Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏനാത്ത് പാലത്തിന്റെ തൂണു ചരിഞ്ഞുസ്ഥിതി ഗുരുതരം കാല്‍നടയാത്രയും നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 08:41 pm IST
in Pathanamthitta

അടൂര്‍: ഏനാത്ത് പാലത്തിനുണ്ടായ ബലക്ഷയം പരിഹരിക്കുന്നതിനിടയില്‍ ഒരു തൂണ്‍ ചരിഞ്ഞതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള കാല്‍നടയാത്രയും പൂര്‍ണ്ണമായും നിരോധിച്ചു. . കാല്‍നടയാത്രക്കാര്‍ തലങ്ങും വിലങ്ങും സഞ്ചരിക്കവെയാണ് വന്‍ ശബ്ദത്തോടെ പാലത്തിന്റെ ഒരു തൂണ്‍ കിഴക്കോട്ട് ചരിഞ്ഞത്.ബലക്ഷയം സംഭവിച്ച തൂണുകള്‍ പൊളിച്ച് നീക്കാനിരിക്കെയാണ് തെക്ക് നിന്നുള്ള രണ്ടാമത്തെ തൂണ് അടിത്തറ ഇളകി ഒരു വശത്തേക്ക് ചരിഞ്ഞത്.

താല്‍ക്കാലിക തൂണുകളിലേക്ക് സ്പാന്‍ ഉയര്‍ത്തി പാലം ഉറപ്പിച്ച് നിര്‍ത്തിയ ശേഷം കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് തൂണ് മുറിച്ച് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. പാലം ഉയര്‍ത്തിയതോടെ അടിവശം പൂര്‍ണ്ണമായും ദ്രവിച്ച തൂണ്‍ ചരിഞ്ഞുവീഴുകയായിരുന്നു.

തൂണ് ചരിഞ്ഞതറിഞ്ഞ് കെ.എസ്.റ്റി.പി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കെ.എസ്.റ്റി.പി ചീഫ് എഞ്ചിനീയര്‍ ജീവരാജ്, ഡി സൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ പെണ്ണമ്മ, ഡിസൈന്‍ വിഭാഗം ജോയിന്റ് ഡയറക്ടര്‍ സജു.കെ.എസ്.ടി.പി സുപ്രണ്ടിംഗ് എഞ്ചിനിയര്‍ ദീപു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.എസ്.ഗീത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അശോകന്‍, റോഷ് മോന്‍ എന്നിവര്‍ സ്ഥലത്ത് എത്തിയത്.നേരത്തെ തകരാറിലായിരുന്ന വെല്‍ഫൗണ്ടേഷന്‍ പൊട്ടി താഴ്ന്നത് മൂലമാണ് പിയര്‍ ചരിഞ്ഞതെന്നാണ് നിഗമനം. കിണര്‍ കൂടുതല്‍ താഴ്ന്നാല്‍ ചരിഞ്ഞിരിക്കുന്ന തൂണ്‍ ,പാലത്തിന്റെ ഡക്ക് സ്ലാബ് ഉയര്‍ത്തി വച്ചിരിക്കുന്ന താല്ക്കാലിക ഇരുമ്പ് തൂണിന് മുകളിലേക്ക് മറിയുമോ എന്നാശങ്കയും ഉണ്ട്.

അങ്ങനെ സംഭവിച്ചാല്‍ ഇരുമ്പ് തൂണില്‍ താല്ക്കാലികമായി ഉറപ്പിച്ച സ്ലാബ് കൂടി നിലംപൊത്തി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. തൂണിന്റെ ചരിഞ്ഞു നില്ക്കുന്ന വശത്തുള്ള കോണ്‍ക്രീറ്റ് ഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ച് നീക്കാനാണ് തീരുമാനം. മദ്രാസ് ഐ ഐ.റ്റിയില്‍ നിന്നും വിരമിച്ചമുന്‍ ഉദ്യോഗസ്ഥനും വിദഗ്‌ദ്ധനുമായ ഡോ.അരവിന്ദനെ ഇക്കാര്യം ധരിപ്പിക്കും. അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞശേഷമാകും തുടര്‍ നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാലത്തിന്റെ ബലക്ഷയം ഗുരുതരമാണന്നും പരിഹരിക്കാന്‍ ആറ് മാസം വരെ സമയം എടുക്കുമെന്നും നേരത്തെ സ്ഥലം സന്ദര്‍ശിച്ച മദ്രാസ് ഐ.ഐ.ടിയിലെ റിട്ട. പ്രൊഫസര്‍ ഡോ. അരവിന്ദ് വ്യക്തമാക്കിയിരുന്നു. വാഹനങ്ങളോ, ആളുകളോ ഇതിന് മുകളില്‍ കുടി പോയാല്‍ പോലും തകരുന്ന അത്ര ഗുരുതരായ അവസ്ഥയിലാണ് പാലം ഇപ്പോഴുള്ളതെന്നും ഗതാഗതം പൂര്‍ണ്ണായും നിര്‍ത്തിവെക്കാനും കാല്‍നടയാത്ര പോലും ഈ ഭാഗത്ത് കൂടി ഒഴിവാക്കണമെന്നും അന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്നലെ തൂണ്‍ ചരിഞ്ഞപ്പോഴാണ് എത്രമാത്രം ഗുരുതരാവസ്ഥയിലാണ് പാലം എന്ന് ജനങ്ങള്‍ക്ക് ബോധ്യമായത്.പാലത്തിലൂടെയുള്ള കാല്‍നടകൂടി നിരോധിച്ചതോടെഇനി യാത്രക്ക് കാല്‍നടയാത്രക്കാരും ബെയ്‌ലിപാലത്തെ ആശ്രയിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.