Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂരില്‍ ഇടതുപക്ഷം പരാജയഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 10:52 pm IST
inKannur

മട്ടന്നൂര്‍: കഴിഞ്ഞ 20 വര്‍ഷമായി മട്ടന്നൂര്‍ നഗരസഭാഭരണം നടത്തിയ ഇടതുപക്ഷം പരാജയഭീതിയില്‍. ഇക്കുറി ഭരണമാറ്റമുണ്ടാകുമെന്ന സൂചനയാണ് കഴിഞ്ഞദിവസം മന്ത്രി ശൈലജ നടത്തിയ വികസന വാഗ്ദാനങ്ങളെന്നും ആരോപണമുണ്ട്. ജില്ലയിലെ പ്രധാന നഗരസഭകളിലൊന്നാണ് മട്ടന്നൂര്‍. എന്നാല്‍ അടിസ്ഥാനസൗകര്യമേഖലകളിലും കാര്‍ഷികമേഖലകളിലും വ്യാവസായികമേഖലകളിലും ഇവിടെ എടുത്തുപറയാവുന്ന യാതൊരു വികസന പ്രവൃത്തിയും നടന്നിട്ടില്ല. മട്ടന്നൂര്‍ ടൗണ്‍, ഉരുവച്ചാല്‍ തുടങ്ങിയ ടൗണുകള്‍ ഒഴികെ ബാക്കി പ്രദേശങ്ങളെല്ലാം ഗ്രാമീണമേഖലകളാണ്. ഈ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ണമായും ഇടത് ഭരണത്തില്‍ മുരടിച്ചിട്ടുളളത്. ഇത് തിരിച്ചറിഞ്ഞതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസം അയ്യല്ലൂരില്‍ നടന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രി ശൈലജ സംസ്ഥാനത്ത് ചിങ്ങം 1 ന് 34 കുടുംബ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിന് കാരണം. തെരഞ്ഞെടുപ്പ്ചട്ടം ലംഘിച്ചാണ് മന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇതിനെതിരെ യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷവും നഗരസഭയുടെ ഭരണം നടത്തിയത് മന്ത്രിയുടെ ഭര്‍ത്താവാണ്. എന്നിട്ടും പുതിയ തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ മന്ത്രി തയ്യാറായിട്ടില്ല. മറിച്ച് പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടമായിരിക്കും എല്‍ഡിഎഫിന്റെ വിജയമെന്നാണ് പറഞ്ഞത്. ഇതില്‍ നിന്നുതന്നെ നഗരസഭയിലെ എല്‍ഡിഎഫ് ഭരണം ദയനീയ പരാജയമാണെന്ന് പാര്‍ട്ടി നേതൃത്വവും തിരിച്ചറിഞ്ഞുകഴിഞ്ഞു എന്ന് മനസ്സിലാക്കാം.

നഗരസഭയിലെ ഒട്ടുമിക്ക റോഡുകളും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിക്കഴിഞ്ഞു. മിക്ക അംഗണവാടികള്‍ക്കും സ്വന്തമായി കെട്ടിടങ്ങളില്ല. ഉള്ളവയാകട്ടെ പരിതാപകരമായ അവസ്ഥയിലാണ്. രൂക്ഷമായ ജലക്ഷാമം മൂലം കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. രണ്ട് പുഴകള്‍ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന അപൂര്‍വ്വം നഗരസഭകളിലൊന്നാണ് മട്ടന്നൂര്‍. എന്നിട്ടും ഇവിടെയുള്ള വെള്ളം കാര്‍ഷികാവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ നഗരസഭാ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. കൃഷിയിടങ്ങള്‍ വരണ്ടുണങ്ങി വ്യാപകമായ നാശനഷ്ടമാണ് വര്‍ഷം തോറും ഉണ്ടാകുന്നത്. നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണെങ്കിലും ഇത് മുന്നില്‍ക്കണ്ട് യാതൊരു വികസന പദ്ധതികളും നഗരസഭ നടപ്പിലാക്കിയിട്ടില്ല. മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങളൊന്നും നഗരസഭയില്‍ നിലവിലില്ല. ഡ്രെയിനേജുകള്‍ അതത് സമയത്ത് വൃത്തിയാക്കാത്തതിനാല്‍ ചീഞ്ഞുനാറുകയാണ്.

മട്ടന്നൂരിലെ സര്‍ക്കാര്‍ ആശുപത്രി അടിസ്ഥാന സൗകര്യങ്ങലില്ലാതെ ശ്വാസം മുട്ടുകയാണ്. പേരിനുമാത്രമാണ് ഇവിടെ ഡോക്ടര്‍മാരുളളത്. കിടത്തിച്ചികിത്സയും അത്യാവശ്യക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ആശുപത്രിയില്‍ പ്രസവ ചികിത്സ നിലച്ചിട്ട് വര്‍ഷങ്ങളായി. സ്വന്തം നാട്ടുകാരി ആരോഗ്യമന്ത്രിയായിട്ടുപോലും ഇതിന് മാറ്റം വരാത്തത് നാട്ടുകാര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്വകാര്യ, സഹകരണ ആശുപത്രികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ അവശ്യസൗകര്യങ്ങളൊരുക്കാതെ ശ്വാസം മുട്ടിക്കുന്നതെന്നും ആരോപണമുണ്ട്.

നഗരസഭാ ബസ് സ്റ്റാന്റിന്റെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്. ഇവിടെ ബസ്സുകള്‍ക്ക് ആവശ്യമായ പാര്‍ക്കിങ്ങ് സൗകര്യങ്ങളില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ബസ് സ്റ്റാന്റില്‍ സൗകര്യമില്ലാത്തത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബസ് സ്റ്റാന്റിലെ കക്കൂസ്, മൂത്രപ്പുരകള്‍ അടിച്ചിട്ടിട്ട് മാസങ്ങളായി. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കായി അനുവദിച്ച വീടുകളുടെ ഫണ്ട് ഉപയോഗിച്ച് ഫ്‌ളാറ്റ് നിര്‍മ്മിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഉദ്ഘാടനത്തിനെത്തിയ മന്ത്രിതന്നെ നഗരസഭയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. 20 വര്‍ഷം ഭരിച്ച് വികസന മുരടിപ്പിന് കാരണക്കാരായ എല്‍ഡിഎഫിനെ ഇക്കുറി ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ആകെയുള്ള 35 ല്‍ 32 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പല കേന്ദ്ര പദ്ധതികളും നടപ്പിലാക്കാന്‍ പോലും തയ്യാറാകാത്ത ഈ ഭരണസമിതിയെ ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.