Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചരിത്രമുറങ്ങുന്ന ചെക്കിട്ട മണ്ഡപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 02:28 pm IST
in Thiruvananthapuram

തിരുവനന്തപുരം: പദ്മനാഭപുരം കൊട്ടാരവളപ്പിലെ സരസ്വീദേവി ക്ഷേത്രത്തിലെ സരസ്വതീദേവി വര്‍ഷത്തിലൊരിക്കല്‍ എഴുന്നളളി ഭക്തര്‍ക്ക് ദര്‍ശനമരുളുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ മണ്ഡപമാണ് ചെക്കിട്ട മണ്ഡപം എന്ന സരസ്വതീ മണ്ഡപം.

വര്‍ഷം തോറും നവരാത്രി പൂജയ്‌ക്ക് സരസ്വതീദേവിയെ എഴുന്നെള്ളിച്ച് ഈ മണ്ഡപത്തില്‍ കുടിയിരുത്തിയാണ് നവരാത്രി ഉത്സവം ആഘോഷിക്കുന്നത്. പദ്മനാഭപുരം കൊട്ടാരവളപ്പിലെ സരസ്വീക്ഷേത്രത്തിലെ സരസ്വതീ ദേവിയെ മലയാളികള്‍ക്ക് ആരാധിക്കാനും ദര്‍ശനം നടത്താനും രാജഭരണകാലത്ത് അവസരമൊരുക്കുകയായിരുന്നു.പദ്മനാഭപുരം കൊട്ടാരത്തില്‍നിന്ന് രാജഭരണം തിരുവിതാംകൂറിലേക്ക് മാറിയതോടെ രാജകുടുംബാംഗങ്ങള്‍ താമസിക്കുന്നിടത്തേക്ക് എഴുന്നെള്ളിച്ച് എല്ലാ ആചാരങ്ങളോടും കൂടി തുടര്‍ന്നും ഇവിടെ എത്തിച്ച് ആരാധന നടത്തുന്നതിനും തിരിച്ച്് അവിടെ എത്തിച്ചുകൊള്ളുന്നതിനും സ്വാതിതിരാനാള്‍ മഹാരാജാവ് ശ്രമം നടത്തി. അതിനായി പദ്മനാഭപുരം കൊട്ടാരത്തിനു നല്‍കിയ പ്രതിജ്ഞ ഇന്നും ഒരു തടസവുമില്ലാതെ തുടര്‍ന്നു പോരുന്നു.രാജഭരണം അവസാനിച്ചിട്ടും ഈ ആചാരത്തിന് ഒരു മാറ്റവും വരുത്താതെ നവരാത്രി ഉത്സവം നടത്താനാകുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നവരാത്രി ട്രസ്റ്റ്.

ക്രിസ്തുവര്‍ഷം 12 ാം നൂറ്റാണ്ടില്‍ കമ്പര്‍ തന്റെ പേരിലുള്ള കമ്പരാമായണം എഴുതിക്കൊണ്ടിരുന്നപ്പോള്‍ ആരാധിച്ചിരുന്ന സരസ്വതീ വിഗ്രഹമാണ് ഇന്നും നവരാത്രി പൂജയ്‌ക്ക് ഇവിടെ എത്തിച്ച് കുടിയിരുത്തി പൂജ നടത്തുന്നത്. കമ്പര്‍ സമാധി അടയുന്നതിനുമുന്‍പായി സരസ്വതീവിഗ്രഹം അന്നത്തെ രാജാവിയിരുന്ന കുലശേഖരപ്പെരുമാളിനു കൈമാറി.തുടര്‍ന്ന് പത്മനാഭപുരം കൊട്ടാരവളപ്പില്‍ ഈ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര തന്ത്രിയായ തരണനെല്ലൂര്‍ തന്ത്രിയാണ് ആചാരപരമായി നവരാത്രി മണ്ഡപത്തിലും ആരാധന നടത്തുന്നത്. ഈ ആഘോഷത്തിനു വ്യക്തമായ നിയമാവലി നടപ്പാക്കി സംഗീതാവതരണ സമ്പ്രദായം നിര്‍വഹിച്ചതും അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാള്‍ ആയിരുന്നു. ഒന്‍പതു ദിവസവും സ്വാതിതിരുനാള്‍ രചിച്ച കീര്‍ത്തനങ്ങളാണ് മണ്ഡപത്തില്‍ ആലപിച്ചുവരുന്നത്. ആ രീതി ഇന്നും തുടരുന്നു.

1971 ല്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് നവരാത്രിപൂജയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി നവരാത്രി ട്രസ്റ്റ് രൂപീകരിച്ചു. നവരാത്രി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രഗല്ഭരുടെ സംഗീതക്കച്ചേരി വൈകുന്നേരങ്ങളില്‍ 6 മണിക്ക് അവതരിപ്പിച്ചുവരുന്നു. ദിവസവും 5.30 ന് കൊട്ടാരം ഭാഗവതരുടെ (മുല്ലമൂട് ഭാഗവതര്‍) കച്ചേരി ആസ്വദിക്കാം.ഭക്തജനങ്ങള്‍ക്കായി അനുവദിച്ച ദര്‍ശന സമയം കൂടാതെ ദിവസവും രാവിലെയും രാത്രിയും 8.30 മുതല്‍ 9 വരെ ക്ഷേത്ര മൂലസ്ഥാനിയുടെ ദര്‍ശനവും ദീപാരാധനയും ഉണ്ടാകും. നാലുവര്‍ഷത്തിലൊരിക്കല്‍ ക്ഷേത്ര ഉത്സവവും നവരാത്രി മഹോത്സവവും ഒന്നിച്ചുവരുന്ന അവസരങ്ങളില്‍ ദര്‍ശനസമയങ്ങളിലും പൂജാസമയങ്ങളിലും മാറ്റം ഉണ്ടാകാറുണ്ട്. മണ്ഡപത്തില്‍ 9 ദിവസവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംഗീതവും നൃത്തവും അരങ്ങേറ്റവും നടന്നുവരുന്നു. കൂടാതെ ഭക്തരുടെ നൃത്ത സംഗീതാര്‍ച്ചയും ദിവസവും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.