള്ള കേന്ദ്ര അവാര്‍ഡ് പ്രഭാ വര്‍മ്മയ്‌ക്കായിരുന്നു. എവിടെയോ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നത് വ്യക്തം.

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇന്നും സാംസ്‌കാരിക രംഗം കൈകാര്യം ചെയ്യുന്നതും, തീരുമാനങ്ങളെടുക്കുന്നതും എല്ലാം ഇടതുപക്ഷക്കാര്‍തന്നെ എന്ന അവസ്ഥ ദുരവസ്ഥ തന്നെയാണ്. അശ്ലീല പ്രയോഗങ്ങള്‍കൊണ്ടു വിവാദമായതാണ് കെ.പി. രാമനുണ്ണിയുടെ കൃതി. യാതൊരു മൂല്യവും അവകാശപ്പെടാന്‍ ഇല്ലാത്ത ഈ കൃതിയാണ് ഇനി പതിനാറു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാന്‍ പോകുന്നത്.

ജീവിതഗന്ധിയും നിലവാരവുമുള്ള നിരവധി കൃതികള്‍ മലയാള ഭാഷയില്‍ ഉണ്ടാകുന്നുണ്ട്. വേണ്ടപ്പെട്ടവര്‍ ഇതൊന്നും കാണുന്നില്ലെന്ന് മാത്രം. കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് ഒരു സച്ചിദാനന്ദന്‍ പോയാല്‍ നൂറു സച്ചിദാനന്ദന്മാര്‍ വരും എന്നതിന് എത്രയോ ഉദാഹരണളുണ്ട്.

വിജയരാഘവന്‍ പട്ടാമ്പി

മേലെ പട്ടാമ്പി

പാലക്കാട്

ഗുരുവായൂരിലെ ആനപ്പെരുമ!

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ ആന കുത്തി മാരകമായി പരിക്കേല്‍പ്പിച്ച പാപ്പാനെ ദേവസ്വം ജോലിക്കാരും തിരിഞ്ഞുനോക്കിയില്ല! ധാരാളം കാവല്‍ക്കാരും ജീവനക്കാരും അവരുടെയൊക്കെ മേലുദ്യോഗസ്ഥന്മാരുമുണ്ടായിട്ടും കുത്തേറ്റയാളെ സഹായിക്കാന്‍ ചെല്ലാതിരുന്നത് അക്ഷന്തവ്യമായ വീഴ്ചയാണ്. എല്ലാം കഴിഞ്ഞ് മൃതദേഹത്തിന് വിലയിട്ടു കഴിഞ്ഞപ്പോള്‍ ദേവസ്വത്തിന്റെ ജോലി തീര്‍ന്നു!

ഈ വികൃതിയായ ആനയെ എഴുന്നള്ളിപ്പിനയച്ചതാര്? സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവരാരും എത്താതിരുന്നതെന്തുകൊണ്ട്? ഈവക കാര്യങ്ങള്‍ കമ്മീഷനെവച്ച് അന്വേഷിക്കുകയല്ല വേണ്ടത്. ഭരണകര്‍ത്താക്കളും ഭരണസമിതിയും നേരിട്ടന്വേഷിച്ച് മുഖംനോക്കാതെ നടപടിയെടുക്കണം. നാടുകടത്തേണ്ടവരെ നാടുകടത്തുകതന്നെ വേണം. അതിനുള്ള ഇച്ഛാശക്തിയില്ലെങ്കില്‍ പിന്നെ ആ സ്ഥാനങ്ങളില്‍ തുടരുന്നതിലെന്തര്‍ത്ഥം?

മറ്റൊരു കാര്യംകൂടി ഗൗരവമായി ചിന്തിക്കേണ്ടയിരിക്കുന്നു. കേള്‍ക്കുമ്പോള്‍ എതിരു പറയാന്‍ ആളുകളേറെയുണ്ടാകും. ദേവസ്വത്തിനെ എന്തിന് ആനക്കോട്ടയും ഇത്രയധികം ആനകളും? അഞ്ചും രണ്ടും ഏഴാനയിലധികം സ്വന്തമായി ആവശ്യമേയില്ല. മറ്റുള്ളവയെ വിറ്റുകളഞ്ഞ് പുന്നത്തൂര്‍ കോട്ടയില്‍ മാതൃകാപരമായ ഒരു ശരണാലയം സ്ഥാപിക്കണം.

ആനകളെ തീറ്റിപ്പോറ്റുന്നതുകൊണ്ട് ദേവസ്വത്തിന് യാതൊരു നേട്ടവുമില്ല. അതിനെ വില്‍ക്കാന്‍ തീരുമാനിച്ചാല്‍ വാങ്ങിക്കാന്‍ ആളുണ്ടാകും. അവര്‍ അവയെ ഭംഗിയായി നോക്കും. ആനപരിപാലനംകൊണ്ട് ദേവസ്വത്തിന് പുണ്യമല്ല, പാപവും ശാപവുമാണ് കിട്ടുന്നത്.

അശരണര്‍ക്കും ആലംബഹീനര്‍ക്കും നടതള്ളപ്പെടുന്നവര്‍ക്കും അശരണാലയം തുണയായിരിക്കും. അതായിരിക്കും ഏറ്റവും വലിയ സല്‍പ്രവൃത്തി. അതായിരിക്കും ഭഗവാന് ഏറ്റവും ഹിതകരവും.

ടി. സംഗമേശന്‍, താഴെക്കാട്, തൃശൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.