Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൂക്കിലേറ്റരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 08:39 am IST
in India

അന്താരാഷ്‌ട്ര കോടതിയുടെ വിധിയറിഞ്ഞ് കുല്‍ഭൂഷണ്‍ ജാദവിന്റെ ജന്മനാടായ മഹാരാഷ്‌ട്രയിലെ സംഗ്ലിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ബന്ധുക്കള്‍.

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ പാക്കിസ്ഥാന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞപ്പോള്‍ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യക്ക് വന്‍ വിജയം. ജാദവിനെ തൂക്കിലേറ്റരുതെന്ന് പാക്കിസ്ഥാന് കോടതി നിര്‍ദേശം നല്‍കി.

ഇന്ത്യയുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനായ ജാദവിനെ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്‍ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു. വധശിക്ഷ അന്താരാഷ്‌ട്ര കോടതി ഇന്നലെ സ്‌റ്റേ ചെയ്തു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നര മണിക്കാണ് നെതര്‍ലഡ്‌സിലെ ഹേഗിലുള്ള അന്താരാഷ്‌ട്ര കോടതി ഹാളില്‍ പതിനൊന്ന് അംഗ ബെഞ്ചിന്റെ പ്‌സസിഡന്റ് റോണി എബ്രഹാം വിധി പ്രസ്താവിച്ചത്.

ഇന്ത്യ നല്‍കിയ അപ്പീല്‍ അംഗീകരിച്ച പതിനൊന്നംഗ ബെഞ്ച് പാക്കിസ്ഥാന്റെ വാദങ്ങളെല്ലാം തള്ളിയത് ഏകകണ്ഠമായി. വിയന്ന ഉച്ചകോടിയുടെ നിബന്ധനങ്ങള്‍ പാക്കിസ്ഥാന്‍ പൂര്‍ണമായി ലംഘിച്ചെന്ന് വിധിയില്‍ പറയുന്നു.

കേസില്‍ അന്തിമ വിധി പറയുന്നതു വരെ ജാദവിന്റെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ഉറപ്പു നല്‍കണം. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള എല്ലാ നടപടികളും അറിയിക്കാനും പാക്കിസ്ഥാനു നിര്‍ദേശം നല്‍കി.

കേസില്‍ ഇടപെടാന്‍ അന്താരാഷ്‌ട്ര കോടതിക്ക് അധികാരമില്ല എന്ന പാക്കിസ്ഥാന്റെ വാദം തള്ളിയപ്പോള്‍ത്തന്നെ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കു വരികയാണെന്നുറപ്പായിരുന്നു.

മുന്‍വിധിയോടെയാണ് പാക്കിസ്ഥാന്‍ ഈ പ്രശ്‌നത്തെ സമീപിച്ചത്. സ്വന്തം പൗരന്റെ ജീവന്റെ കാര്യത്തിലുള്ള ഇന്ത്യയുടെ ആശങ്ക മനസ്സിലാക്കുന്നു. ശിക്ഷ വിധിച്ചതടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി ഇന്ത്യയെ പാക്കിസ്ഥാന്‍ അറിയിച്ചില്ല. ജാദവിനെ കാണാനും വിവരങ്ങള്‍ ആരായാനുമുള്ള അവകാശവും ഇന്ത്യക്കുണ്ട്, ഉത്തരവില്‍ പറയുന്നു.

ഇന്ത്യക്കു വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെയാണ് വാദിച്ചത്.

വിയന്ന കരാറിന്റെ മുപ്പത്താറാം വകുപ്പ് പാക്കിസ്ഥാന്‍ ലംഘിച്ചു എന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. ജാദവിനെ കാണാന്‍ ഇന്ത്യയുടെ പ്രതിനിധിയെ അനുവദിക്കേണ്ടതായിരുന്നു. ജാദവിനു നിയമ സഹായം അനുവദിക്കാതിരുന്ന പാക്കിസ്ഥാന്റെ നടപടി അംഗീകരിക്കാനാവില്ല. വിയന്ന കരാറിന്റെ ലംഘനമാണിത്, കോടതി വിലയിരുത്തി.

2016 മാര്‍ച്ചിലാണ് ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണെന്നും ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ച് ചാരപ്രവര്‍ത്തനം നടത്തുകയാണെന്നും ആരോപിച്ചാണ് വധശിക്ഷയ്‌ക്കു വിധിച്ചത്. ജാദവിന്റെ കുറ്റസമ്മത വീഡിയോ ഹാജരാക്കാം എന്നു പാക്കിസ്ഥാനു വേണ്ടി ഹാജരായ ഖവാര്‍ ഖുറേഷി അറിയിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ കാണേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചതും പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു.  മെയ് എട്ടിനാണ് ഇന്ത്യ അപ്പീല്‍ നല്‍കിയത്.

വിധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംതൃപ്തി പ്രകടിപ്പിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും ഇന്ത്യക്കു വേണ്ടി വാദിച്ച ഹരീഷ് സാല്‍വെ അടക്കമുള്ള അഭിഭാഷകരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

1999ല്‍ ഇരു രാജ്യങ്ങളും അന്താരാഷ്‌ട്ര കോടതിയില്‍ നേര്‍ക്കു നേര്‍ വന്നപ്പോഴും വിജയം ഇന്ത്യക്കായിരുന്നു. യുദ്ധവിമാനം ഇന്ത്യ വെടിവെച്ചു വീഴ്‌ത്തിയെന്ന് ആരോപിച്ച് പാക്കിസാഥാനാണ് അന്ന് കോടതിയെ സമീപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.