Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞം തുറമുഖ നിര്‍മാണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 02:11 pm IST
in Thiruvananthapuram

വിഴിഞ്ഞം: കേരളത്തിന്റെ സ്വപ്‌നപദ്ധതി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിര്‍മാണം സ്തംഭിച്ചിട്ട് ഒരാഴ്ചയാകുന്നു. പരിഹരമുണ്ടാക്കാതെ അധികാരികളും ഒളിച്ചോടുന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒട്ടനവധി പ്രമുഖര്‍ സമരത്തിന് പരോക്ഷ പിന്തുണ നല്‍കുന്നുണ്ട്. വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമായതിനാല്‍ വോട്ടുബാങ്ക് ലക്ഷ്യംവച്ച് എല്‍ഡിഎഫും യുഡിഎഫും പ്രശ്‌നപരിഹാരത്തിന്താത്പര്യം കാണിക്കുന്നുമില്ല. സമരത്തിലൂടെ അദാനിഗ്രൂപ്പിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമിക്കുന്നതായും ആരോപണമുണ്ട്. പണി തടസ്സപ്പെടുന്നതിലൂടെ ലക്ഷങ്ങളാണ് ഓരോ ദിവസവും നഷ്ടമാകുന്നത്.

പദ്ധതി യഥാര്‍ഥ്യത്തിലേക്ക് കടക്കുമ്പോള്‍ ലഭിക്കാവുന്ന ജോലികളുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകളും ഇതിനിടയില്‍ സജീവമാണ്. അദാനിഗ്രൂപ്പ് ഏറ്റെടുത്ത സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന ചില കുരുശടികളും മാറ്റിയിരുന്നു. സമീപത്തായി ചില പുതിയ കുരിശുപള്ളികളും പുനര്‍ജനിച്ചിട്ടുണ്ട്. മാറ്റിയവ അനുയോജ്യമായ സ്ഥലങ്ങളില്‍ അദാനിയുടെ ചെലവില്‍ നല്ലരീതിയില്‍ നിര്‍മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പദ്ധതിക്കെതിരെ അടിസ്ഥാനമില്ലാത്ത പരാതികളാണ് ഉന്നയിക്കപ്പെടുന്നത്. സകല എതിര്‍പ്പുകളെയും അതിജീവിച്ച് ആദ്യഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.

തീരദേശവാസികളെ മുന്നില്‍ നിര്‍ത്തിയാണ് സമരം. നേരത്തെ വാഗ്ദാനം നല്കിയതടക്കം തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തീരുമാനം ആകുന്നതുവരെ പിന്തിരിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരരംഗത്തുള്ളവര്‍. പുനരധിവാസത്തിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലും പക്ഷപാതം കാണിക്കുന്നു എന്നാണ് മറ്റൊരു ആരോപണം. പ്രതിഷേധമുയരുമ്പോള്‍ മാത്രം തട്ടിക്കൂട്ടി ചര്‍ച്ചകള്‍ നടത്തുന്നെന്നും പറയപ്പെടുന്നു. ബാര്‍ജ് നിര്‍മാണത്തിന്റെ ഭാഗമായി കരയോട് അടുത്ത് നടത്തിയ ടെസ്റ്റ് പൈലിംഗിനെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മഴയെ തുടര്‍ന്നാണ് വീടുകള്‍ക്ക് വിള്ളലുണ്ടായതെന്ന വിലയിരുത്തലാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. ചില ഏജന്‍സികള്‍ നടത്തിയ പഠനത്തിലും ഇത് ശരിയാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നിഷേധാത്മകത നിലപാടിലാണ് പ്രദേശത്തെ ഇടവക.

തുറമുഖ ബാര്‍ജ് നിര്‍മാണത്തിന്റെ ഭാഗമായി വീണ്ടും ടെസ്റ്റ് പൈലിംഗ് നടത്താന്‍ അദാനി ഗ്രൂപ്പ് രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമാക്കി. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങള്‍ക്കും ഈ മാസം 30 ന് നടക്കുന്ന ഉന്നതതലയോഗത്തില്‍ തീരുമാനം ഉണ്ടാക്കാമെന്നും അടുത്തമാസം ആദ്യവാരം തൊഴില്‍ നഷ്ടപ്പെട്ട കമ്പവലക്കാര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യാമെന്നും ഉറപ്പ് നല്കിയതോടെ ഇടവക നേതൃത്വം സമരം താത്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഒരുവിഭാഗം സമരം തുടര്‍ന്നു. ഇടവക നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് സമരം തുടരാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പുതിയ വാര്‍ത്തകള്‍

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.