Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ജീവിതത്തിന്റെ തട്ടകം എഴുത്തിന്റെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 05:27 pm IST
in Literature

പട്ടാളച്ചിട്ട ജീവിതത്തിനുമാത്രമല്ല കാണുന്നതിനും തൊടുന്നതിനുമൊക്കെ അത്തരക്കാര്‍ക്ക് ഉണ്ടാകും. അതൊരു അനുഷ്ഠാനം കൂടിയാണ്. കോവിലന്റെ ചിന്തയ്‌ക്കും എഴുത്തിനുമുണ്ട് ഇത്തരമൊരു അനുഷ്ഠാനം. ചിട്ടകൊണ്ട് കാച്ചിക്കുറുക്കിയെടുത്തതാണ് കോവിന്റെ ഭാഷ. അതൊരു ശില്‍പ്പിയുടെ പണിത്തരം പോലെയാണ്.

പട്ടാളക്കഥാകാരനെന്നു കോവിലനെ വിശേഷിപ്പിക്കുമ്പോഴും അതിനപ്പുറവും കൂടിയാണ് ഈ എഴുത്തുകാരന്‍. ജീവിതത്തോടും ആശയങ്ങളോടും ഒരു പട്ടാളക്കാരന്റെ നിശിതമായ നിരീക്ഷണമാണ് എഴുത്തുകാരന്‍ എന്നനിലയില്‍ കോവിലന്‍ പുലര്‍ത്തുന്നത്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്‌ച്ചകളേയും മരണം,വേദന,അതിജീവനം തുടങ്ങിയ മനുഷ്യാസ്തിത്വത്തോടു ചേര്‍ന്നു നില്‍ക്കുന്ന അവസ്ഥകളെയും സധൈര്യം നേരിടുന്ന മാനസികാവസ്ഥകളുണ്ട് കോവിലന്‍ രചനകളില്‍.

കാലാവസ്ഥകളോടും പ്രകൃതിയോടു തന്നെയും കലഹിച്ചും അനുസരിച്ചും ഹിമാലയത്തിന്റെ ഉയര്‍ച്ചയും താഴ്‌ച്ചയും കയറിയും ഇറങ്ങിയും മഞ്ഞു നനവുമൊക്കെ അനുഭവിച്ചതിന്റെ ചൂടും നെരിപ്പുമൊക്കെ കോവിലന്‍ കഥകളുടേയും നോവലുകളുടേയും പശ്ചാത്തലമായും കഥാപാത്രങ്ങളുടെ ജീവിതത്തിലും സ്വഭാവത്തിലും വീണു കിടക്കുന്നതായും കാണാം.

ഹിമാലയം,​ താഴ് വരകള്‍  എന്നീ നോവലുകളില്‍ ഇത്തരം പരാഗരേണുക്കളുണ്ട്. പ്രകൃതി ഒരുക്കുന്ന കളിത്തട്ടില്‍ അഭിരമിക്കുന്നത് ഈ എഴുത്തുകാരന്റെ ശീലങ്ങളാണ്. മനുഷ്യജീവിതത്തെ തന്നെ വഴിമാറ്റുന്ന രാസത്വരകമായി പ്രകൃതിമാറുന്നത് കോവിന്റെ സൃഷ്ടികളിലുണ്ട്. അഞ്ചു വര്‍ഷം ഹിമാലയത്തില്‍ ജീവിച്ച അദ്ദേഹത്തിന് പ്രകൃതിയുടെ മാറ്റം മറിച്ചിലകള്‍ മനുഷ്യനെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായും അറിയാം. ഇതിന്റെ ഒഴിയാബാധപോലെ ഹിമാലയം,ഭരതന്‍ തുടങ്ങി നോവലുകളില്‍ മിസ്റ്റിക് ഭാവം കാണാം.

പരുപരുത്ത ഗ്രാമീണതയാണ് കോവിലന്റെ കൃതികളിലുള്ളത്. അനുഭവിച്ച ജീവിതത്തിന്റെ പൗരുഷക്കൂട്ടുകളില്‍ നിന്നാവണം ഇത്തരം ചേരുവകള്‍ വന്നുപോയത്. തോറ്റങ്ങളിലേയും തട്ടകത്തിലേയും ജീവിതങ്ങളില്‍ ഇതുണ്ട്. തനിക്ക് അത്യന്തം പരിചയമുള്ള ചുറ്റുപാടുകളില്‍ നിറഞ്ഞ് എഴുതിയതുകൊണ്ട് തട്ടകം എന്ന നോവല്‍ എഴുത്തിന്റെയും കൂടി തട്ടകമായി മാറുന്നുണ്ട് . കോവിലന്റെ മാസ്റ്റര്‍ പീസായി കാണുന്ന രചനകൂടിയാണിത്.

പട്ടാളക്കാരനും സ്വാതന്ത്യസമര സേനാനിയും ആയതുകൊണ്ട് ധാര്‍മികബോധത്തിന്റെ ഛായകള്‍ അനവരതം കോവിലന്‍ കൃതികളില്‍ അടിയൊഴുക്കായിത്തീരുന്നുണ്ട്. 11 നോവലുകളും 10 കഥാസമാഹാരവും ഒരു നാടകവും മൂന്നു ലേഖന പുസ്തകങ്ങളുമാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍. 1923 ജൂലൈ 9നു ഗുരുവായൂരില്‍ ജനിച്ച കോവിലന്‍ 2010 ല്‍ മരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.