Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇഎംഎസിന് പിണറായിയുടെ തിരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 02:45 am IST
inVicharam

കാലടിയിലെ ശ്രീശങ്കര സംസ്‌കൃതസര്‍വ്വകലാശാലയുടെ സില്‍വര്‍ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവേളയില്‍ ആദിശങ്കരനെയും സംസ്‌കൃതത്തെയും അംഗീകരിച്ചുകൊണ്ട് പിണറായി വിജയന്‍ സംസാരിച്ചത് എത്രയും അഭിനന്ദനമര്‍ഹിക്കുന്നു. ശങ്കരന്റെ ദിഗ്‌വിജയത്തെയും ദര്‍ശനങ്ങളേയും ഒരു വിഭാഗം തള്ളിപ്പറഞ്ഞിരുന്നതില്‍നിന്ന് പുതിയ കേരളം മാറിച്ചിന്തിക്കുന്നതിന്റെ സൂചനയായി വേണം ഇതിനെ കണക്കാക്കാന്‍.

സംസ്‌കൃതവും ഭഗവദ്ഗീതയും വ്യാസനും വാല്മീകിയും ശങ്കരനും എല്ലാമാണ് ഈ നാടിന്റെ സംസ്‌കൃതി എന്ന് മുഖ്യമന്ത്രി തെളിച്ച് പറഞ്ഞിരിക്കുന്നു. എന്നുമാത്രമല്ല, ഈ ജ്ഞാനസ്രോതസ്സുകളെ ജനങ്ങളില്‍ എത്തിക്കുന്ന ദൗത്യമായിരിക്കണം ശങ്കരന്റെ പേരിലുള്ള സര്‍വ്വകലാശാല ഏറ്റെടുക്കേണ്ടതെന്നും അര്‍ത്ഥശങ്കയ്‌ക്ക് ഇടയില്ലാത്തവിധം പിണറായി പ്രസ്താവിച്ചിരിക്കുന്നു.

കാലത്തിന്റെയും ചിന്തയുടെയും ഈ മാറ്റം കേരളത്തിലെ പുരോഗമനത്തിന്റെ വക്താക്കളെന്നു പറയുന്ന മുഴുവന്‍പേര്‍ക്കും ഉണ്ടാകേണ്ടതാണ്. കാരണം ഒരുകാലത്ത് ശങ്കരനും ഭഗവദ്ഗീതയുമൊക്കെ നമ്മുടെ നാശത്തിനും അധഃപതനത്തിനും കാരണമായിരുന്നു എന്നു പറഞ്ഞിട്ടുള്ളവരായിരുന്നു കേരളത്തിലെ ഇടതുപക്ഷം. സംസ്‌കൃതസര്‍വ്വകലാശാല തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ത്തന്നെ സംസ്‌കൃതം മൃതഭാഷയാണെന്നും അതിനായി കോടികള്‍ ചെലവഴിക്കുന്നത് പാഴാണെന്നുമായിരുന്നു ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ അഭിപ്രായം.

എന്നുമാത്രമല്ല ശങ്കരദര്‍ശനത്തിന് ഇക്കാലത്ത് യാതൊരു പ്രസക്തിയുമില്ലെന്നും, കമ്മ്യൂണിസ്റ്റുകാര്‍ ശങ്കരന്റേതിന് എതിരായ നിലപാടിലാണ് നില്‍ക്കുന്നതെന്നും ഇ.എം.എസ്. പറയുകയുണ്ടായി. ശങ്കരനാണ് ഭാരതത്തിന്റെ ഭൗതികവും ശാസ്ത്രീയവുമായ പുരോഗതിയെ തടഞ്ഞതെന്നുംകൂടി പറഞ്ഞുവച്ചു നമ്പൂതിരിപ്പാട്. 1989 ഏപ്രില്‍ 23 നു കാലടിയില്‍ വച്ചുനടന്ന 1200-ാം ശങ്കരജയന്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു നമ്പൂതിരിപ്പാട് നിലപാട് വ്യക്തമാക്കിയത്.

ഇന്ന് കാലവും വീക്ഷണവും മാറിവരുന്നഘട്ടത്തില്‍ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ തയ്യാറായിരിക്കുകയാണോ പിണറായി വിജയന്‍? പാരമ്പര്യത്തെയും സംസ്‌കൃതിയേയും തള്ളിപ്പറഞ്ഞിരുന്ന പഴയ നിലപാടില്‍നിന്നുള്ള ഇടതുപക്ഷത്തിന്റെ മാറ്റമായി വേണം മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ വിലയിരുത്താന്‍. അത് ശുഭോദര്‍ക്കമാണ്. ഈ മണ്ണിന്റെ മണവും ഗുണവും തന്നെയാണ് നമുക്ക് പ്രധാനം.

വിദേശനയങ്ങളും തത്വശാസ്ത്രങ്ങളും എത്രതന്നെ നല്ലതായിരുന്നാലും ഈ മണ്ണിന് അത് ചേരുകയില്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം. ആ തിരിച്ചറിവിന്റെ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് കരുതണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.