Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാര്‍ ഫ്‌ളാറ്റുകളില്‍ ദുരിതജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 01:37 pm IST
in Kollam

സ്വന്തം ലേഖകന്‍

ചാത്തന്നൂര്‍: സര്‍ക്കാര്‍ ഫ്‌ളാറ്റുകള്‍ കൈമാറിയത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ. പണി പൂര്‍ത്തിയാക്കാത്ത ഫ്‌ളാറ്റുകള്‍ ലഭിച്ച 29 നിര്‍ധന കുടുംബങ്ങള്‍ ദുരിതത്തില്‍. ചാത്തന്നൂര്‍ പഞ്ചായത്തിലെ കോയിപ്പാട് സംസ്ഥാനഭവന നിര്‍മ്മാണ ബോര്‍ഡ് 2013 ജൂലൈ 18ന് പണി ആരംഭിച്ച ഫ്‌ളാറ്റുകളാണ് പൂര്‍ത്തിയാവും മുമ്പ് കൈമാറിയത്.

മഴക്കാലമായതോടെ പൊട്ടിത്തുടങ്ങിയ ഭിത്തികളിലൂടെ വെള്ളമിറങ്ങിയ നിലയില്‍ മുറികല്‍. ഒറ്റമുറി ഹാള്‍, അടുക്കള, കക്കൂസ് എന്നിവ ഉള്‍പ്പെട്ട 48 ഫ്‌ളാറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്. അടുക്കളയില്‍ ഒരാള്‍ക്ക് നിന്നു തിരിയാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്.

എണ്‍പത് ശതമാനം ഫ്‌ളാറ്റുകളുടെയും ഭിത്തികള്‍ സിമന്റ് പൂശിയിട്ടില്ല. 25 വര്‍ഷം മുമ്പ് സര്‍ക്കാര്‍ വാങ്ങിയ 39 സെന്റ് വസ്തുവിലാണ് നാല് വര്‍ഷം മുമ്പ് ഇതിന്റെ പണി തുടങ്ങിയത്. ഒന്നര വര്‍ഷം മുമ്പാണ് ഇത് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.

മൂന്നടി ചതുരത്തില്‍ നിര്‍മ്മിച്ച കക്കൂസില്‍തന്നെയാണ് അലക്കലും കുളിയുമൊക്കെ. പുറത്ത് കിണറോ അലക്കുന്നതിനുള്ള സൗകര്യമോ ഇല്ല. വെള്ളത്തിന് ആശ്രയം ജപ്പാന്‍ കുടിവെള്ള പദ്ധതിയും. അത് ലഭിച്ചില്ലെങ്കില്‍ പണം കൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയാണ്.

ഫ്‌ളാറ്റ് ഒന്നിന് 3.5 ലക്ഷം രൂപയായിരുന്നു ഗുണഭോക്താക്കള്‍ നല്‍കേണ്ടിയിരുന്നത്. ഒരു ലക്ഷം രൂപ സംസ്ഥാന നിര്‍മ്മാണ ബോര്‍ഡ് വായ്‌പയായും 50000 രൂപ ഗുണഭോക്തൃവിഹിതമെന്ന നിലയിലും രണ്ട് ലക്ഷം രൂപ ഗ്രാന്റായും നല്‍കിയാണ് ഫ്‌ളാറ്റുകള്‍ അനുവദിച്ചത്. പ്രതിമാസം 1232 രൂപവെച്ച് 14 വര്‍ഷം അടച്ചാല്‍ മാത്രമേ ഫ്‌ളാറ്റുകള്‍ സ്വന്തമാകൂ. എന്നാല്‍ ഈ അടവ് മുടങ്ങിയെന്ന കാരണം പറഞ്ഞ് ഫ്‌ളാറ്റുകളുടെ തുടര്‍നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മ്മാണത്തിലെ നിലവാരമില്ലായ്‌മ മൂലം ഭിത്തികള്‍ പൊട്ടി ഒലിച്ചുതുടങ്ങിയിരിക്കുന്നു. മാലിന്യം ഒഴുകുന്ന പൈപ്പുകളും പൊട്ടിയൊലിക്കുന്ന നിലയിലാണ്.

കുടിവെള്ളപൈപ്പിനെന്ന പേരില്‍ ഓരോ ആളില്‍നിന്നും 2300 രൂപ വാങ്ങിയിരുന്നു. പഞ്ചായത്ത് ഫണ്ട് വരുന്ന മുറയ്‌ക്ക് ഇത് മടക്കി നല്‍കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണെന്നാണ് പരാതി.

ഫ്‌ളാറ്റിന് ചുറ്റുമതിലെന്ന പഞ്ചായത്തിന്റെ വാഗ്ദാനവും നടപ്പായില്ല. ഇതിനെതിരെ നിവാസികള്‍ മനുഷ്യാവകാശകമ്മീഷനെ സമീപിച്ചിരുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹൗസിങ് ബോര്‍ഡ് എഞ്ചിനീയര്‍ എന്നിവരെ കമ്മീഷന്‍ വിളിപ്പിച്ചിരുന്നു. പണി ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ഗുണഭോക്താക്കളുടെ കാത്തിരിപ്പ് ഇപ്പോള്‍ ഏഴ് മാസമാകുന്നു.

ഫ്‌ളാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക, കുടിവെള്ളത്തിനായി ഈടാക്കിയ തുക മടക്കിനല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായി വീണ്ടും മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ തയ്യാറെടുതക്കുകയാണ് ഗുണഭോക്താക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.