Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബാണാസുര മല തുരന്ന് ക്വാറി മാഫിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2017, 08:32 pm IST
in Wayanad

മാനന്തവാടി:1992 ല്‍ 11 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലുണ്ടായ മലയുടെ താഴ്‌വാരത്ത് ദുരന്തഭീതിയില്‍ കുടുബങ്ങള്‍. പശ്ചിമഘട്ടത്തിലെ സുപ്രധാനവും അതീവ പാരിസ്ഥിക പ്രാധാന്യമുള്ളതും ജില്ലയിലെ രണ്ടാമത്തെ ഉയര്‍ന്ന പര്‍വ്വതവുമായ ബാണാസുര മലനിരകളുടെ താഴ്ഭാഗത്ത് അനിയന്ത്രിതമായി പാറഖനനം നടക്കുന്നതാണ് കുടുംബങ്ങളെ ഭീതിയിലാഴ്‌ത്തുന്നത്.

പാട്ടക്കാലാവധി ബാക്കിയുള്ള രണ്ട് കരിങ്കല്‍ ക്വാറികളിലാണ് വ്യാപകമായി പാറഖനനം നടക്കുന്നത്. ബാണാസുരയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന വിധത്തില്‍ പാറപൊട്ടിക്കുന്നതായാണ് ആരോപണം.അഞ്ച് ഹെക്ടറോ അതിന് താഴെയോ വിസ്തീര്‍ണ്ണം വരുന്ന ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബ്ബന്ധമാക്കിക്കൊണ്ട് മുന്‍ വര്‍ഷം ഉത്തരവിറങ്ങിയതോടെ വയനാട് ജില്ലയിലെ ഭൂരിഭാഗം കരിങ്കല്‍ ക്വാറികളും അടച്ചു പൂട്ടിയിരുന്നു.

ലീസ് കാലാവധി അവസാനിക്കാന്‍ ബാക്കിയുള്ള വിരലിലെണ്ണാവുന്ന ക്വാറികള്‍ മാത്രമാണ് ജില്ലയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.ഇതില്‍പെട്ട രണ്ട് കരിങ്കല്‍ ക്വാറികളാണ് ബാണാസുര മലയുടെ താഴ്ഭാഗത്ത് അനിയന്ത്രിതമായി പാറഖനനം നടത്തുന്നതായി ആരോപണമുയരുന്നത്. നിര്‍മാണ ആവശ്യങ്ങള്‍ക്ക് കരിങ്കല്ലുല്‍പ്പന്നങ്ങള്‍ വേണമെന്ന വാദമുയര്‍ത്തിയാണ് നിയന്ത്രണമില്ലാത്ത ഖനനം നടത്തുന്നത്.

വെള്ളമുണ്ട വില്ലേജിലെ 622 ഒന്ന് എ യിലുള്ള1.695 ഹെക്ടര്‍ ഭൂമിക്ക് 2022 വരെയാണ് ലീസ് കാലാവധി.തൊട്ടടുത്ത ഇതേ സര്‍വ്വെ നമ്പറില്‍ തന്നെയുള്ള പുളിഞ്ഞാല്‍ ശില ബ്രിക്‌സിന് 2020 വരെയാണ് കാലാവധിയുള്ളത്.ഈ രണ്ട് ക്വാറികളും ഒരേ സമയത്ത് പ്രദേശത്തെ ഒന്നാകെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടു നടത്തുന്ന പാറഖനനം വന്‍ ദുരന്തത്തിനിടയാക്കുമെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. മുമ്പൊരിക്കല്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് പുലര്‍ച്ചെ ആരംഭിക്കുന്ന ഖനനവും മണ്ണിടിക്കലും ടിപ്പറുകളുടെ കൂട്ടയോട്ടവും രാത്രിവരെ തുടരുന്നുണ്ട്.

ഇതില്‍ വാളാരം കുന്നിലെ ക്വാറി ആദിവാസി കോളനിയോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.ആദിവാസികള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും രാഷ്‌ട്രീയ നേതാക്കള്‍ പോലും ക്വാറിയുടമകളോടൊപ്പം നിന്ന് പരാതികള്‍ പരിഹരിക്കപ്പെടാതെ പോവുകയായിരുന്നു.

വാളാരം കുന്നിലെ ക്വാറിയില്‍ നിന്നുള്ള കല്ല് സ്വന്തം ക്രഷര്‍ യൂണിറ്റിലേക്കുകൊണ്ട് പോയി മെറ്റലാക്കി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്.ഇതിന്റെ അളവ് പരിശോധിക്കാനോ സമയക്രമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനോ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ തൊട്ടുത്ത ക്വാറിയില്‍ നിന്നും ബില്ലുകള്‍ പോലും നല്‍കാതെ കരിങ്കല്ല് വില്‍പ്പന നടത്തുന്നതായാണ് പറയപ്പെടുന്നത്. നിത്യവും നൂറുകണക്കിന് ലോഡ് കല്ലാണ് ഇവിടെ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി പ്പോകുന്നത്. അനുവദിച്ചതില്‍ കൂടുതല്‍ ഖനനം നടത്തുന്നതിനാലാണ് ബില്ലുകളില്ലാതെ കല്ല് നല്‍കുന്നത്.

ജില്ലയില്‍ മറ്റെവിടെയും ബോളര്‍ കല്ല് ലഭ്യമല്ലാത്തതിനാല്‍ ക്വാറിയുടമ ആവശ്യപ്പെടുന്ന തുക നല്‍കിയാണ് കല്ല് കയറ്റിപ്പോവുന്നത്. അമിത വില ഈടാക്കി ആവശ്യക്കാരെ കൊള്ളയടിക്കുന്നത് തടയാനും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

India

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)
Kerala

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.