Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എഴുത്തിന്റെ സ്മാരകശിലകള്‍ തീര്‍ത്ത ആശയങ്ങളുടെ കന്യാവനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 09:51 am IST
in Literature

ആധുനിക മലയാള സാഹിത്യത്തില്‍ എഴുത്തിന്റെ സ്മാരക ശിലകള്‍ പണിത പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണം വായനക്കാര്‍ക്ക് തീരാ നഷ്ടമാകുന്നത് ആ ആശയപ്രപഞ്ചം അനുഭവിച്ചതിന്റെ വ്യത്യസ്തതയിലാണ്. മലയാള കഥയിലും നോവലിലും പ്രമേയ പരിസരങ്ങളുടെ കാര്യത്തില്‍ പാരമ്പര്യ ജഡതയും പുതുമയുടെ വരവില്ലായ്‌മയും അനുഭവിച്ച് ദരിദ്രാവസ്ഥ നേരിടുന്ന വേളയില്‍ മറ്റ് ആധുനിക എഴുത്തുകാരോടൊപ്പം തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു പുനത്തില്‍.

ഒ.വി വിജയന്‍, കാക്കനാടന്‍, സക്കറിയ, ആനന്ദ്, പട്ടത്തുവിള, മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയവരുടെ രചനകളോട് കിടപിടിക്കും വിധം എഴുത്തിന്റെ തെളിമയില്‍ കുഞ്ഞബ്ദുള്ള മലയാളികള്‍ക്ക് പരിചിതനായി. ജീവിതത്തിന്റെ സകലതല സ്പര്‍ശിയായ യാഥാര്‍ത്ഥ്യങ്ങളും ഭാവനയിലെ യാഥാര്‍ത്ഥ്യങ്ങളും എഴുതിക്കൊണ്ട് അനുഭവിക്കുകയായിരുന്നു പുനത്തില്‍.

മലയാള നോവല്‍ സാഹിത്യത്തിലെ എക്കാലത്തേയും ക്ലാസിക്കാണ് പുനത്തിലിന്റെ സ്മാരക ശിലകള്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടിയ സ്മാരകശില ഇന്നും വായനക്കാരില്‍ പുതുമയോടെ നിലനില്‍ക്കുകയാണ്. ഇത് നിലനില്‍ക്കുന്നത് സെമിത്തേരിയിലല്ല. പുതുമയുടെ ആരാമത്തിലാണ്. മുസ്ലീം സമുദായത്തിന്റെ കുടുംബപരവും സാമൂഹിക, സാംസ്‌കാരികപരവും ആചാരാനുഷ്ഠാന പരവുമായ ശീലങ്ങള്‍ പുനത്തില്‍ തന്റേതായ ഭാഷയുടെ കല കൊണ്ടും പദലാവണ്യം കൊണ്ടും സ്മാരക ശിലകളിലൂടെ കെട്ടുപ്പൊക്കുകയായിരുന്നു.

ഒറ്റ വായനയില്‍ തന്നെ ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാരന്റെ നെഞ്ചില്‍ ആണി അടിച്ചപോലെ എഴുന്നു നില്‍ക്കും. കാവ്യാത്മകമായ ഭാഷയെന്ന് നമ്മള്‍ പറഞ്ഞ് ശീലിച്ച പാരമ്പര്യാലങ്കാരങ്ങള്‍ക്ക് അപ്പുറം പോകുന്നതാണ് സ്മാരക ശിലകളിലെ ഭാഷ.

കഥയിലും നോവലിലും പരസ്പരം മത്സരിക്കുന്ന ഒരു എഴുത്തുകാരനെയാണ് പുനത്തിലൂടെ കാണാന്‍ കഴിയുന്നത്. രണ്ടിലും കൈകുറ്റപ്പാടുകളില്ലാത്ത നാലിലൊരു ആശാരിയെ കണ്ടെത്താനാവും. മരുന്ന്, കന്യാവനങ്ങള്‍, മലമുകളിലെ അബ്ദുള്ള തുടങ്ങിയ രചനകള്‍ സ്മാരകശിലകള്‍ക്കൊപ്പം തന്നെ മലയാളത്തില്‍ വലിയ തിടമ്പേറ്റി നില്‍ക്കുന്നുണ്ട്.

ഒരു ഭിഷഗ്വരന്റെ നിരീക്ഷണം ശരീരത്തില്‍ മാത്രമല്ല മനസിലും നടത്തുന്നുണ്ട് എഴുത്തുകാരനായ പുനത്തില്‍. ഒരു പക്ഷേ ഇതര എഴുത്തുകാരില്‍ നിന്നും മനഃശാസ്ത്രപരമായി അബ്ദുള്ളയെ മാറ്റി നിര്‍ത്തുന്നത് അദ്ദേഹത്തിലെ ചികിത്സകന്റെ മിടുക്കാണ്. മറ്റ് എഴുത്തുകാര്‍ അവരുടേതായ രീതികളില്‍ കഥാപാത്രങ്ങളെ ശുശ്രൂഷിക്കുമ്പോള്‍ പുനത്തില്‍ ഒരു ഡോക്ടറുടെ കൂടി കണ്ണുകളിലൂടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കൃതികളില്‍ പറഞ്ഞ് പതിയാത്ത ഒരു നവോന്മേഷം പ്രകടമാകുന്നത്.

ജീവിതത്തില്‍ മരണം വരെ അപാര സ്വാതന്ത്ര്യം അനുഭവിച്ച വ്യക്തിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. എല്ലാത്തരത്തിലുമുള്ള കെട്ടുപാടുകളെയും തകര്‍ത്തെറിഞ്ഞ് സര്‍ഗാത്മകമായ സ്വാതന്ത്ര്യം വ്യക്തി ജീവിതത്തിലും അനുഭവിക്കുകയായിരുന്നു പുനത്തില്‍. ആത്മഹത്യ ഒഴികെ ജീവിതത്തിലെല്ലാം അനുഭവിച്ചറിയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. അതുകൊണ്ട് അദ്ദേഹത്തിന്റെ രചനകള്‍ക്ക് ആരും വേട്ടയ്‌ക്കിറങ്ങാത്ത കന്യാവനങ്ങളുടെ സംശുദ്ധിയുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.