Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പശ്ചിമഘട്ട റയില്‍വേ: നിലയ്‌ക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 01:25 pm IST
in Kollam

പുനലൂര്‍: കൊല്ലം-ചെങ്കോട്ട റയില്‍പാതയിലെ പണികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാകുന്നു. തുരങ്കപാതകളും മലയോരവും സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ മറികടന്നാണ് പ്രവര്‍ത്തനം. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന കാലതാമസത്തിനിടയിലും നിര്‍മ്മാണ പ്രവര്‍ത്തനം ഇവിടെ മുടങ്ങുന്നില്ല. മുന്‍നിശ്ചയിച്ച പ്രകാരം നവംബറില്‍ കമ്മീഷന്‍ ചെയ്യാനാകും വിധമാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

പുനലൂര്‍ മുതല്‍ ഇടമണ്‍വരെ നീളുന്ന റെയില്‍വേ പാതയില്‍ കാര്യമായ വളവുകളോ തുരങ്കപാതകളോ കൂറ്റന്‍ പാലങ്ങളോ ഇല്ല. എന്നാല്‍ ഇടമണ്‍ മുതല്‍ ആര്യങ്കാവ് വരെ നിരവധി വളവുകളും തുരങ്കപ്പാതയും പാലങ്ങളുമുണ്ട്. ഈ പ്രദേശത്തെ പശ്ചിമഘട്ടമെന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇവിടെ തെന്മല മുതല്‍ കഴുതുരുട്ടി വരെയുള്ള ഭാഗങ്ങളില്‍ മെറ്റല്‍ പാക്കിങ് പൂര്‍ത്തിയായി. ട്രാക്ക് ലിങ്കിങ് പണികളും പൂര്‍ത്തിയായി വരുന്നു. മൂന്നുതവണയാണ് മെറ്റല്‍ പാക്കിങ് നടത്തുക. എന്നാല്‍ ട്രാക്കിന് ഇരുഭാഗങ്ങളിലുമുള്ള മണ്‍കൂനകള്‍ ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. വനമേഖല ആയതിനാല്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സൈഡ് ഭിത്തി കോണ്‍ക്രീറ്റിങ് തുടങ്ങിയിട്ടില്ല. മഴയില്‍ ഡ്രെയിനേജ് പണികളും തടസപ്പെട്ടു. ഇരുഭാഗങ്ങളിലെയും ഓടകളുടെ നിര്‍മാണം പാതിവഴിയില്‍ എത്തിയിട്ടുണ്ട്.

ഉപകരാറുകാര്‍ അനധികൃതമായി പാറപൊട്ടിക്കല്‍ നടത്തി പുറത്തുകൊടുക്കുന്നു എന്ന പരാതിയും ഇതിനിടെ ഉയര്‍ന്നുു. കുടിയൊഴിപ്പിക്കല്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജിഎസ്ടിയുടെ പേരില്‍ കരാറുകാരും ഉപകരാറുകാരുമായുള്ള തര്‍ക്കങ്ങളില്‍ നിര്‍മാണ ജോലികള്‍ മന്ദീഭവിച്ചിരുന്നു.

പശ്ചിമഘട്ട മേഖലയില്‍ ചെന്നൈ മുതല്‍ ഇടമണ്‍വരെ പാലങ്ങളുടെ നമ്പര്‍ ഇടല്‍, സിഗ്നല്‍ ലൈറ്റ്, ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഇടമണ്‍ സ്റ്റേഷനിലെ അനധികൃത നിര്‍മാണം, മേല്‍ക്കൂര നിര്‍മാണം എന്നിവയൊക്കെ പൂര്‍ത്തീകരിക്കാന്‍ ഉള്ളവയാണ്. തെന്മല മുതല്‍ ന്യൂ ആര്യങ്കാവ് വരെയുള്ള കൂറ്റന്‍ വളവുകളുടെ മെറ്റലിങ് ജോലികള്‍ക്ക് കാലതാമസം നേരിടും.

പുനലൂരിനും ആര്യങ്കാവിനുമിടയില്‍ മാത്രം ചെറുതും വലുതുമായ അഞ്ചു തുരങ്കപാതകള്‍ ഉണ്ട്. ഇവക്കെല്ലാം കൂടി 2800 അടി നീളമുണ്ട്. നദികള്‍ക്ക് കുറുകെയുള്ള പാലങ്ങളുടെ വീതികൂട്ടലും മലനിരകള്‍ക്ക് ഇടയിലെ വീതികൂട്ടലുമൊക്കെ ഏറെ ദുര്‍ഘടം സൃഷ്ടിക്കുന്ന പണികള്‍ ആണ്.

കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റശേഷം ഫണ്ടിന്റെ അപര്യാപ്തതയോ കാലതാമസമോ നിര്‍മാണവസ്തുക്കളുടെ ലഭ്യതക്കുറവോ ഉണ്ടായിട്ടില്ല. കരാറുകാരും ഉപകരാറുകാരുമായുള്ള അസ്വാരസ്യങ്ങളും രാഷ്‌ട്രീയക്കാരുടെ കൈകടത്തലുകളും മാത്രമാണ് നിര്‍മാണത്തിന് പ്രതിബന്ധമായി നിലനിന്നിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.