Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐസക്ക് – സുധാകരന്‍ പോര് രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 11:18 pm IST
in Kerala

ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും തമ്മിലുള്ള ഗ്രൂപ്പു പോര് രൂക്ഷമാകുന്നു. വിഎസ് – പിണറായി പക്ഷക്കാരായ ഇവരുടെ ഏറ്റുമുട്ടല്‍ പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയതയ്‌ക്ക് ആക്കം കൂട്ടി. ജില്ലയില്‍ ആരാണ് ശക്തരെന്ന് തെളിയിക്കാനുള്ള വെമ്പലിലാണ് ഇരുവിഭാഗവും.

മന്ത്രിസഭ അധികാരമേറ്റ് ഒരു മാസം തികയും മുമ്പെ തുടങ്ങിയ വാക്‌പോര് ഇപ്പോഴും തുടരുകയാണ്. ഐസക്കിന്റെ കിഫ്ബിക്കെതിരെ സുധാകരന്റെ ‘തരികിടക്കളി’ പരാമര്‍ശമാണ് ഒടുവിലത്തെ ഉദാഹരണം. ബജറ്റില്‍ തുക പ്രഖ്യാപിക്കാതെ പുറത്ത് പണം അനുവദിച്ചതായി പ്രഖ്യാപിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് സുധാകരന്റെ അഭിപ്രായം.

3,000 കോടി ലഭിക്കേണ്ട പൊതുമരാമത്തിനു ലഭിച്ചത് വെറും 129 കോടി രൂപയാണെന്നാണ് സുധാകരന്റെ ആക്ഷേപം. പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം പലപ്പോഴും സുധാകരന്‍ ലംഘിക്കുന്നതായി ഐസക്കും ആരോപിക്കുന്നു.

തന്റെ വകുപ്പിനാവശ്യമായ പണം ധനമന്ത്രിയായ ഐസക്ക് അനുവദിക്കുന്നില്ലെന്നാണ് സുധാകരന്റെ പരാതി. വകുപ്പില്‍ ചെറിയ തുകയുടെ പണി പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് കാട്ടി സുധാകരന്‍ നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടാകത്തതാണ് സുധാകരന്റെ പ്രകോപനത്തിന് കാരണം. പരിമിതിക്കുള്ളില്‍ നിന്ന് പരമാവധി പ്രവര്‍ത്തിക്കുന്ന തന്നെ ഇകഴ്‌ത്താനാണ് ഐസക് എപ്പോഴും ശ്രമിക്കുന്നതെന്നാണ് സുധാകരന്റെ പരാതി.

പിണറായി പക്ഷക്കാരനായ തന്നെ ഒതുക്കാനാണ് ഐസക് ശ്രമിക്കുന്നതെന്നാണ് സുധാകരന്റെ നിലപാട്. എന്നാല്‍ സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെ അവഗണിക്കുന്ന ‘ബുദ്ധിപരമായ’ നീക്കമാണ് ഐസക് നടത്തുന്നത്. സുധാകരന്‍ അങ്ങനെ പലതും പറയുമെന്നും താനത് ശ്രദ്ധിക്കാറില്ലെന്നും പറഞ്ഞ് ഒരിക്കല്‍ ഒഴിഞ്ഞുമാറിയ ഐസക് പിന്നീട് സുധാകരന്റെ ഒരാക്ഷേപത്തിനും മറുപടി പറഞ്ഞില്ല.

ജില്ലയില്‍ സംഘടനയില്‍ പിടിമുറുക്കിയ സുധാകരന്‍, ഐസക് പക്ഷക്കാരെ ഒന്നൊന്നായി വെട്ടിനിരത്തുകയായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ഐസക് പക്ഷക്കാരനായ സി.ബി. ചന്ദ്രബാബുവിനെ മാറ്റി തന്റെ അടുപ്പക്കാരനായ സജി ചെറിയാനെ സെക്രട്ടറി സ്ഥാനത്തേക്ക് സുധാകരന്‍ അവരോധിക്കുകയായിരുന്നു. അരൂര്‍ എംഎല്‍എ എ.എം. ആരിഫ് ഐസക് പക്ഷത്ത് നിലയുറപ്പിച്ചെങ്കിലും ഐസകിന് സംഘടനാതലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. ട്രേഡ് യൂണിയന്‍ രംഗത്തും മറ്റു സംഘടനാ തലത്തിലും സുധാകരന്‍ പൂര്‍ണ മേധാവിത്വം പുലര്‍ത്തുകയാണ്.

കഴിഞ്ഞ വിഎസ് മന്ത്രിസഭയിലും ഐസക് – സുധാകര പോര് രൂക്ഷമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത വളര്‍ത്തുന്നതില്‍ ഇരുവരും തുല്യപങ്കാണ് വഹിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പിണറായി പക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുള്ള സുധാകരന്റെ വകുപ്പുകളെ സാമ്പത്തിക ഞെരുക്കത്തിലാക്കി ഒതുക്കാനുള്ള ശ്രമമാണ് ഐസക് നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.