Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഓര്‍മ്മകളില്‍ ഒഎന്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:04 pm IST
in Literature

കൂടെയുള്ളവര്‍ ഓര്‍മ്മയാകുന്നത് വേദന. വേദന പിന്നെ വിധി എന്നോ സത്യമെന്നോ വിശ്വസിക്കുന്ന ആശ്വാസം. ഇത്തരമൊരു നൊമ്പരപ്പുള്ള ആശ്വാസമാകുന്നൊരു ദിവസമാണിന്ന്, മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ ഒന്നാം ചരമ വാര്‍ഷിദിനം.

ഒഎന്‍വിയുടെ നൂറുകണക്കായ ഗാനങ്ങളിലൊന്ന് മൂളാതെയും കേള്‍ക്കാതെയും മലയാളിയുടെ ദിനം കടന്നു പോകാറില്ല. ഈ സജീവത്കൊണ്ട് അദ്ദേഹത്തിന്റെ മരണത്തേയും ജയിക്കാന്‍ നമുക്കു കഴിയുന്നു. മലയാളി അവനായിത്തീരുന്ന അല്ലെങ്കില്‍ കേരളിയനായിത്തീരുന്ന അനവധി കാരണങ്ങളില്‍ ഒന്നാണ് എന്നും നമ്മുടെ കൂടെയുള്ള ഒഎന്‍വി പാട്ടുകള്‍.

അതുപോലെ തന്നെ കേള്‍ക്കാന്‍ സൗകര്യമാണ് എന്നതിനാല്‍ ഒഎന്‍വിയുടെ പ്രധാന കവിതകളെല്ലാം കേട്ടു ശീലിച്ചവരുമുണ്ട് ധാരാളം, കവിതകള്‍ ആത്യന്തികമായി കേള്‍ക്കാനുള്ളതല്ല എങ്കില്‍ക്കൂടി.

ഒഎന്‍വിയുടെ കവിതകളും പാട്ടുകളും ഏതു തരത്തില്ലുള്ളതാണെന്നോ

അല്ലെങ്കില്‍ അദ്ദേഹം ഏതു തരക്കാരനെന്നോ ഉള്ള ചോദ്യം അപ്രസക്തമാണ്. കേരളിയന്റെ നാവിന്‍ തുമ്പിലുള്ളതാണ് ഒഎന്‍വി പാട്ടുകളെന്നതു തന്നെ അദ്ദേഹം ആരാണെന്നു ബോധ്യപ്പെടുത്തുന്നു.

പൊതുജനം നിത്യേനെ ഇടപെടുന്ന വാക്കും വിചാരവും മനോധര്‍മ്മവുമൊക്കെ കണ്ണി ചേര്‍ന്നതാണ് ഈ കവിയുടെ കവിതകളും പാട്ടുകളും. അത് ഒരു കവിയുെട ആലോചനാമൃത സര്‍ഗക കാന്തിയില്‍ രൂപപ്പെട്ടു എന്നുമാത്രം. റൊമാന്റിസത്തിനു മീതെ ണിയലിസവും സോഷ്യല്‍ റിയലിസവുമൊക്കെ നീര്‍ച്ചോലയാവുന്ന പ്രതിബദ്ധതയുടെ ആക്കമുണ്ട് ആ കവിതകള്‍ക്ക്.

ജീവിതം മാത്രമല്ല അതിജീവനം കൂടി ജാഗ്രത്താകുന്നുണ്ട് അദ്ദേഹത്തിന്റെ കവിതകളില്‍.ഭൂമിക്കൊരു ചരമഗീതം ഇതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ്. സങ്കടത്തിനും നിരാശയ്‌ക്കുമപ്പുറം ഒരു ഫീനിക്‌സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ ആവശ്യപ്പെടുന്നുണ്ട് ഒഎന്‍വിക്കവിതകള്‍. എഴുത്തിന്റെ ആദ്യഘട്ടമായ നാടക ഗാനരചനയുടെ കാലത്തില്‍ തന്നെ ഇത്തരം പ്രതിബദ്ധതാ രീതി ഉണ്ടായിരുന്നു.

ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ വികാരങ്ങളെ പ്രചോദിതമാക്കേണ്ടതു അവശ്യമാണെന്നിരിക്കെ തന്നെയായിരുന്നു ഒഎന്‍വിക്കവിതകള്‍ മനുഷ്യ വികാരമുണര്‍ത്തി കൊടുങ്കാറ്റായി വീശിയത്.പഴയ നാടക ഗാനങ്ങള്‍ ഇന്നും കേള്‍ക്കുമ്പോള്‍ വികാരങ്ങള്‍ വിജൃംഭിതമാകുമെന്നിരിക്കെ അന്നത്തെ ഉണര്‍വിന്റെ വികാര തീവ്രത എത്രയായിരിക്കും.

രാഷ്‌ട്രീയത്തില്‍ ഇടതു പക്ഷമായിരുന്നെങ്കിലും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നിര്‍ബന്ധിത മുദ്രാവാക്യജന്യമായ വികാരത്തെക്കാള്‍ സ്വാഭാവികമായ വികാരവായ്‌പിലായിരുന്നു ഒഎന്‍വി രചനകള്‍.പ്രത്യയശാസ്ത്രത്തിന്റെ സമ്മര്ദങ്ങള്‍ കവിതയുടെ കാമ്പ് ചീയിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് മാറിവരുന്ന മലയാളി ജീവിതത്തിന്റെ പരിസരങ്ങളില്‍ അവരുടെ രക്തത്തില്‍ വേരാഴ്‌ത്തിയ നാടന്‍ പദങ്ങള്‍ ഇണക്കിച്ചേര്‍ത്ത ഒരുവട്ടം കൂടിയെന്‍…എന്നുപോലുള്ളവ എഴുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.

കവിതയും സിനിമാ ഗാനങ്ങളും രണ്ടാണെന്നിരിക്കെ തന്നെ സിനിമാപ്പാട്ടിലും കവിതയുടെ ഛന്ദസ് ഉരുക്കി ഒഴിക്കുകയായിരുന്നു ഒഎന്‍വി.കവിതയില്‍ അര്‍ഥവും പാട്ടില്‍ സംഗീതവും വേര്‍തിരിച്ചറിഞ്ഞ കവിയാണ് അദ്ദേഹം. അക്ഷരങ്ങളില്‍ മനുഷ്യ വിയര്‍പ്പിന്റെ ഉപ്പും കറുത്തപക്ഷിയുടെ പാട്ടും പാരിസ്ഥിതികമായ ഭാവി ജാഗ്രതയും ഒഎന്‍വി എഴുതിച്ചര്‍ത്തത് എന്നും മനുഷ്യപക്ഷത്തു നിന്നുകൊണ്ടു തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.