Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആവേശപ്പോരില്‍ കേരളത്തിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 07:54 pm IST
inSports

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് സമനില. ആവേശം കൊടുമുടി കയറിയ മത്സരത്തില്‍ അവസാന നാല് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടിയാണ് കേരളം കരുത്തരായ പഞ്ചാബിനെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി. 89, 93 മിനിറ്റുകളില്‍ മുഹമ്മദ് പാറക്കോട്ടിലാണ് രണ്ട് ഗോളുകളും നേടി കേരളത്തിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചത്. സമനിലയോടെ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി കേരളം സെമി പ്രതീക്ഷ സജീവമാക്കി.

ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ തോല്‍പ്പച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് കേരളം ഇന്നലെ കളത്തിലെത്തിയത്. പ്രതിരോധ നിരയില്‍ ലിജോക്കും നിഷോണിനും പകരം നജേഷും രാഹുല്‍ വി. രാജും മധ്യനിരയില്‍ ജിജോ ജോസഫിന് പകരം സഹല്‍ അബ്ദുസമദുമാണ് കളിക്കുന്നത്. സ്‌ട്രൈക്കറായ സഹല്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലാണ് കളത്തിലെത്തിയത്.

കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച കളി കാഴ്ചവച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനിന്നു. രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും പഞ്ചാബ് സെല്‍ഫ് ഗോളിലൂടെ ലീഡ് നേടി. ബോക്‌സിന് പുറത്തുനിന്ന് പഞ്ചാബ് താരം പായിച്ച ലോങ് ഷോട്ട് കേരളതാരം ഷെറിന്‍ സാമിന്റെ കാലില്‍ത്തട്ടി വലയില്‍ കയറുകയായിരുന്നു. പിന്നീട് 56-ാം മിനിറ്റില്‍ മന്‍വീര്‍ സിങിലൂടെ പഞ്ചാബ് ലീഡ് ഉയര്‍ത്തുകയും ചെയ്തു. അതിനുശേഷമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ മൈതാനം അടക്കിവാഴാന്‍ തുടങ്ങിയത്. പരാജയം ഏറ്റുവാങ്ങിയാല്‍ സെമി സാധ്യതക്ക് വന്‍ തിരിച്ചടിയാവുമെന്ന ചിന്തയില്‍ സടകുടഞ്ഞെഴുന്നേറ്റ ഉസ്മാനും കൂട്ടരും തുടര്‍ച്ചയായി പഞ്ചാബ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. എന്നാല്‍ ഗോള്‍ വിട്ടുനിന്നതോടെ കേരളം പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചു. എന്നാല്‍ തോല്‍ക്കാന്‍ മനസ്സില്ലാതിരുന്ന കേരളം 89-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. മുഹമ്മദ് പാറക്കോട്ടിലായിരുന്നു കേരള ക്യാമ്പില്‍ പ്രതീക്ഷകള്‍ നിറച്ച് ആദ്യ പ്രഹരം നടത്തിയത്. കളി പരിക്കു സമയത്തേക്ക്. വീണ്ടും കേരളത്തിന്റെ മുന്നേറ്റങ്ങള്‍. ഒടുവില്‍ പരിക്കുസമയത്തിന്റെ മൂന്നാം മിനിറ്റില്‍ മുഹമ്മദ് പാറക്കോട്ടില്‍ രണ്ടാമതും നിറയൊഴിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വിജയത്തോളം പോന്ന ഒരു സമനില.

മറ്റൊരു മത്സരത്തില്‍ റെയില്‍വേസ് ആദ്യ വിജയം നേടി. ഇന്നലെ നടന്ന കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അവര്‍ മഹാരാഷ്‌ട്രയെ തോല്‍പ്പിച്ചു. കളിയുടെ 33-ാം മിനിറ്റില്‍ മഹാരാഷ്‌ട്രയുടെ അഭിഷേക് അംബേകറാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് റെയില്‍വേക്ക് വിജയം സമ്മാനിച്ചത്. പത്തുപേരുമായി കളിച്ചാണ് റെയില്‍വേ വിജയം നേടിയത്. കളി ഒരുമണിക്കൂര്‍ പിന്നിട്ടവേളയില്‍ അവരുടെ ഷാബാസ് പഠാനാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. ആദ്യ മത്സരത്തില്‍ കേരളത്തോട് തോറ്റ റെയില്‍വേസിന് മഹാരാഷ്‌ട്രക്കെതിരായ ജയത്തോടെ മൂന്ന് പോയിന്റായി. തുടര്‍ച്ചയായ രണ്ടാം കളിയിലും പരാജയം നേരിട്ട മഹാരാഷ്‌ട്രക്ക് ഇതുവരെ പോയിന്റൊന്നും ലഭിച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.