Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചടങ്ങായി കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 05:28 pm IST
in Kannur

കണ്ണൂര്‍: അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കൂത്തുപറമ്പ് രക്താസാക്ഷി ദിനാചരണം പ്രസക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട് കേവലം ചടങ്ങായി മാറുന്നു.

1994 നവംബര്‍ ഇരുപത്തിയഞ്ചിനാണ് കൂത്തുപറമ്പില്‍ അക്രമാസക്തരായ ഡിവൈഎഫ്‌ഐക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എംവിആര്‍ കൂത്തുപറമ്പില്‍ ഒരു സഹകരണ ബാങ്ക് ഉദ്ഘാടനം ചെയ്യാനെത്തുന്നതറിഞ്ഞ് മന്ത്രിയെ തടയാനെത്തിയവര്‍ക്ക് നേരെയാണ് വെടിവെയ്‌പ്പുണ്ടായത്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരയും സ്വാശ്രയനയങ്ങള്‍ക്കെതിരെയുമാണ് എംവിആറിനെ തടഞ്ഞതെന്നായിരുന്നു അന്ന് സിപിഎമ്മും ഡിവൈഎഫ്‌ഐയും വ്യക്തമാക്കിയത്. എന്നാല്‍ സിപിഎമ്മുമായി നയപരമായ കാര്യങ്ങളില്‍ തെറ്റിപ്പിരിഞ്ഞ് സിഎംപിയെന്ന പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ച എംവിആറിനോടുള്ള പക തീര്‍ക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് സംഭവം എന്നതാണ് വസ്തുത.

സിപിഎമ്മില്‍ നിന്ന് പുറത്തുപോയ എംവിആര്‍ പാര്‍ട്ടി കോട്ടയായ അഴീക്കോട് നിന്ന് മത്സരിച്ച് ജയിച്ചതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. മന്ത്രിയായ എംവിആറിനെ അപായപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ തയ്യാറാക്കിയ തിരക്കഥയുടെ ഇരകളായിരുന്നു ഡിവൈഎഫ്‌ഐക്കാര്‍. സര്‍ക്കാര്‍ നയങ്ങളോടല്ല, മറിച്ച് എംവിആര്‍ എന്ന വ്യക്തിയോടായിരുന്നു സിപിഎം നേതാക്കള്‍ക്ക് അന്ന് വൈരാഗ്യം. തുടര്‍ന്ന് സ്വാശ്രയ മേഖലയുടെ പേര് പറഞ്ഞ് വോട്ട് നേടി അധികാരത്തിലെത്തിയ സിപിഎം തൊടുപുഴയില്‍ പുതിയ സ്വാശ്രയ കോളേജിന് അനുമതി നല്‍കിക്കൊണ്ട് തങ്ങളുടെ മുദ്രാവാക്യം വെറും പൊള്ളയാണെന്ന് തെളിയിക്കുകയും ചെയ്തു. കൂത്തുപറമ്പ് വെടിവെയ്‌പ്പ് സമയത്ത് ഡിവൈഎഎഫ്‌ഐ ജില്ലാ പ്രസിഡണ്ടായിരുന്ന എം.വി.ജയരാജന്‍ തന്നെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിന്റെ ചെയര്‍മാനായി.

വെടിവെയ്‌പ് നടന്ന് ഏതാനും വര്‍ഷങ്ങള്‍ എംവിആറിനോടുള്ള കൊലവിളിയുടെ ഭാഗമായിരുന്നു കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം. എന്നാല്‍ അതേ എംവിആറിനെ ഏറ്റെടുത്ത് കൊണ്ട് സിപിഎം തങ്ങളുടെ രാഷ്‌ട്രീയ പാപ്പരത്തം വ്യക്തമാക്കി. കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം നടത്തുന്ന അതേ സിപിഎം നേതൃത്വം തന്നെയാണ് ഇപ്പോള്‍ എംവിആര്‍ ചരമദിനാചരണവും നടത്തുന്നത്. എംവിആറിന്റെ സന്തതസഹചാരികളായിരുന്നവരില്‍ പലരെയും ഇന്ന് ആനയിച്ച് സ്വീകരിച്ച് കൊണ്ടുപോകുന്നത് സിപിഎം നേതൃത്വമാണ്. എംവിആര്‍ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ഇന്ന് സിപിഎമ്മുകാരാണ്.

കൂത്തുപറമ്പ് രക്താസാക്ഷി ദിനാചരണത്തിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം പരിശോധിച്ചാല്‍ തന്നെ സിപിഎം നേതൃത്വത്തിന് എത്രമാത്രം നയവൈകല്ല്യം സംഭവിച്ചുവെന്ന് വ്യക്തമാകും. വിദ്യാഭ്യാസ മേഖലയ്‌ക്ക് തന്നെ വെല്ലുവിളിയായ സ്വാശ്രയ മേഖലയെക്കുറിച്ചോ എംവിആര്‍ ഉയര്‍ത്തിയ നയങ്ങളെ കുറിച്ചോ സിപിഎം നേതൃത്വം ഒന്നും മിണ്ടാറില്ല. കാരണം സിപിഎം ഇന്ന് എംവിആറിന്റെ വഴിയേ ആണ്. എന്നാല്‍ അണികള്‍ ഈ വഴിയല്ലെന്ന് ഒന്നില്‍ കൂടുതല്‍ തവണ തെളിയിച്ചിട്ടുണ്ട്. എംവിആറിന്റെ രണ്ട് മക്കള്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടും പാര്‍ട്ടി കോട്ടയില്‍ രണ്ടുപേരെയും ജനങ്ങള്‍ തിരസ്‌കരിച്ചു. എന്നാല്‍ സമ്പത്തിനും സ്ഥാനത്തിനും വേണ്ടി പരക്കം പായുന്ന സിപിഎം നേതൃത്വത്തിന് അണികള്‍ പ്രശ്‌നമേയല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

Kerala

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

Kerala

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

India

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

Kerala

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

പുതിയ വാര്‍ത്തകള്‍

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.