Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

സിജെപി സമരവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരമാണ് ദുബായില്‍ നിന്നും പുറത്തുവരുന്നത്. ദുബായില്‍ പ്രവര്‍ത്തിക്കുന്ന അബ്രെക്കോ ഫ്രെയിറ്റ് (Abreco Freight) എന്ന കമ്പനിയുടെ ഉടമ മുഹമ്മദ് ഷാജി സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ അയച്ചത് 23 ചെറുപ്പക്കാരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 08:47 pm IST
in Kerala, India
ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ന്യൂദല്‍ഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരമാണ് ദുബായില്‍ നിന്നും പുറത്തുവരുന്നത്. ദുബായില്‍ പ്രവര്‍ത്തിക്കുന്ന അബ്രെക്കോ ഫ്രെയിറ്റ് (Abreco Freight) എന്ന കമ്പനിയുടെ ഉടമ മുഹമ്മദ് ഷാജി സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ അയച്ചത് 23 ചെറുപ്പക്കാരെയാണെന്ന് ഓര്‍ഗനൈസര്‍ മാസിക വെളിപ്പെടുത്തി. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയില്‍ അല്ലാത്ത, ചെക്ക് കേസില്‍ പ്രതിയായ മുഹമ്മദ് ഷാജി ഇത്രയും പേരെ സമരത്തിന് അയയ്‌ക്കാന്‍ പണം എവിടെ നിന്ന് കിട്ടി എന്ന ചോദ്യമാണ് ഉയരുന്നത്.

മുഹമ്മദ് ഷാജി അയച്ച 23 പേരും സ്റ്റാര്‍ ഹോട്ടലില്‍ നടന്ന സിജെപിയുടെ വിജയാഘോഷ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി തിരിച്ചറിഞ്ഞതോടെയാണ് ഈ ദുബായ് ബിസിനസുകാരന്‍ പെട്ടത്. ഇര്‍ഷാദ്, അന്‍ഫാസ്, ടോയോ എന്നിവര്‍ ഉള്‍പ്പെട്ട 23 പേര്‍ക്കുമുള്ള വിമാനടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ എല്ലാ ചെലവുകളും മുഹമ്മദ് ഷാജിയാണ് വഹിച്ചത്. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ സഹായത്തോടെ അരങ്ങേറിയ സിജെപി സമരം വിജയിപ്പിക്കുകയായിരുന്നു മുഹമ്മദ് ഷാജിയുടെ ലക്ഷ്യം.

.അക്രമപ്രതിഷേധത്തിന്റെ അവസാന ദിവസമാണ് മുഹമ്മദ് ഷാജിയുടെ 23 പടയാളികള്‍ ഇന്ത്യയില്‍ എത്തിയത്.വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ വിജയാഹ്ളാദത്തോടെയാണ് ഈ സംഘം ദുബായിലേക്ക് മടങ്ങിപ്പോയത്.

മുഹമ്മദ് ഷാജിക്ക് ഇത്രയും വലിയ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന് സുഹൃത്തുക്കളും പരിചയക്കാരും

23 പേരെ വിമാനടിക്കറ്റും ചെലവുംനല്‍കി ദല്‍ഹിയിലേക്ക് അയയ്‌ക്കാനുള്ള സമ്പത്ത് മുഹമ്മദ് ഷാജിക്കില്ലെന്ന് സുഹൃത്തുക്കളും പരിചയക്കാരും പറയുന്നു. ദുബായില്‍ വഞ്ചനാക്കേസ്, ചെക്ക് കേസ് എന്നിവയിലും ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനലാണ് മുഹമ്മദ് ഷാജി. ഇതോടെയാണ് ഇത്രയും പേര്‍ക്കുള്ള പണം ഷാജിക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യം ഉയരുന്നത്. എന്തുകൊണ്ടാണ് വിദേശത്ത് കേസുകളില്‍പ്പെട്ട്, സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ഒരു ബിസിനസുകാരന്‍ ദല്‍ഹിയിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ 23 പേരെ അയച്ചു? ഇത് ഒരു ഐക്യദാര്‍ഡ്യം മാത്രമായിരുന്നോ? അതേ ഇതിന് പിന്നില്‍ മറ്റു വല്ല ഗൂഢ അജണ്ടയുണ്ടോ?

ഒരു സ്വകാര്യ പടയാളിസംഘം എന്ന രീതിയിലാണ് 23 പേരെ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. ഇന്ത്യയുടെ മണ്ണില്‍ കലാപമുണ്ടാക്കാന്‍ ദുബായില്‍ നിന്നും ഒരു പടയാളി സംഘത്തെ അയച്ചത് എന്തിനാണ്? ഇവരെ അയച്ച സമയവും സംശയം ജനിപ്പിക്കുന്നു. മാത്രമല്ല, കലാപം നടക്കാന്‍ പോകുന്ന നാളുകളിലാണ് ഈ 23 അംഗം എത്തിയത് എന്നതിനര്‍ത്ഥം.അക്രമത്തിലൂടെ ഭരണത്തെ അട്ടിമറിക്കാന്‍ സിജെപി സമരത്തില്‍ പദ്ധതി ഉണ്ടായിരുന്നു എന്ന് തന്നെയല്ലേ?

മുഹമ്മദ് ഷാജി നിലമ്പൂരിനും അദ്ദേഹം ഡൽഹിയിലേക്ക് അയച്ച 23 ജീവനക്കാർക്കും പിന്നിലെ ഫണ്ടിംഗ് വഴികള്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

Tags: StudentprotestLatest newscjpJantar MantarMohammed ShajiDubai businessmanAbreco Freight
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

India

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.