Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജന രക്ഷായാത്രയെ പരിഹസിച്ചചെന്നിത്തലക്ക് സിപിഎം വക കിട്ടിയ സമ്മാനം എസ്എഫ്‌ഐ അക്രമത്തില്‍ പരിക്കേറ്റ അഞ്ച് കെഎസ്‌യുക്കാര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 04:50 pm IST
in Kannur

തലശ്ശേരി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പാലയാട് ലീഗല്‍ സ്റ്റഡി സെന്ററില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട അക്രമണത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ത്ഥികളേയും അക്രമം തടയാനെത്തിയ രണ്ടു വിദ്യാര്‍ത്ഥിനികളേയും ഗുരുതരമായ പരിക്കുകളോടെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ സ്വദേശിനിയും രണ്ടാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ സോഫി ജോസ് (19) കാഞ്ഞങ്ങാട് സ്വദേശി എം.ഉനൈസ് (19) ഇരിട്ടി സ്വദേശി ജോയല്‍ (19) ഇടുക്കി സ്വദേശി സരിന്‍ (19) പെരുമ്പാവൂര്‍ സ്വദേശി അമല്‍ നന്ദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴുത്തിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഉനൈസിന്റെ നില ഗുരുതരമാണ് മുഖത്തേറ്റ ഇടിയില്‍ പല്ലുകള്‍ തകര്‍ന്ന സോഫി ജോസിന്റെ പരിക്കും ഗുരുതരമാണ്. ഇരുവരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികില്‍സയിലാണ്. അക്രമത്തില്‍ പരിക്കേറ്റ മറ്റ് മൂന്നുപേര്‍ക്കും കഴുത്തിനും നട്ടെല്ലിനുമാണ് പരിക്കേറ്റത്. ഇരുമ്പുവടി, തോര്‍ത്തില്‍ കെട്ടിയ കരിങ്കല്ലുകള്‍, പട്ടിക എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. സംഘടിച്ചെത്തിയ എസ്എഫ്‌ഐ സംഘം ലീഗല്‍ സ്‌റ്റെഡി സെന്‍സറിലെ എച്ച്ഒഡിയുടെ മുന്നില്‍ വെച്ചാണ് അക്രമിച്ചത്. രാവിലെ ക്ലാസ്സ് മുറിയില്‍ വെച്ച് എസ്എഫ്‌ഐ സംഘം അക്രമിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകരും മറ്റു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രക്ഷപെടുത്തി എച്ച്ഒഡിയുടെ മുറിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അക്രമിസംഘം പിന്‍വാങ്ങാതെ നടത്തിയ നരനായാട്ടിലാണ് പരിക്കുകള്‍ ഗുരുതരമായത്. അക്രമം തടയാനെത്തിയവരായിരുന്നു പരിക്കേറ്റ അമല്‍ നന്ദുവും സരിനും. എസ്എഫ്‌ഐ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഭയം കാരണം ആശുപത്രിയില്‍ കിടക്കാനോ പരാതി പറയാനോ പലരും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഫഹാസ്, ഷാസ് എന്നിവര്‍ക്ക് എസ്എഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു.

ലീഗല്‍ സ്റ്റഡീസ് സെന്ററില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി എല്‍എല്‍എം, എല്‍എല്‍ബി എന്നീ കോഴ്‌സുകളിലായി ഇരുനൂറ്റി അമ്പതോളം പേര്‍ ഇവിടെ പഠിതാക്കളായുണ്ട്. ഇതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. എസ്എഫ്‌ഐ ഒഴികെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയെയും ഈ കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലും ഹാജര്‍ ക്യത്യമായി ലഭിക്കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കാത്ത സ്ഥിതിയും ഉള്ളതിനാല്‍ എസ്എഫ്‌ഐ ഒഴിച്ച് മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പലരും പഠനം ഉപേക്ഷിച്ചുപോയ അവസ്ഥയും ഇവിടെയുണ്ട്. സംഘര്‍ത്തെ തുടര്‍ന്ന് പത്ത് ദിവസത്തേക്ക് കോളേജ് അടച്ചിട്ടിരിക്കയാണ്. മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ ബിജെപി നടത്തിയ ജനരക്ഷായാത്രയെ പരിഹസിച്ച കോണ്‍ഗ്രസ്സുകാര്‍ക്ക് ലഭിച്ച സിപിഎമ്മിന്റെ സമ്മാനമാണ് ഈ അക്രമം എന്നാണ് നാട്ടുകാര്‍ പ്രതികരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

Kerala

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.