Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഴുന്നള്ളത്തില്ലാതെ ആയില്യം, എട്ടു പതിറ്റാണ്ടിനിടെ എട്ടാംതവണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 10:57 pm IST
in Kerala

മണ്ണാറശാല ഇല്ലത്തെ നിലവറയ്‌ക്ക് സമീപം ആയില്യം ദിവസമായ ഇന്നലെ അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു

ഹരിപ്പാട്: മണ്ണാറശാല ആയില്യം മഹോത്സവത്തിന് എഴുന്നള്ളത്തില്ലാത്ത അപൂര്‍വത, എട്ട് പതിറ്റാണ്ടിനിടെ ഇത് എട്ടാം തവണ. നാഗരാജാവിന്റെ മാതൃസങ്കല്‍പ്പം ചൂടുന്ന മണ്ണാറശാല വലിയമ്മയ്‌ക്കാണ് ആയില്യം എഴുന്നള്ളത്തും തുടര്‍ന്നുള്ള ആയില്യം പൂജയും നടത്താന്‍ അധികാരം.

അമ്മയ്‌ക്ക് അസൗകര്യമുണ്ടായാല്‍ ചടങ്ങുകള്‍ ഒന്നും വേണ്ടെന്നാണ് ക്ഷേത്രാചാരവിധി. ഇതിനാലാണ് തുലാം മാസത്തിലെ ആയില്യം നാളായ ഇന്നലെ ആയില്യം എഴുന്നള്ളത്തും തുടര്‍ന്നുള്ള പൂജകളും നടക്കാതിരുന്നത്. ശാരീരിക അസ്വസ്ഥത അവഗണിച്ചും ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം നടത്തിയ അമ്മ രാവിലെയും ഉച്ചയ്‌ക്കുശേഷവും അല്‍പ്പസമയം ഭക്തര്‍ക്ക് ദര്‍ശനം നല്‍കി.

ആയില്യം എഴുന്നള്ളത്തുപോലെ പുണ്യമാണ് ആയില്യം നാളിലെ അമ്മയുടെ ദര്‍ശനവും. എഴുതപ്പെട്ട ക്ഷേത്രരേഖകള്‍ പ്രകാരം ഈ തലമുറയില്‍ ആയില്യം എഴുന്നള്ളത്തിന് ആദ്യം മുടക്കമുണ്ടായത് 1939 നവംബര്‍ അഞ്ചിന് നടന്ന തുലാമാസത്തിലെ ആയില്യത്തിനാണ്. ഇപ്പോള്‍ ക്ഷേത്രം കാരണവന്മാരില്‍ രണ്ടാംസ്ഥാനം വഹിക്കുന്ന നാരായണന്‍ നമ്പൂതിരി ആയില്യത്തിന് മൂന്നു ദിവസം മുമ്പാണ് ജനിച്ചത്. കുടുംബാംഗങ്ങള്‍ക്കെല്ലാം വാലായ്‌മ ഉണ്ടായി. ഇതുമൂലം എഴുന്നള്ളത്തില്ലാതെയാണ് ആയില്യം ഉത്സവം നടന്നത്.

വലിയമ്മയായ മുക്കാല്‍ നൂറ്റാണ്ടോളം നാഗരാജാവിനെ സേവിച്ച സാവിത്രി അന്തര്‍ജ്ജനത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനാല്‍ 1993ലെ കന്നി മാസത്തിലെ ആയില്യം എഴുന്നള്ളത്ത് നടന്നില്ല. സാവിത്രി അന്തര്‍ജ്ജനം 1993 ഒക്‌ടോബര്‍ 24ന് സമാധിയായി. വലിയമ്മ സമാധിയായാല്‍ ഒരു വര്‍ഷം ചെറിയമ്മ പൂജാവിധികള്‍ അഭ്യസിക്കുന്ന കാലമാണ്. ഈ കാലയളവിലും ആയില്യം എഴുന്നള്ളത്ത് പതിവില്ല.

ഇതിനാല്‍ ആ വര്‍ഷം തുലാം മാസത്തിലും തുടര്‍ന്ന് കുംഭത്തിലും അടുത്ത വര്‍ഷം കന്നി, തുലാം ആയില്യങ്ങള്‍ക്കും എഴുന്നള്ളത്ത് ഉണ്ടായിരുന്നില്ല. ഇങ്ങനെ സാവിത്രി അന്തര്‍ജ്ജനത്തിന്റെ സമാധിക്കു ശേഷം തുടര്‍ച്ചയായി നാല് ആയില്യങ്ങള്‍ക്കാണ് എഴുന്നളളത്ത് ഇല്ലാതിരുന്നത്. ഉമാദേവി അന്തര്‍ജ്ജനം വലിയമ്മയായി ചുമതലയേറ്റശേഷം ആദ്യമായി എഴുന്നള്ളത്ത് ഇല്ലാതെ വന്നത് ഇത്തവണത്തെ കന്നി മാസത്തിലെ ആയില്യത്തിനാണ്.

എല്ലാ വര്‍ഷവും കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യത്തിനാണ് മണ്ണാറശാല വലിയമ്മ ശ്രീകോവിലില്‍ നിന്ന് നാഗരാജാവായ വാസുകിയെ ഇല്ലത്തെ പുരാതനമായ നിലവറയിലേക്ക് എഴുന്നള്ളിച്ച് ആയില്യം പൂജ നടത്തുന്നത്. ഈ ചടങ്ങുകള്‍ ഒഴിവാക്കിയതിനാല്‍ രാത്രി വൈകി നാലുകെട്ടിന്റെ തെക്കേമുറ്റത്ത് കാരണവര്‍ നടത്താറുള്ള തട്ടിന്മേല്‍ നൂറുംപാലും ഇക്കുറി ഉണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

Samskriti

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

Samskriti

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

പുതിയ വാര്‍ത്തകള്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.