Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഷൊര്‍ണ്ണൂര്‍ തടയണ നിര്‍മ്മാണം പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 10:16 pm IST
inPalakkad

ഷൊര്‍ണ്ണൂര്‍ : അടിത്തറ നിര്‍മ്മാണം പാതിയെത്തും മുമ്പ് നിലച്ചുപോയ ഷൊര്‍ണൂര്‍ തടയണയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വിട. എല്ലാ വര്‍ഷത്തേയും പോലെ അടുത്ത വേനല്‍ എത്തിയാലെ തടയണയുടെ കാര്യം ഇനിയുണ്ടാകൂ.

തടയണയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് കിഫ്ബി 15 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ വേനല്‍ കഴിയുന്നതിനു മുമ്പേ പണി തുടങ്ങുമെന്നാണ് പി.കെ ശശി എം.എല്‍.എ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് സമഗ്ര കുടിവെള്ള വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാട്ടര്‍ അതോറിറ്റിക്ക് അനുവദിച്ചതാണ് പ്രശ്‌നമായിരിക്കുന്നതെന്നാണ്.

വാട്ടര്‍ അതോറിറ്റി തടയണയുടെ പതിനഞ്ച് കോടി കിഫ്ബിക്ക് തിരിച്ചുനല്കിയെന്നും കിഫ്ബി ആ തുക തൃശൂര്‍ ജലസേചന വിഭാഗത്തിന് കൈമാറിയാലേ ഇനി കാര്യം നടക്കൂവെന്ന് വ്യക്തം.

ഷൊര്‍ണൂരില്‍ തടയണ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് രണ്ടുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. അമിതമായ മണലെടുപ്പില്‍ വെള്ളം സംഭരിക്കാനുള്ള ശേഷി ഭാരതപ്പുഴക്ക് നഷ്ടപ്പെട്ടതോടെയാണ് തടയണ വേണമെന്ന ആവശ്യമുയര്‍ന്നത്.വേനല്‍ക്കാലത്ത് പുഴ വറ്റിവരളുന്ന പ്രതിഭാസം ഇരുകരകളിലുമുള്ള നെല്‍പ്പാടങ്ങളെയും ഇവിടെവസിക്കുന്ന അനേകായിരങ്ങളുടെ കുടിവെള്ളത്തിന്റെ ലഭ്യതയെയും ബാധിച്ചു.

പുഴയുടെ തിരത്തുള്ള പഞ്ചായത്തുകളുടെ ജലസ്രോതസ്സായിരുന്നു ഭാരതപ്പുഴ. എന്നാല്‍ പുഴയിലെ നീരൊഴുക്ക് പൂര്‍ണമായും നിലക്കുന്നതോടെ വേനല്‍ തുടങ്ങി മഴക്കാലം എത്തുന്നത് വരെ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.

വി.എസ്.അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ സര്‍ക്കാരിന്റെ കാലത്താണ് വളരെയധികം കൊട്ടിഘോഷിച്ച് ഷൊര്‍ണൂരിനേയും തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയേയും ബന്ധിപ്പിക്കുന്ന സ്ഥിരം തടയണയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. 340 മീറ്റര്‍ നീളം വരുന്നതടയണയുടെ എസ്റ്റിമേറ്റ് 5 കോടി രൂപയായിരുന്നു.

തൃശൂര്‍ ജില്ലാ ജലസേചന വിഭാഗത്തിനായിരുന്നു നിര്‍മ്മാണച്ചുമതല. തൃശൂര്‍ ജില്ലയിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗപ്പെടുത്താനായിരുന്നു തീരുമാനം. വേണ്ടത്ര ആലോചനകളില്ലാതെ എടുത്ത ആ തീരുമാനം തടയണയുടെ അന്തകനായി മാറി. റിവര്‍മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ഒരു പദ്ധതിക്ക് 50 ലക്ഷം രൂപയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും, അത് തന്നെ പൂര്‍ത്തിയാകുന്ന പദ്ധതിക്കേ ഉപയോഗപ്പെടുത്താന്‍ പാടുള്ളൂവെന്നും ചട്ടമുണ്ടെന്ന് തടയണയുടെ നിര്‍മ്മാണം തുടങ്ങിയതിന് ശേഷമാണ് അധികൃതര്‍ കണ്ടെത്തുന്നത്.

അപ്പോഴേക്കും തടയണയുടെ അടിത്തറ നിര്‍മ്മാണം പകുതിയോളമായി. ചെയ്ത പ്രവൃത്തിയുടെ ബില്‍ തുക ലഭിക്കാത്ത സാഹചര്യത്തില്‍ കരാറുകാരന്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുകയായിരുന്നു. ഈ അവസ്ഥയിലെത്തിയിട്ട് ഒമ്പത് വര്‍ഷം പ്ിന്നിട്ടു. ഇതിനിടെ ഭാരതപ്പുഴയില്‍ ഈ തടയണയുടെ അപ്പുറത്തും ഇപ്പുറത്തുമായി പലയിടങ്ങളിലും പുതിയ തടയണകള്‍ ഉയര്‍ന്നുവന്നു. ഷൊര്‍ണൂര്‍ തടയണയുടെ നിര്‍മ്മാണത്തുകയുടെ കാര്യത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് 5 കോടി രൂപയില്‍ നിന്ന് ഘട്ടംഘട്ടമായി വര്‍ദ്ധിച്ച് ഇപ്പോള്‍ പതിനാലര കോടി രൂപയില്‍ എത്തി. ഒരു വര്‍ഷം മുമ്പുള്ള തുകയാണ് പതിനാലര കോടി.

ഒരു വര്‍ഷം കടന്നു പോയ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് തുക ഇനിയും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. അപ്പോള്‍ കിഫ്ബി തടയണക്കായി വാട്ടര്‍ അനുവദിച്ച 15 കോടിയില്‍ ഒതുങ്ങില്ല തടയണ നിര്‍മ്മാണം. പഴയ കരാറുകാരന്‍ മരിച്ച സാഹചര്യത്തില്‍ പുതുതായി ടെണ്ടര്‍ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

പുതിയ വാര്‍ത്തകള്‍

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.