Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാത്തിരിക്കണോ ദുരന്തം വരാന്‍ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 12:12 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശക്തമായ കാറ്റ് തീരദേശത്ത് വിതച്ച നാശനഷ്ടത്തിന്റെ കണക്കുകള്‍ ശേഖരിക്കുന്നവര്‍ നഗരപ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തം കാണാതെ പോകുന്നതോ കണ്ടില്ലെന്ന് നടിക്കുന്നതോ ? കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന വലിയഫ്‌ളക്‌സ് ബോര്‍ഡുകളാണ് ജീവന് ഭീഷണി ഉയര്‍ത്തുന്നത്.

നഗരസഭാ പരിധിയില്‍ ഉള്‍പ്പെടെ പ്രധാന റോഡുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളിലാണ് ഇവ വളരെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. വലിയ കാറ്റോ മഴയോ അതിജീവിക്കാനുള്ള ശക്തി ഈ ബോര്‍ഡുകള്‍ക്ക് ഇല്ല. ഇവയില്‍ ഭൂരിഭാഗവും യാതൊരു വിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നില്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന കാറ്റുംമഴയും മൂലം ഇവയില്‍ പലതിന്റെയും അടിസ്ഥാനം അപകടത്തിലാണ്. കാലപ്പഴക്കം കൊണ്ട് പല തൂണുകളും ഏതുനിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലും. ഇത്തരം ബോര്‍ഡുകളില്‍ കുറേയെണ്ണത്തിനെങ്കിലും ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകള്‍ പൊളിഞ്ഞിരിക്കുന്നുണ്ട്. ഫ്‌ളകസുകള്‍ പലതും ചെറിയ കാറ്റില്‍ പോലും പാറിക്കളിക്കുന്നു.

വലിയ വൈദ്യുത കമ്പികള്‍ക്ക് സമീപത്താണ് ഇവയില്‍ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. ഇത്തരം ബോര്‍ഡുകളുടെ ഭാരവും വലുപ്പക്കൂടുതലും കാരണം മറിഞ്ഞുവീണാല്‍ വൈദ്യുത കമ്പികള്‍ പൊട്ടും എന്ന കാര്യത്തില്‍ സംശയമില്ല. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സദാസമയവും തിരക്കുള്ള റോഡുകളില്‍ ഇവ സൃഷ്ടിക്കാന്‍ സാധ്യതയുള്ള അപകടങ്ങള്‍ കുറവല്ല. ഫ്‌ളക്‌സ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുവീണാലും അത് ഇരുചക്രവാഹന യാത്രക്കാരെ ഉള്‍പ്പെടെ അപകടത്തിലാക്കും. കെട്ടിടങ്ങളുടെ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം എന്നതിനാല്‍ ആരും അപകടാവസ്ഥ പരിശോധിക്കാറുമില്ല.

കെട്ടിടങ്ങളുടെ നിര്‍മാണത്തിന് മാത്രമാണ് അധികാരികളില്‍ നിന്ന് അനുവാദം വാങ്ങുന്നത്. പണി പൂര്‍ത്തിയായാല്‍ ക്രമേണ ഇവയ്‌ക്ക് മുകളില്‍ വലുപ്പത്തിലുള്ള ഫ്‌ളക്‌സുകള്‍ സ്ഥാപിക്കും. വരുമാനഇനത്തില്‍ കെട്ടിടഉടമയ്‌ക്ക് ലഭിക്കുന്ന വലിയ തുകയാണ് ഇതിന് പ്രേരണ. അയ്യായിരത്തിന് മുകളിലാണ് ഓരോ മാസവും ലഭിക്കുന്ന വാടക. നഗരപരിധിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ നഗരസഭയ്‌ക്ക് വാടകനല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇത്തരം ഫ്‌ളക്‌സുകളുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ അധികൃതരുടെ പക്കല്‍ ലഭ്യമല്ല. പലപ്പോഴും വാടക കൃത്യമായി ലഭിക്കാറില്ല. ഉദ്യോഗസ്ഥന്‍മാരും ഉടമയും തമ്മിലുള്ള ഒത്തുതീര്‍പ്പുകളാണ് ഇതിന് കാരണം. ചുരുക്കത്തില്‍ യാതൊരു വരുമാനവും സര്‍ക്കാരിന് ലഭിക്കാതെ അപകടസാധ്യത സൃഷ്ടിക്കുകയാണ് ഇത്തരം പരസ്യബോര്‍ഡുകള്‍. അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഉത്തരവാദിത്വം അഭിനയിക്കാനെത്തുന്നവര്‍ ഇനിയും കണ്ണടച്ചാല്‍ ഒരുപക്ഷേ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

India

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

Kerala

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

India

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.