Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നരിക്കോട്മലക്കാര്‍ പറയുന്നു ‘വേണം ഞങ്ങള്‍ക്കും ഒരു ബസ് സര്‍വ്വീസ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 10:55 pm IST
in Kannur

പാനൂര്‍: വേണം ഞങ്ങള്‍ക്കും ഒരു ബസ് സര്‍വ്വീസ്. നരിക്കോട്മല പ്രദേശവാസികളായ 120 ഓളം കുടുംബങ്ങള്‍ക്ക് ഇന്നും ബസ് യാത്ര അന്യമാണ്. റോഡ് നിര്‍മ്മാണമൊക്കെ പൂര്‍ത്തിയായി നില്‍ക്കുന്ന വനവാസികള്‍ ഏറെയുളള ഈ പ്രദേശത്തെ യാത്രാസൗകര്യത്തിന് ഏക ആശ്രയം ജീപ്പും ലോറിയുമാണ്. ഇതുവരെ പൊട്ടിപൊളിഞ്ഞ് കാല്‍നടയാത്ര പോലും ദുഷ്‌കരമായിരുന്ന ഇവിടുത്തെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കല്ലുവളപ്പ്-നരിക്കോട് മല റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഇനിയെങ്കിലും ഒരു കെഎസ്ആര്‍ടിസി ബസ് എങ്കിലും ഇവിടുത്തുകാര്‍ പ്രതീക്ഷിക്കുന്നു. മുമ്പ് പല ഭരണകര്‍ത്താക്കളും ഇവിടെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ ബസ് തരപ്പെടുത്താമെന്ന് പ്രഖ്യാപിച്ചതല്ലാതെ നടപ്പാക്കിയില്ല. ഇവിടുത്തുകാര്‍ അസുഖം വന്നാല്‍ ചികിത്സ തേടി പാനൂരിലെത്താന്‍ സ്വകാര്യ വാഹനങ്ങള്‍ക്കു നല്‍കേണ്ടത് ഭീമമായ തുകയാണ്. കരിങ്കല്‍ക്വാറികളില്‍ നിന്നും ടണ്‍കണക്കിന് ഭാരംകയറ്റിപ്പോകുന്ന ലോറികള്‍ കാരണം റോഡ് പൂര്‍ണ്ണമായും തകരുകയാണ് പതിവ്. ഇതും ഭീഷണിയായി തുടരുന്നു. പാത്തിക്കല്‍ ഭാഗത്ത് വരെ രണ്ടു സ്വകാര്യബസുകള്‍ എത്തുന്നുണ്ട്. ഇത് നരിക്കോട്മലയിലേക്ക് ദീര്‍ഘിപ്പിച്ചാല്‍ തന്നെ താല്‍ക്കാലിക പരിഹാരമാവുകയും ചെയ്യും.

സമാനമായ പ്രശ്‌നം തന്നെയാണ് കിഴക്കന്‍ മേഖലയായ കരിയാരിച്ചാല്‍ വെങ്ങതോടുകാര്‍ക്കും പറയാനുളളത്. പൊട്ടിപൊളിഞ്ഞ റോഡിലൂടെ കാല്‍നടയാത്ര പോലും ദുഷ്‌കരം. കോഴിക്കോട് ജില്ലാ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത് ഏകദേശം 200ഓളം കുടുംബങ്ങളുണ്ട്. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനവുമാണ് പുറംലോകത്തെത്താന്‍ ആശ്രയം. 17 വര്‍ഷം മുന്‍പ് ഒരു സ്വകാര്യബസ് സര്‍വ്വീസ് നടത്തിയ പ്രദേശം കൂടിയാണിത്. മന്ത്രിയുടെ മണ്ഡലത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ യാത്രസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ദയനീയത പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലാണ്. കാര്‍ഷിക മേഖലയില്‍ ജീവിതം നയിക്കുന്ന ഇവരുടെ മക്കള്‍ക്കും പഠിക്കണം. പുതിയ അദ്ധ്യയന വര്‍ഷവും കാലവര്‍ഷവും പഠിതാക്കളില്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നു. തകര്‍ന്നു കിടക്കുന്ന റോഡിന്റെ നവീകരണം നടത്തി ഇവിടുത്തുകാരുടെ യാത്രാക്ലേശം പരിഹരിക്കുക തന്നെ വേണം. പൊയിലൂരിന്റെ അടുത്ത പ്രദേശമായ ചമതക്കാട് ഭാഗത്തും യാത്രസൗകര്യം വെല്ലുവിളിയുയര്‍ത്തുന്നതാണ്. ഏറെ പ്രസിദ്ധമായ പൊയിലൂര്‍ മഠപ്പുര ഭാഗത്ത് ബസ് ഓട്ടമില്ല. ചമതക്കാട് പോകുന്ന രണ്ടു സ്വകാര്യ ബസുകള്‍ കേളുമുക്കില്‍ നിറുത്തുകയാണ് പതിവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പെര്‍മിറ്റ് പാലിക്കാതെ സ്വകാര്യ ബസുകള്‍ തോന്നുംപടി ഓടുന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പാനൂര്‍ മേഖല പൂര്‍ണ്ണമായും സ്വകാര്യ ബസ് സര്‍വ്വീസിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. 79 സ്വകാര്യബസുകള്‍ പാനൂര്‍ ബസ് സ്റ്റാന്റില്‍ എത്തുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ പരിമിതമാണ്. മൈസൂര്‍, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്ക് ഓരോ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ചെറുവാഞ്ചേരി, വളയം, ചെണ്ടയാട് ഭാഗങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ട്രിപ്പു മുടക്കവും പതിവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.