Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍; ആശങ്കകള്‍ അനാവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 12:13 pm IST
in Malappuram

മലപ്പുറം: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ അനാവശ്യമാണെന്ന് ഗെയില്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയില്‍ നിര്‍ദിഷ്ട പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി കടന്നുപോകുന്ന സ്ഥലത്തെ വീടുകളെയോ കെട്ടിട സമുച്ചയങ്ങളെയോ ബാധിക്കില്ല. പദ്ധതി പ്രദേശത്ത് വരുന്ന പത്ത് സെന്റില്‍ കുറവ് സ്ഥലമുള്ള ഭൂവുടമകള്‍ക്ക് ഭാവിയില്‍ വീടുകള്‍ നിര്‍മ്മിക്കാവന്ന രീതിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കും. വിസ്തൃതിയില്‍ മാറ്റം വരുത്തി വീട് സംരക്ഷിച്ചാകും പൈപ്പ് സ്ഥാപിക്കല്‍. ആരാധനലായങ്ങള്‍ക്കും ദോഷം വരുത്തില്ല. സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ന്യായമായ നഷ്ടപരിഹാരം നല്‍കി ജനങ്ങളുടെ ആശങ്ക ദുരീകരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകും.

ജില്ലയില്‍ 58 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇപ്പോള്‍ സര്‍വേ പുരോക്കുന്ന ഇരിമ്പിളിയം മുതല്‍ പാണക്കാട് വരെ 28 കിലോമീറ്റര്‍ സ്ഥലം ഗെയില്‍ അധികൃതരും ജില്ലാ ഭരണകേന്ദ്രം പ്രതിനിധികളും നടന്ന് പരിശോധിച്ചിരുന്നു. അവിടെയെങ്ങും ഒരു വീടുപോലും നഷ്ടമാകുന്ന സ്ഥിതിയില്ല. ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. പദ്ധതിക്കെരെ പ്രത്യേക അജന്‍ഡയോടെ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. ആശങ്കപരത്തി ഭൂഉടമകളെ തെറ്റിദ്ധരിപ്പിക്കുന്നത് ഇവരാണ്. ചര്‍ച്ചകളിലും വിശദീകരണ യോഗങ്ങളും നുഴഞ്ഞുകയറി പൊളിക്കുന്ന ഇവരില്‍ പലരും പദ്ധതി പ്രദേശത്തെ താമസക്കാരല്ല.

വിജ്ഞാപനം ചെയ്ത സ്ഥലത്തിലൂടെ മാത്രമെ ലൈന്‍ പോകാവൂ എന്ന കോടതി നിര്‍ദ്ദേശമുളളതിനാല്‍ നിര്‍ദ്ദേശിച്ച അലൈന്‍മന്റില്‍ മാറ്റം ഉണ്ടാവില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2011-12ല്‍ സ്ഥലമേറ്റടുപ്പ് തുടങ്ങിയത്. 2013-14 ല്‍ അന്തിമ വിജ്ഞാപനം വന്നു. ഭൂഉടമകളെ വിവരം അറിയിച്ചാണ് സ്ഥലം ഏറ്റെടുത്തത്. ഇതിന്റെ രേഖകളൊക്കെ നോഡല്‍ ഓഫീസറുടെ പക്കലുണ്ട്. പദ്ധതി ആറുവര്‍ഷം മുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് നഷ്ടപരിഹാര തുക ഉയര്‍ത്തിയത്. അതിനാല്‍ ന്യായവിലയുടെ 75 ശതാനം വരെ ഭൂഉടമയ്‌ക്ക് ലഭിക്കും. നേരത്തെ ഇതു പത്തുശതമാനം മാത്രമായിരുന്നു. വിളകളുടെ നഷ്ടപരിഹാരം കൈവശക്കാര്‍ക്കും കിട്ടും. നഷ്ടപരിഹാരം കണക്കാക്കി പട്ടിക തയ്യറാക്കി നല്‍കിയാല്‍ 21 ദിവസത്തിനകം പണം ലഭ്യമാക്കാനാകും.

12.5 മീറ്റര്‍ നീളമുള്ള പൈപ്പ് സുരക്ഷ സംബന്ധിച്ച എല്ലാ മാനദണ്ഡവും പാലിച്ചാണ് നിര്‍മിച്ചിരിക്കുന്നുന്നത്. നാലടി താഴ്‌ത്തിയാണ് പൈപ്പ് സ്ഥാപിക്കുന്നത്. കൂടുതല്‍ സുരക്ഷിതമായ ക്ലീന്‍ ഫ്യൂവലാണ് കടത്തി വിടുന്നത്. പദ്ധതി കടന്നുപോകുന്ന എറണാകുളം, തൃശൂര്‍ ജില്ലകളിലൊന്നും വീടുകളോ ശൗചാലയങ്ങളോ കെട്ടിട സമുച്ചയങ്ങളോ ഇതിനായി പൊളിച്ചു മാറ്റിയിട്ടില്ല. ഇന്ത്യയില്‍ എല്ലായിടത്തും പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിന് ഗെയില്‍ ഈ രീതിയാണ് അവലംബിക്കുന്നത്. സുരക്ഷ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ദുരീകരിച്ച് മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാണ വിഭാഗം ചീഫ് മാനേജര്‍ എന്‍.എസ. പ്രസാദ്, ചീഫ് ലോ.മാനേജര്‍ ഷണ്‍മുഖ പിള്ള, പബ്ലിക് റിലേഷന്‍ മേധാവി രേവതി.എസ്.വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

പുതിയ വാര്‍ത്തകള്‍

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.