Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മഴുവന്നൂര്‍ക്കുന്ന് ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 10:20 pm IST
in Wayanad

മാനന്തവാടി: പഞ്ചായത്തിലെ തരുവണ പ്രദേശത്ത് കുടിവെള്ളമെത്തിക്കാനാരംഭിച്ച മഴുവന്നൂര്‍ക്കുന്ന് ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി അനന്തമായി നീളുന്നു. ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പ്രദേശത്തെ 650 ഓളം കുടുംബങ്ങള്‍ക്ക് വെള്ളം എത്തിക്കുന്ന പദ്ധതിയാണ് പൂര്‍ത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിട്ടും അനന്തമായി നീളുന്നത്.

2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് 2017 അവസാനിക്കാറായിട്ടും ഒച്ചിഴയും വേഗത്തില്‍ നീങ്ങുന്നത്. ഒടുവിലായി സെപ്റ്റംബര്‍ 30നകം പണി പൂര്‍ത്തിയാക്കാനായി പഞ്ചായത്ത് സമയം നല്‍കിയിരുന്നെങ്കിലും ഈ കാലയളവിലും പണി പൂര്‍ത്തിയാക്കാന്‍ നിര്‍വ്വഹണ ഏജന്‍സിക്ക് കഴിഞ്ഞില്ല. ജില്ലയിലെ 12 പഞ്ചായത്തുകള്‍ക്കൊപ്പം വെള്ളമുണ്ട പഞ്ചായത്തില്‍ അഞ്ച് വര്‍ഷം മുമ്പാണ് ജലനിധി പദ്ധതി ആരംഭിച്ചത്. ഇതിനോടകം നിരവധി ചെറുകിട ജലവിതരണ പദ്ധതികള്‍ ജലനിധിയിലൂടെ പൂര്‍ത്തിയാക്കിയെങ്കിലും ഏറ്റെടുത്ത പദ്ധതികളില്‍ ഏറ്റവും അധികം ഗുണഭോക്താക്കളുള്ള പദ്ധതിയാണ് തരുവണ മഴുവന്നൂരില്‍ മുടങ്ങിക്കിടക്കുന്നത്.

തരുവണ പ്രദേശത്തെ 290 ആദിവാസി കുടുംബങ്ങളുള്‍പ്പെടെ 650 ഓളം കുടുംബങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതാണ് മഴുവന്നൂര്‍ കുടിവെള്ള പദ്ധതി. പദ്ധതിയുടെ കാലാവധി കഴിഞ്ഞിട്ടും ബാക്കിയുള്ള പദ്ധതികള്‍ പൂര്‍ത്തീകരണത്തിനായി ഭരണ സമിതി നിര്‍വ്വഹണ ഏജന്‍സിക്ക് ഒരുവര്‍ഷം കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. എന്നാ ല്‍ ഈ കാലാവധി കഴിഞ്ഞിട്ടും പണിപൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് വീണ്ടും രണ്ട് തവണ കാലാവധി മഴുവന്നൂര്‍ പദ്ധതിക്കായി നീട്ടി നല്‍കുകയുണ്ടായി. എന്നാല്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരന്റെ തുള്‍പ്പെടെയുള്ള അനാസ്ഥകാരണമാണ് പ്രവര്‍ത്തികള്‍ അനന്തമായി നീളുന്നത്.

കക്കടവ്, പാലയാണ, കരിങ്ങാരി, തരുവണ, പീച്ചങ്കോട്, ഏഴാംമൈല്‍, കോക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുള്‍പ്പെടെയുള്ള ഗുണഭോക്താക്കളാണ് ജലനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു ഗുണഭോക്തൃ വിഹിതമായ 2000 രൂപയും അതിലധികവും നല്‍കി വെള്ളത്തിനായി കാത്തിരിക്കുന്നത്. ആദിവാസികളുടെ വിഹിതവും പഞ്ചായത്ത് വിഹിതവുമായി ലക്ഷക്കണക്കിന് രൂപ ഇതിനോടകം പഞ്ചായത്തും കൈമാറിയിട്ടുണ്ട്.

നേരത്തെ വാട്ടര്‍ അതോരിറ്റിയുടെ കൈവശമുണ്ടായിരുന്ന ജലസംഭരണ ടാങ്കില്‍ നിന്നും പണം നല്‍കി കണക്ഷനെടുത്തിരുന്ന കരിങ്ങാരി, കാപ്പുംകുന്ന് പ്രദേശത്തുകാരുടെ കണക്ഷന്‍ വിചേ്ഛദിച്ച ശേഷമാണ് ടാങ്ക് ജലനിധിക്ക് കൈമാറിയത്. വാട്ടര്‍ അഥോരിറ്റിയുടെ കണക്ഷന്‍ വിച്ഛേദിക്കുകയും ജലനിധിയുടെ ജലവിതരണം അനന്തമായി നീളുകയും ചെയ്തതോടെ കാപ്പുംകുന്ന് കോളനിയിലുള്‍പ്പെടെ മഴക്കാലത്തും വെള്ളക്ഷാമം രൂക്ഷമാണ്.

പദ്ധതിയിലുള്‍പ്പെട്ട പല പ്രദേശങ്ങളിലും മഴക്കുറവ് കാരണം കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. കക്കടവ് പുഴയോട് ചേര്‍ന്ന് കിണര്‍കുഴിക്കുകയും മഴുവന്നൂര്‍ക്കുന്നില്‍ നേരത്തയുണ്ടയാരുന്ന വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണ ടാങ്ക് ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടാങ്ക് നിര്‍മ്മാണവും ഇഴഞ്ഞാണ് നടക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ഇതിന് കരാര്‍ നല്‍കുകയും പണി ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ ആവശ്യത്തിന് ജോലിക്കാരെ നിയോഗിക്കാതെ കരാറുകാരന്‍ പണി നീട്ടിക്കൊണ്ട് പോവുകയാണ്. മുഴുവന്‍ ഗുണഭോക്താക്കളുടെയും വീടുകളിലേക്ക് പൈപ്പിംഗ് നടത്തി വെള്ളമെത്തിക്കുന്നതിനായി പൈപ്പുകള്‍ ആറ് മാസം മുമ്പ് എത്തിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവൃത്തി ഇനിയും തുടങ്ങിയിട്ടില്ല.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡില്‍ പൈപ്പിടുന്നതിനായി അനുമതി വാങ്ങുന്നതുള്‍പ്പെടെയുള്ള കാലതാമസമാണ് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി പറയുന്നതെങ്കിലും വ്യക്തമായി മേല്‍നോട്ടം നടത്താന്‍ പഞ്ചായത്ത് തയ്യാറാവാത്തതാണ് കോടിക്കണക്കിന് രൂപയുടെ കുടിവെള്ള പദ്ധതി എങ്ങുമെത്താത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

പുതിയ വാര്‍ത്തകള്‍

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.