Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പി.എന്‍.പണിക്കര്‍-വായനയുടെ ഋഷിഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:02 am IST
in Literature

അക്ഷരങ്ങളുടെ സാരസ്വതത്തില്‍ വിരിഞ്ഞ സഹസ്രദള പത്മമാണ് വാക്ക്.വാക്കിന്റെ പൊരുളാണ് പ്രപഞ്ചം.പ്രാചീനകാലത്തു അന്തരീക്ഷത്തില്‍ കുടിയേറി ഇന്നും സഞ്ചരിക്കുന്ന വാക്കുകളെ കേള്‍ക്കാനുള്ള തീവ്രശ്രമങ്ങള്‍ നടക്കുന്നുണ്ട്.അങ്ങനെ പല വാക്കുകളും കേട്ടവരുമുണ്ട്.മനസുകൊടുത്താല്‍ ഇന്നു കേരളത്തിലും ഭൂതകാലത്തില്‍ നിന്നും കേള്‍ക്കാവുന്ന പദസ്വരമുണ്ട്.ഒപ്പം മറ്റൊരു പാദസ്വനവുമുണ്ട്,കേരളത്തെ വായനയും ഗ്രന്ഥാശാല പ്രസ്ഥാനവുംകൊണ്ടു വളര്‍ത്തിയ പി.എന്‍.പണിക്കര്‍ എന്ന കൊച്ചു മനുഷ്യന്റെ.പണിക്കരുടെ ചരമദിനം ഇന്ന്.

വായനയും പുസ്തകങ്ങളും മറ്റാരുടെയോ മാത്രമാണെന്നു തെറ്റിദ്ധരിക്കപ്പെട്ട ഒരുകാലത്ത് അത് എല്ലാവരുടേതുമാണെന്നു കേരളമാകെ പറഞ്ഞു നടന്ന് വായന പഠിപ്പിക്കുകയും പുസ്തകങ്ങളെ കൂട്ടുകാരാക്കാന്‍ പ്രേരിപ്പിക്കുകയും നാടിന്റെ മുക്കിലുംമൂലയിലും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ നട്ടുവളര്‍ത്തുകയുംചെയ്ത് സഞ്ചരിക്കുന്ന ഒറ്റമരക്കാടുപോലായിത്തീര്‍ന്ന വിനയ സമ്പന്നനാണ് പണിക്കര്‍.എവിടേയും പണിക്കര്‍ കേറിച്ചെന്ന് വായനയുടേയും പുസ്തകങ്ങളുടേയും പ്രാമാണ്യത്തെക്കുറിച്ചു ബോധവല്‍ക്കരിച്ചു.

കേരളത്തിലെ ഗ്രന്ഥ ശാലാ പ്രസ്ഥാനത്തിന്റെ ആചാര്യനാണ് അദ്ദേഹം.അതിനായി വലിയവരെന്നോ ചെറിയവരെന്നോ നോക്കാതെ എവിടേയും പണിക്കര്‍ ഓടിയെത്തി.തൊണ്ടു തല്ലുന്നവരുടേയും കിളക്കുന്നവരുടേയും മീന്‍പിടിക്കുന്നവരുടേയും അടുത്തുചെന്ന് പുസ്തകവായനയെക്കുറിച്ചു പറഞ്ഞു.അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു പാല്‍കൊടുക്കുംപോലെയാണ് പുസ്തകവായനയെന്നാണ് പണിക്കര്‍ പഠിപ്പിച്ചത്.അതുവരെ വായനപോലും വരേണ്യമെന്നു ധരിച്ചിരുന്ന ഇരുള്‍ച്ചക്കാലമായിരുന്ന കേരളം പുസ്തകങ്ങള്‍കൊണ്ട് പുതിയവെട്ടം കണ്ടു.

ആലപ്പുഴയിലെ കുട്ടമ്പേരൂരില്‍ 1909 മാര്‍ച്ച് 1ന് പി.എന്‍.പണിക്കര്‍ ജനിച്ചു.അധ്യാപകനായിരുന്നു.അന്നത്തെ രാഷ്‌ട്രീയ വളക്കൂറില്‍പ്പെടാതെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിലേക്കു തിരിയുകയായിരുന്നു അദ്ദേഹം.ജന്മനാട്ടില്‍ പണിക്കര്‍ സ്ഥാരിച്ച സനാതനധര്‍മം എന്നവായനശാലയാണ് കേരള ഗ്രന്ഥശാലാ പ്രസ്ഥാനം തുടങ്ങുന്നതിനുള്ള സ്വപ്‌നം പാകിയത്.പിന്നീട് 1945ല്‍ 47ഗ്രന്ഥാശാലകളുടെ സമ്മേളനം അദ്ദേഹം വിളിച്ചുകൂട്ടി.

ദിവാന്‍ സര്‍.സിപിയാണ് ഉദ്ഘാടനം ചെയ്തത്.പിന്നീട് ആയിരക്കണക്കിനു ഗ്രന്ഥശാലകള്‍ അതിനു കീഴില്‍ ഉണ്ടായി. 1977ല്‍ഗ്രന്ഥാശാലാ സംഘം സര്‍ക്കാര്‍ ഏറ്റെടുത്തു.ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആദരവോടെ പണിക്കര്‍ സാര്‍ എന്നു വിളിച്ചു.രാഷ്‌ട്രീടക്കളികളുടെ ഭാഗമായി പണിക്കര്‍ സംഘത്തിന്റെ ആരുമല്ലാതായിത്തീരുന്നു.

പിന്നീട് അദ്ദേഹത്തിന്റെ മഹത്വം സര്‍ക്കാരും മലയാളികളും തിരിച്ചറിഞ്ഞു. ഇപ്പോള്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍19 വായനാദിനമായി ആചരിക്കുന്നു.വായനയിലൂടെയും പുസ്തകങ്ങളിലൂടെയും പണിക്കരെ സ്മരിക്കുകയാണ് കേരളം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.