Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഡാര്‍വിനും പതഞ്ജലിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 05:37 am IST
in Samskriti

ഇന്നത്തെ ശാസ്ത്രജ്ഞന്മാരിലോ വിദ്യാഭ്യാസ വിദഗ്‌ദ്ധരിലോ എത്ര പേര്‍ക്കറിയാം ആധുനിക ജീവപരിണാമ സിദ്ധാന്തത്തിനു രൂപംനല്‍കിയ ചാള്‍സ് ഡാര്‍വിന്‍ ജനിക്കുന്നതിന് അനേകം നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ പരിണാമപ്രതിഭാസത്തിന്റെ യഥാര്‍ത്ഥസ്വഭാവമെന്താണെന്ന് പതഞ്ജലി മഹര്‍ഷി വെളിവാക്കിയിരുന്നുവെന്ന കാര്യം? യോഗസൂത്രങ്ങളിലെ നാലാം അധ്യായമായ കൈവല്യപാദത്തിലെ രണ്ടാം സൂത്രമാണ് ‘ജ്യാത്യന്തരപരിണാമഃ പ്രകൃത്യപൂരാത്’ എന്നത്.

പ്രകൃതിയില്‍ ലീനമായിരിക്കുന്ന വൈഭവങ്ങളുടെ ആവിഷ്‌കാരമാണ് പരിണാമ പ്രതിഭാസത്തില്‍ സംഭവിക്കുന്നത് എന്നാണ് ഇതിനര്‍ത്ഥം. ഡാര്‍വിന്റെ വീക്ഷണത്തില്‍ ജീവജാലങ്ങളും പ്രകൃതിയും തമ്മില്‍ നടക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞുവന്ന പുതിയ ഘടനകളില്‍ നിന്ന് യാദൃച്ഛികമായി ആവിര്‍ഭവിച്ച കഴിവുകളാണ് മനുഷ്യന്റെ ചിന്താശക്തിയുള്‍പ്പെടെ ഉയര്‍ന്ന ജന്തുക്കളില്‍ കാണുന്ന കഴിവുകളെല്ലാം എന്നാണല്ലൊ.

പ്രകൃതിയെയും അതിന്റെ ഉത്ഭവരംഗത്തെയും കുറിച്ച് അല്‍പമെങ്കിലും ആഴത്തിലുള്ള അറിവ് ആധുനിക ശാസ്ത്രത്തിന് ലഭിച്ചത് 20-ാം ശതകത്തോടെയാണ്. ‘പ്രജ്ഞാനം ബ്രഹ്മഃ’ എന്ന അടിസ്ഥാനപരമായ അറിവിനെ ആസ്പദമാക്കിയുള്ളതാണ് യോഗസിദ്ധാന്തത്തിലെ ഈ സൂത്രം. അനന്തമായ വൈഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നു ബ്രഹ്മം എന്ന അടിസ്ഥാന ഉണ്മ. ആ വൈഭവങ്ങലുടെ ആവിഷ്‌കാരമാണ് പരിണാമപ്രതിഭാസത്തിലൂടെ സംഭവിക്കുന്നത് എന്നാണ് പതഞ്ജലി മഹര്‍ഷി ഈ സൂത്രത്തിലൂടെ വെളിവാക്കുന്നത്. പ്രകൃതിയിലേക്ക് നോക്കുമ്പോള്‍ എന്തെല്ലാം കലാപരമായ ഡിസൈനുകളും സംവിധാനങ്ങലും മൂല്യങ്ങളുമാണ് കാണാന്‍ കഴിയുക! കുരുവിയുടെ ശില്‍പചാതുര്യം, മയില്‍പ്പീലിയിലെ കലാപാടവം, സന്തതികളോടുള്ള ഉത്തരവാദിത്തം തുടങ്ങി എത്രയെത്ര സംവിധാനങ്ങളാണ് പ്രകൃതിയിലുള്ളത്.

ജീവിതസായാഹ്നത്തിലെത്തിയപ്പോള്‍ ഡാര്‍വിനും ഫ്രോയിഡുമൊക്കെ ഇതെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ തുടങ്ങിയെന്നതിന്റെ സൂചനകളുണ്ട്.

അപ്പോള്‍ ചോദിച്ചേക്കാം, ശാസ്ത്രത്തിന്റെ യാന്ത്രിക സമീപനമല്ലേ മനുഷ്യനെ വിനാശത്തിന്റെ വക്കില്‍ ഇന്ന് കൊണ്ടെത്തിച്ചിരിക്കുന്നത്? എല്ലാ ഭൗതികവാദങ്ങളും സിദ്ധാന്തങ്ങളും ഇന്ന് നിസ്സഹായമായി കഴിഞ്ഞിരിക്കുന്നു. ഡൈമോക്കിള്‍സിന്റെ വാളുപോലെ ഏതു നിമിഷവും പൊട്ടിവീണ് സ്വന്തം നിലനില്‍പ്പും ഭൂതലവും എല്ലാം ഇല്ലാതാകും എന്ന നിലയിലാണല്ലൊ ബുദ്ധിജീവിയെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യന്‍ തന്നെ കൊണ്ടെത്തിച്ചിരിക്കുന്നത്. ആ നാശത്തിന് നിസ്സഹായമായി വിധേയനാകാന്‍ വിധിക്കപ്പെട്ടതാണോ മനുഷ്യവംശം?

സ്വതന്ത്രനാകാന്‍ ശപിക്കപ്പെട്ടവനാണ് മനുഷ്യന്‍ എന്ന് എക്‌സിന്റന്‍ഷ്യലിസ്റ്റായ സാത്ര് വളരെ നെഗറ്റീവ് ആയി ഒരിക്കല്‍ പറഞ്ഞുവച്ചത്രേ! വാസ്തവത്തില്‍ സ്വതന്ത്രനാകാന്‍ വിധിക്കപ്പെട്ടവന്‍ തന്നെയാണ് മനുഷ്യന്‍. അതിനാല്‍, ഇത്തരം ഒരു സ്ഥിതിയെ ബുദ്ധിപൂര്‍വം തന്നെ മനുഷ്യന് തരണം ചെയ്യാന്‍ സാധ്യമാണ്-മനുഷ്യാവസ്ഥയെക്കുറിച്ച് സമഗ്രമായ വിദ്യാഭ്യാസം ലഭിക്കുമെങ്കില്‍. ഇതിനായി ജീവശാസ്ത്രപരമായ വ്യക്തിത്വ ജനെറ്റിക്‌സിനെയും വിശ്വജനീനമായ ജനെറ്റിക്‌സിനെയും തമ്മില്‍ സംയോജിപ്പിച്ചു മനസ്സിലാക്കുവാനുള്ള അവസരം ലഭിക്കണം.

വാസ്തവത്തില്‍ ഡാര്‍വിന്റെ ജീവശാസ്ത്രപരമായ പരിണാമവീക്ഷണവും പതഞ്ജലിയുടെ വിശ്വശാസ്ത്രപരമായ പരിണാമവീക്ഷണവും പരസ്പര പൂരകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.