Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സതീശന്റെ വെപ്രാളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 10:04 pm IST
in Vicharam

ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ പറവൂരില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് കാണിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുപോലും. വി.ഡി. സതീശന്‍ എംഎല്‍എയും ഡിവൈഎഫ്‌ഐയും നല്‍കിയ പരാതിയുടെ വെളിച്ചത്തില്‍, സംസ്ഥാനത്തിന് നിയമ ഉപദേശം നല്‍കുന്ന വ്യക്തികളുടെയും ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശം മാനിച്ചാണത്രെ കേസ് എടുത്തിരിക്കുന്നത്.

ഡിവൈഎഫ്‌ഐയുടെ കാര്യം പോകട്ടെ, അവര്‍ ആദ്യമേ അങ്ങനെയാണ്. ബീഫ് കഴിച്ചുകഴിച്ച് ഉള്ള ബുദ്ധിയും പോയ അവസ്ഥയില്‍ അവര്‍ അങ്ങനെ ഒരു പരാതി നല്‍കിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

വി.ഡി. സതീശന്‍ അത്യാവശ്യം അറിവും കഴിവുമുള്ള ഒരു എംഎല്‍എ എന്ന അഭിപ്രായം ഉണ്ടാക്കിയെടുത്തിരുന്നു. എന്നാല്‍ അതെല്ലാം ഈ ഒരൊറ്റ പരാതിയിലൂടെ കാറ്റില്‍ പറത്തിയിരിക്കുന്നു. ശശികല ടീച്ചറുടെ പ്രസംഗത്തില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നെന്ന് മനസ്സിലാക്കിയതിന്റെ വെപ്രാളമാണെന്ന് മനസ്സിലായി.

എന്നാല്‍ പോലീസിന് ഉപദേശം നല്‍കിയ നിയമവിദഗ്‌ദ്ധരുടെ നിയമസര്‍ട്ടിഫിക്കറ്റ് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഒന്നുകില്‍ കള്ളസര്‍ട്ടിഫിക്കറ്റ്; അല്ലെങ്കില്‍ ഏതെങ്കിലും സ്വാശ്രയകോളജില്‍നിന്ന് കാശുകൊടുത്ത് നേടിയത്.

രാമചന്ദ്രന്‍ പാണ്ടിക്കാട്,

   ജില്ലാസെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം,

മലപ്പുറം

ഉഴുന്നാലിലിനെപ്പോലെ പാക്കിസ്ഥാനിലെ യുദ്ധത്തടവുകാരെയും മോചിപ്പിക്കണം

ഒരു സുവിശേഷപ്രവര്‍ത്തകന്റെ മോചനത്തിനുവേണ്ടി എല്ലാ പത്രമാധ്യമങ്ങളും രാഷ്‌ട്രീയ, സാമൂഹ്യ സാംസ്‌കാരിക നായകന്മാരും കുറെ കാലമായി ശബ്ദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ യജ്ഞം സുഖപര്യവസായിയായതില്‍ അതിയായി സന്തോഷിക്കുന്നു.

രാഷ്‌ട്രം ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുവാനാണ് ഇതെഴുതുന്നത്.

ഭാരതാംബയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന മഹനീയ യത്‌നത്തില്‍, 1965-1971 വര്‍ഷങ്ങളില്‍ നടന്ന യുദ്ധങ്ങളില്‍ നിയന്ത്രണാതീതമായ കാരണങ്ങളാല്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട് പാക്കിസ്ഥാന്‍ ജയിലുകളില്‍ ജീവച്ഛവമായി കഴിയുന്ന 54 ധീരന്മാരായ സായുധസേനാംഗങ്ങള്‍ ഇന്നുമുണ്ട്. ഇതില്‍ ഒരാള്‍ മലയാളിയും നിലംബൂര്‍ സ്വദേശിയുമായ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് മുരളീധരനാണ്.

ഇവരുടെ മോചനത്തിനായി ശ്രമിക്കണമെന്ന് ഒരു വിമുക്തഭട സംഘടനാപ്രവര്‍ത്തകനായ ഞാന്‍ പ്രധാന മന്ത്രിക്കും മറ്റും നിവേദനങ്ങളയച്ചിരുന്നു. രാജ്യരക്ഷാ മന്ത്രാലയം വസ്തുത നിഷേധിക്കുന്നില്ലെങ്കിലും, അവിടുത്തെ ജയിലുകള്‍ സന്ദര്‍ശിച്ച നമ്മുടെ ഒരു പ്രതിനിധിസംഘത്തിന് അവരെ കണ്ടെത്താനായിട്ടില്ലെന്നാണ് മറുപടി തന്നത്.

പാക്കിസ്ഥാനെപ്പോലുള്ള ഒരു രാഷ്‌ട്രത്തില്‍ കേവലം 54 യുദ്ധത്തടവുകാരെ ഒളിപ്പിക്കുക പ്രയാസമേറിയ കാര്യമല്ല. ആ വിശദീകരണം വിശ്വസനീയവുമല്ല.

1971-ലെ യുദ്ധത്തില്‍ കിഴക്കന്‍ മേഖലയില്‍ ശത്രുമുഖത്തുതന്നെ യുദ്ധരംഗത്ത് സേവനമനുഷ്ഠിച്ച ഒരു വിമുക്തഭടനാണ് ഞാന്‍. 1971 ലെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഇവരെ നിഷ്പ്രയാസം തിരിച്ചുലഭിക്കുമായിരുന്നു.

93000 ത്തില്‍പരം യുദ്ധത്തടവുകാരെ നാം അവരെ തിരിച്ചേല്‍പ്പിച്ചു. ‘അതിഥി ദേവോ ഭവ’ എന്ന ആര്‍ഷസിദ്ധാന്തമനുസരിച്ച് പട്ടിണി കിടന്നിട്ടുപോലും ഞങ്ങളുടെ സൈന്യാധിപന്‍ നല്‍കിയ ഉറപ്പ് പാലിക്കാനായി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനത്തെ ഞങ്ങളുടെ സഹോദരന്മാരെ പാക്കിസ്ഥാന്‍ ജയിലില്‍നിന്നു മോചിപ്പിക്കാനായില്ല. ഈ ദുരന്തപര്‍വ്വത്തില്‍ ജന്മഭൂമിക്ക് വല്ലതും ചെയ്യുവാന്‍ കഴിയുമോ?

ക്യാപ്റ്റന്‍ കെ.വേലായുധന്‍

കണ്ണഞ്ചേരി, കോഴിക്കോട്

ആഹാരത്തേക്കാള്‍ സ്വാധീനം ചിന്തകള്‍ക്ക്

നല്ല ആഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതുതന്നെ. മനസ്സില്‍ നല്ല ചിന്തകളോടെയിരിക്കുന്നതാണ് ഏറെ നന്ന്. ചിന്താവിവശനായിരിക്കുന്ന ഒരുവന് എത്ര നല്ല ആഹാരവും ചവറുപോലെയേ അനുഭവപ്പെടൂ. മനസ്സുതന്നെയാണ് എല്ലാറ്റിനും കാര്യം.

വെറും വെള്ളവും ഉണക്കപ്പഴങ്ങളുംകൊണ്ട് യോഗികള്‍ എത്രയോ മാസങ്ങള്‍ ധ്യാനനിരതരായി ഇരിക്കുന്നത് നാം കാണുന്നു. അവരുടെ ആരോഗ്യത്തിന് ഒരു കുഴപ്പവും കാണുന്നുമില്ല.

മനസ്സ് ശാന്തമായിരിക്കുമ്പോള്‍ ശരീരവ്യാപാരങ്ങളെല്ലാം നന്നായിത്തന്നെ നടക്കും. അശാന്തമായ മനസ്സ് ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. വേണ്ടാത്ത ദ്രാവകങ്ങള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടും.

അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും, കുടലിന്റെ പ്രവര്‍ത്തനത്തെയും, തലച്ചോറിന്റെ പ്രവര്‍ത്തനത്തെയുമൊക്കെ പ്രതികൂലമായിത്തന്നെ ബാധിക്കും. നഗരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് അസുഖംകൂടാനുള്ള കാരണങ്ങളിലൊന്ന് ഈ ധൃതിപിടിച്ച ജീവിതംതന്നെ.

ജോലിസംബന്ധമായ സംഘര്‍ഷങ്ങള്‍ ഉള്ളവര്‍ക്ക് ഒരിക്കലും ദഹനപ്രക്രിയ ശരിയായി നടക്കില്ല.

വൃക്കകളും ശരിയായി പ്രവര്‍ത്തിച്ചു എന്നുവരില്ല. പരീക്ഷ അടുക്കുമ്പോള്‍ കുട്ടികള്‍ മെലിയുന്നത് കാണാറില്ലേ. എത്ര ആഹാരം കഴിച്ചാലും മനസ്സ് ശാന്തമല്ലെങ്കില്‍ ശരീരപോഷണം ലഭിക്കില്ല. ഏതു പരിതഃസ്ഥിതിയിലും മനസ്സിനെ ശാന്തമാക്കി നിര്‍ത്താന്‍ കഴിയുന്നവനാണ് ബുദ്ധിമാന്‍. അവന് വാക്കിലും പ്രവൃത്തിയിലും നിയന്ത്രണം പാലിക്കാനാവും.

അത് ഭാവിപ്രവര്‍ത്തനങ്ങളെ ബാധിക്കാനും നന്മകള്‍ ഭവിക്കാനും കാരണമാവും. ചുണ്ടില്‍ സദാ ഒരു പുഞ്ചിരി നിലനിര്‍ത്താന്‍ കഴിയുന്നവന്‍ സകല പ്രതിബന്ധങ്ങളേയും ജയിച്ചു മുന്നേറും.

കെ. എം. സുധാകരന്‍, തൊടുപുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

പുതിയ വാര്‍ത്തകള്‍

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.