Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാത്തിരിക്കണോ ദുരന്തം വരാന്‍ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 12:12 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശക്തമായ കാറ്റ് തീരദേശത്ത് വിതച്ച നാശനഷ്ടത്തിന്റെ കണക്കുകള്‍ ശേഖരിക്കുന്നവര്‍ നഗരപ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തം കാണാതെ പോകുന്നതോ കണ്ടില്ലെന്ന് നടിക്കുന്നതോ ? കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന വലിയഫ്‌ളക്‌സ് ബോര്‍ഡുകളാണ് ജീവന് ഭീഷണി ഉയര്‍ത്തുന്നത്.

നഗരസഭാ പരിധിയില്‍ ഉള്‍പ്പെടെ പ്രധാന റോഡുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളിലാണ് ഇവ വളരെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. വലിയ കാറ്റോ മഴയോ അതിജീവിക്കാനുള്ള ശക്തി ഈ ബോര്‍ഡുകള്‍ക്ക് ഇല്ല. ഇവയില്‍ ഭൂരിഭാഗവും യാതൊരു വിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നില്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന കാറ്റുംമഴയും മൂലം ഇവയില്‍ പലതിന്റെയും അടിസ്ഥാനം അപകടത്തിലാണ്. കാലപ്പഴക്കം കൊണ്ട് പല തൂണുകളും ഏതുനിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലും. ഇത്തരം ബോര്‍ഡുകളില്‍ കുറേയെണ്ണത്തിനെങ്കിലും ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകള്‍ പൊളിഞ്ഞിരിക്കുന്നുണ്ട്. ഫ്‌ളകസുകള്‍ പലതും ചെറിയ കാറ്റില്‍ പോലും പാറിക്കളിക്കുന്നു.

വലിയ വൈദ്യുത കമ്പികള്‍ക്ക് സമീപത്താണ് ഇവയില്‍ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. ഇത്തരം ബോര്‍ഡുകളുടെ ഭാരവും വലുപ്പക്കൂടുതലും കാരണം മറിഞ്ഞുവീണാല്‍ വൈദ്യുത കമ്പികള്‍ പൊട്ടും എന്ന കാര്യത്തില്‍ സംശയമില്ല. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സദാസമയവും തിരക്കുള്ള റോഡുകളില്‍ ഇവ സൃഷ്ടിക്കാന്‍ സാധ്യതയുള്ള അപകടങ്ങള്‍ കുറവല്ല. ഫ്‌ളക്‌സ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുവീണാലും അത് ഇരുചക്രവാഹന യാത്രക്കാരെ ഉള്‍പ്പെടെ അപകടത്തിലാക്കും. കെട്ടിടങ്ങളുടെ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം എന്നതിനാല്‍ ആരും അപകടാവസ്ഥ പരിശോധിക്കാറുമില്ല.

കെട്ടിടങ്ങളുടെ നിര്‍മാണത്തിന് മാത്രമാണ് അധികാരികളില്‍ നിന്ന് അനുവാദം വാങ്ങുന്നത്. പണി പൂര്‍ത്തിയായാല്‍ ക്രമേണ ഇവയ്‌ക്ക് മുകളില്‍ വലുപ്പത്തിലുള്ള ഫ്‌ളക്‌സുകള്‍ സ്ഥാപിക്കും. വരുമാനഇനത്തില്‍ കെട്ടിടഉടമയ്‌ക്ക് ലഭിക്കുന്ന വലിയ തുകയാണ് ഇതിന് പ്രേരണ. അയ്യായിരത്തിന് മുകളിലാണ് ഓരോ മാസവും ലഭിക്കുന്ന വാടക. നഗരപരിധിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ നഗരസഭയ്‌ക്ക് വാടകനല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇത്തരം ഫ്‌ളക്‌സുകളുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ അധികൃതരുടെ പക്കല്‍ ലഭ്യമല്ല. പലപ്പോഴും വാടക കൃത്യമായി ലഭിക്കാറില്ല. ഉദ്യോഗസ്ഥന്‍മാരും ഉടമയും തമ്മിലുള്ള ഒത്തുതീര്‍പ്പുകളാണ് ഇതിന് കാരണം. ചുരുക്കത്തില്‍ യാതൊരു വരുമാനവും സര്‍ക്കാരിന് ലഭിക്കാതെ അപകടസാധ്യത സൃഷ്ടിക്കുകയാണ് ഇത്തരം പരസ്യബോര്‍ഡുകള്‍. അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഉത്തരവാദിത്വം അഭിനയിക്കാനെത്തുന്നവര്‍ ഇനിയും കണ്ണടച്ചാല്‍ ഒരുപക്ഷേ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.