Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അപകടങ്ങള്‍ പതിവാകുന്നു: കാവുംഭാഗത്ത് സിഗ്നല്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 07:41 pm IST
in Pathanamthitta

തിരുവല്ല: മാവേലിക്കര റോഡില്‍ കാവും ഭാഗം കവല കേന്ദ്രീകരിച്ച് അപകടങ്ങള്‍ തുടര്‍ക്കഥയാ വുന്നു. കഴിഞ്ഞ ആറ് മാസ ത്തിനിടയില്‍ ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. കാവുംഭാഗം കവലയില്‍ നിന്നും ആരംഭി ക്കുന്ന ഇടിഞ്ഞില്ലം റോഡും കെഎസ്ടിപി റോഡും ചേരുന്ന ഭാഗത്താണ് സ്ഥിര മായി അപകടങ്ങള്‍ ഉണ്ടാവുന്നത്. വാഹന യാത്രികര്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളോ സിഗ്നല്‍ വിളക്കോ ഇല്ലാത്തതാണ് അപകടത്തിന് കാരണമാകുന്നത്. മാവേലിക്കര, കായംകുളം പ്രദേശങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകു ന്നതിന് ഏറെ ആശ്രയിക്കുന്നത് ഇടിഞ്ഞില്ലം റോഡിനെയാ ണ്.

ഇതേ റോഡുതന്നെയാണ് ചങ്ങനാശ്ശേരിയില്‍ നിന്നുമുള്ള വാഹനങ്ങള്‍ മാവേലിക്കര ഭാഗത്തേക്ക് പോകുവാന്‍ ഉപയോഗിക്കുന്നതും ഈ റോഡുതന്നെയാണ്. ഇതു കൊണ്ടുതന്നെ ഇടിഞ്ഞില്ലം റോഡില്‍നിന്നും മാവേലിക്ക ര റോഡിലേക്കും കെഎസ് ടിപി റോഡില്‍നിന്ന് ഇടിഞ്ഞില്ലം റോഡിലേക്കും വാഹനങ്ങള്‍ തുടര്‍ച്ചയായി കടന്നുപോകുന്നുണ്ട്. വാഹ നങ്ങള്‍ വരുന്ന റോഡില്‍നി ന്നും അശ്രദ്ധയോടെ മറ്റ് റോഡുകളിലേക്ക് തിരിക്കു ന്നതാണ് അപകടങ്ങളില്‍ ഏറിയപങ്കിനും ഇടയാക്കു ന്നത്. വളരെ നല്ല നിലയില്‍ ടാറിംഗ് ഉള്ള തിരുവല്ല മാവേലിക്കര റോഡില്‍ വാഹനങ്ങള്‍ വളരെ വേഗ ത്തിലാണ് കടന്നുപോകുന്ന ത്. വേഗത്തില്‍ കടന്നുപോ കുന്ന വാഹനങ്ങള്‍ക്ക് മുമ്പി ലേക്ക് ഇടിഞ്ഞില്ലം റോഡില്‍ നിന്നും വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ എതിരെ വരുന്ന വാഹനം പെട്ടെന്ന് ബ്രയിക്ക് ചവിട്ടുകയും പി ന്നാലെയുള്ള വാഹനങ്ങള്‍ ഒന്നിനുപുറകേ ഒന്നായി വന്നിടിക്കുകയും ചെയ്യുന്നുണ്ട്. തിരിച്ച് ഇടിഞ്ഞില്ലം റോഡിലേക്ക് പ്രവേശിക്കു മ്പോഴും അശ്രദ്ധമൂലം അപകടം ഉണ്ടാവുന്നുണ്ട്. രാത്രി കാലങ്ങളില്‍ അപകടം പതി വാണെങ്കിലും പകല്‍ സമയങ്ങളിലാണ് അപകടങ്ങളില്‍ കൂടുതലും നടക്കുന്നത്. വാഹനങ്ങളുടെ തിരക്കേറുന്ന രാവിലെയും ഉച്ചയ്‌ക്ക് 3 ന് ശേഷവുമാണ്. ഇവിടെ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഒരു പോലീസുകാരന്‍ പോ ലുമില്ല. ഇത്രയധികം അപകട ങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ മാത്രം ഇതൊന്നും കണ്ടമട്ടില്ല.

ഇടിഞ്ഞില്ലം റോഡില്‍നിന്നും കെഎസ് ടിപി റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് നിരവധി ബ്രേക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഈ ബ്രേക്ക റുകള്‍ പൂര്‍ണ്ണമായും ഇളകി മാറിയ നിലയിലാണ്. ഇവിടെ നടക്കുന്ന പല അപകടങ്ങളിലും രക്ഷകരായി എത്തുന്നത് ഇവിടുത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ്. ചെറിയ അപകടങ്ങളില്‍ വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങളെ സംബന്ധിച്ച് ഉടമകള്‍ തമ്മില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ മദ്ധ്യസ്ഥതവഹിച്ച് പ്രശ്‌നങ്ങ ള്‍ പരിഹരിക്കുന്നതിന് മുന്‍ കൈഎടുക്കുന്നതും ഈ തൊഴിലാളികളാണ്. അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് പോലീസില്‍ വിവരം അറി യിച്ചാലും പോലീസ് എത്താന്‍ കാലതാമസം എടുക്കു ന്നതായി നാട്ടുകാര്‍ പറയുന്നു. ഈ സമയം റോഡ് ബ്ലോക്കാകുകയും ചെയ്യും. പിന്നെ ഇതേ ഒട്ടടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് ബ്ലോക്ക് ഇല്ലാതാക്കുന്നതിന് പരിശ്രമിക്കുന്നതില്‍ ഏറെ പങ്ക് വഹിക്കുന്നത്. കാവുംഭാഗം കവല കേന്ദ്രീകരിച്ച് കെ എസ്ടിപി റോഡിന് ഇരുഭാഗങ്ങളിലും ഇടിഞ്ഞില്ലം റോഡിലും ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും ഇതോ ടൊപ്പം സൂചനാ ബോര്‍ഡുകള്‍ കൂടി സ്ഥാപിച്ചാല്‍ ഇവിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ പലതും നിയന്ത്രിക്കാന്‍ കഴി ഞ്ഞേക്കാം. നിലവില്‍ സ്ഥാ പിച്ചിട്ടുള്ള തകര്‍ന്ന സ്പീഡ് ബ്രേക്കറുകള്‍ മാറ്റി സ്ഥാ പിക്കുന്നതിനും അധികൃ തുടെ ഭാഗത്തുന്നിന്നും നടപടി ഉണ്ടാവുമെന്നാണ് നാട്ടുകാ രുടെ വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.