Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അപകടക്കെണിയൊരുക്കി മണ്ണാര്‍ക്കാട്-ആനക്കട്ടിചുരം റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 07:19 pm IST
inPalakkad

അഗളി:അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് ആനക്കെട്ടി റോഡിലൂടെയുള്ള യാത്രക്കിടയില്‍ പതിയിരിക്കുന്നത് വന്‍ വിപത്ത്.

മണ്ണൊലിച്ചുപോയതിനെ തുടര്‍ന്ന് ഏതുസമയത്തും വീഴാറായമരങ്ങളും, കൈവരികളില്ലാത്ത പാലങ്ങളും,കുന്നിടിയാനുള്ള സാധ്യതയും ഏറെയാണ്. മണ്ണാര്‍ക്കാട് മുതല്‍ ആനക്കെട്ടി വരെയുള്ള 55 കിലോമീറ്റര്‍ പാതയില്‍ ആനമൂളി മുതല്‍ മുക്കാലി വരെ 16 കിലോമീറ്റര്‍ ചുരമാണ്.

കഴിഞ്ഞ മാസമുണ്ടായ കനത്തത മഴയിലും, മണ്ണിടിച്ചിലിലും റോഡ് തകരുകയും ഗതാഗതതടസമുണ്ടാകുകയും ചെയ്തിരുന്നു. താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ഭാഗത്തും അപകടം പതിയിരിക്കുന്നുണ്ട്.

കനത്ത മഴയില്‍ തകര്‍ന്ന മന്ദം പൊട്ടി പാലത്തിന്റെ സംരക്ഷണ ഭിത്തികള്‍ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. സംരക്ഷണഭിത്തിക്ക് പകരം മണല്‍ചാക്കുകളാണ് നിരത്തിയിരിക്കുന്നത്. മാത്രമല്ല അപകടമുന്നറിയിപ്പ് നല്‍കുന്നതിനുള്ള സൂചനാ ബോര്‍ഡുകളും ഇല്ല.

സെലന്റ്‌വാലി ദേശീയോദ്യാന മടക്കമുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രദേശത്തുണ്ട്.പ്രതിദിനം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്.റോഡില്‍ വിള്ളലുുണ്ടായ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വേലികളും യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പിക്കുന്നില്ല.

1950 കളില്‍ പഴയ മദ്രാസ് സംസ്ഥാനം നിര്‍മ്മിച്ചതാണ് 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മണ്ണാര്‍ക്കാട് ആനക്കട്ടി റോഡ്.പിന്നീട് റോഡിന്റെ സംരക്ഷണ ചുമതല പൊതുമരാമത്ത് വകുപ്പിന് കൈമാറിയെങ്കിലും 2011ലാണ് വീതി കൂട്ടി അറ്റകുറ്റ പണികള്‍ നടത്തിയത്.

എന്നാല്‍ റോഡിന്റെ 16 കിലോമീറ്റര്‍ വരുന്ന ചുരം ഭാഗത്ത് ഇരു വശവും വനഭൂമിയായതിനാല്‍ കാര്യമായ അറ്റകുറ്റ പണികള്‍ നടത്തിയിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് ഈ ഭാഗത്ത് ആറിടത്താണ് വിള്ളലുകള്‍ ഉണ്ടായിരിക്കുുന്നത്.നിലവില്‍ ഈ ഭാഗങ്ങള്‍ താത്കാലിക സംരക്ഷണ വേലി കെട്ടി മറച്ചിരിക്കുകയാാണ്.മഴ ശക്തമായാല്‍ റോഡില്‍ വീണ്ടും വിള്ളലുകളും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു.

തകര്‍ന്ന ചുരം റോഡ് സാധാരണ നിലയിലാകണമെങ്കില്‍ നാല് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ്, റോഡ് വിഭാഗം മണ്ണാര്‍ക്കാട് അസി.എഞ്ചിനീയര്‍ കെ.വി.രാജന്‍ പറഞ്ഞു. നിലവില്‍ താത്ക്കാലിക അറ്റകുറ്റ പണികളാണ് നടത്തിയിട്ടുള്ളത്. ആഴത്തില്‍ വിള്ളലുണ്ടായ ഭാഗങ്ങളില്‍ കൂടുതല്‍ അത്യാധുനിക സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഒരുക്കണമെന്നാവശ്യം ശക്തമാണ്.

കൂടാതെ ഹെയര്‍ പിന്‍ വളവുകളില്‍ സംരക്ഷണ ഭിത്തി, റീടാറിംഗ് എന്നിവ ചെയ്യണം. ഇതിനുള്ള വിശദമായ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ചുരം റോഡിലെ അപകടഭീഷിയായ മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അസി.എഞ്ചിനീയര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

World

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

Kerala

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.