Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹൈമാസ്റ്റ്: സിപിഎം അസഹിഷ്ണതയ്‌ക്ക് കാരണം ബോര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:39 am IST
inThiruvananthapuram

തിരുവനന്തപുരം: നഗരത്തില്‍ എംഎല്‍എ എംപി ഫണ്ടുകള്‍ ചെലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് വേണ്ടെന്ന് വയ്‌ക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് ബോര്‍ഡുകളുടെ പ്രദര്‍ശനം. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ബിജെപി എംഎല്‍എയുടെയും എംപിമാരുടെയും പേരുകള്‍ എഴുതിയ കാവിനിറത്തിലുളള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. ഒന്നും ചെയ്തില്ലെങ്കിലും തങ്ങളുടെ പേരുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ബിജെപി ജനപ്രതിനിധികളുടെ പേരുകള്‍ കടന്നുവന്നപ്പോള്‍ വോട്ട്ബാങ്കിന്റെ അസ്ഥിവാരം ഇളകുമോ എന്ന ഭയത്തിലായി പാര്‍ട്ടിയിലെ പ്രദേശികഘടങ്ങള്‍. ഇത് ജില്ലാ നേതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പാര്‍ട്ടിയിലെ കപട ബുദ്ധിജീവികളുടെ നിര്‍ദ്ദേശത്താല്‍ ആദ്യ പടിയെന്നോണം ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു.

നേമം മണ്ഡലത്തില്‍ ഒന്നര വര്‍ഷത്തിനിടെ രാജഗോപാല്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് 16 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ഏഴു ലക്ഷത്തോളം രൂപയാണ് ഒരു ലൈറ്റ് സ്ഥാപിക്കുന്നതിന് വരുന്ന ചെലവ്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ കൂരുരിട്ടിലായിരുന്ന നേമം മണ്ഡലം പ്രകാശിത പൂരിതമായതോടെ സിപിഎമ്മിന് ഇരിക്കപ്പൊറുതിയില്ലാതായി. ലൈറ്റുകള്‍ സ്ഥാപിച്ച സ്ഥലത്ത് കാവിനിറത്തില്‍ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ചവ എന്ന ബോര്‍ഡും പ്രദര്‍ശിപ്പിച്ചു. ഇതോടെ പ്രാദേശിക സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹാലിളകി. തിരുവല്ലം ജംഗ്ഷനില്‍ റിച്ചാര്‍ഡ് ഹെ എംപിയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ഇത്തരത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചത് അമര്‍ഷം ഇരട്ടിയാക്കി. വിഴിഞ്ഞം തീരത്തിനു സമീപം ബിജെപി ഭരിക്കുന്ന വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശത്തും ലൈറ്റുകള്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹെ എന്നിവരുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് മുപ്പതോളം ലൈറ്റുകള്‍ കുറഞ്ഞദിവസത്തിനുള്ളില്‍ സ്ഥാപിച്ചു. സിപിഎം കോട്ടകളിലാണ് ബിജെപി ജനപ്രതിനിധികളുടെ പേരിലുള്ള വികസനബോര്‍ഡുകള്‍. ജംഗ്ഷനുകളില്‍ പ്രകാശം എത്തിയതോടെ ഇരുട്ടിന്റെ മറവില്‍ സിപിഎമ്മുകാര്‍ നടത്തിയിരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയപ്പെട്ടു.

സിപിഎം പ്രദേശികഘടകങ്ങളുടെ അപേക്ഷയെ തുടര്‍ന്ന് ജില്ലാകമ്മറ്റി വിഷയം ചര്‍ച്ച ചെയ്തു. കൂടിയാലോചനകള്‍ക്കൊടുവില്‍ ബിജെപി ജനപ്രതിനിധികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ തസ്സപ്പെടുത്താന്‍ തീരുമാനിച്ചു. ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാരെ ഉപയോഗിച്ച് ഫയലുകള്‍ കൃത്യസമയത്ത് നല്‍കാതിരിക്കാനായി ശ്രമം. ആദ്യപടിയെന്നോണം നഗരസഭാ പരിധിയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തി. നഗരസഭാ പരിധിയില്‍ സിപിഎമ്മിന് ഒരു എംഎല്‍എയെ ഉള്ളൂ. കഴക്കൂട്ടം മണ്ഡലത്തിലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ മന്ത്രി തയ്യാറായില്ല. നഗരസഭാപരിധിയിലെ മറ്റ് മണ്ഡലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചതോടെ കഴക്കൂട്ടം മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇതും മേയറെ ഉപയോഗിച്ച് ലൈറ്റുകള്‍ വേണ്ട തീരുമാനം എടുക്കുന്നതിന് ആക്കം കൂട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.