Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ട്രെയിന്‍ യാത്രകാരനെ അക്രമിച്ച് അഞ്ച് ലക്ഷം കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 08:57 pm IST
in Palakkad

ഷൊര്‍ണൂര്‍: ട്രെയിന്‍ യാത്രകാരനെ അക്രമിച്ച് അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസിലെ മൂന്നംഗ സംഘത്തിലെ ഒരാളെ റെയില്‍വെ പോലീസ് പിടികൂടി.എറണാംകുളം മട്ടാഞ്ചേരി പനയംപിള്ളി നഗറിലെ മാളികവീട്ടില്‍ പറമ്പില്‍ ചക്കാടം വീട്ടില്‍ അഫ്‌സല്‍ (29) നെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡി.വൈ.എസ്.പി വി.ഷറഫുദ്ദീന്റെ നേത്യത്വത്തിലുള്ള സംഘം ചൊവ്വാഴ്‌ച്ച രാത്രി എറണാകുളത്തെ ഒരു ക്ഷേത്രപരിസരത്തുവെച്ച് പിടികൂടുകയായിരുന്നു.എന്നാല്‍ പണവും മൊബൈലും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്താന്‍ സാധിച്ചില്ല.

കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രി പതിനൊന്നരയോടെ അമ്യത എക്‌സ്പ്രസ്സ് ഷൊര്‍ണൂര്‍ റെയില്‍വെ ജംങ്ഷനിലെ ഔട്ടറില്‍ എ ക്യാമ്പിനു സമീപം നിര്‍ത്തിയിട്ടപ്പോഴാണ് കവര്‍ച്ച നടന്നത് .മരുന്നു കമ്പനിയിലെ കളക് ക്ഷന്‍ എജന്റായ തൃശ്ശൂര്‍ മാടക്കത്തറ വിപിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കയ്യിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണും തട്ടിയെടുത്ത് രക്ഷപ്പെട്ടത്.

തിരുവനന്തപുരത്തു നിന്ന് കളക്ഷന്‍ എടുത്ത് തിരിച്ച് തൃശ്ശൂരിലേക്ക് ചെന്നെ മെയിലില്‍ കയറിയതായിരുന്നു.എന്നാല്‍ ഉറക്കത്തില്‍ പെട്ടതിനാല്‍ തൃശ്ശൂരില്‍ ഇറങ്ങാന്‍ സാധിച്ചില്ല. പിന്നീട് അടുത്ത സ്‌റ്റോപ്പായ പാലക്കാട് ഇറങ്ങി. തിരിച്ച് തൃശ്ശൂരിലേക്ക് അമ്യത എക്‌സ്പ്രസ്സില്‍ കയറി. വിപിന്റെ കൂടെ ജനറല്‍ ബോഗിയില്‍ ഉണ്ടായിരിന്ന കൊച്ചി സ്വദേശികളായ മൂന്ന് പേര്‍ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു.

ട്രെയിനില്‍ വെച്ച് പിടിവലി നടന്നെങ്കിലും സഹയാത്രികര്‍ സുഹ്യത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നു കരുതി ശ്രദ്ധിച്ചില്ല, പിന്നീട് ബോഗിയില്‍ നിന്ന് ഇറങ്ങി അടുത്ത കോച്ചില്‍ കയറാന്‍ ശ്രമിച്ച വിപിനെ ഇവര്‍ അക്രമിക്കുകയും ബാഗും മൊബൈലും തട്ടിയെടുത്ത് കടന്നു കളയുകയും ചെയ്തത്. ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ഇയാളെ റെയില്‍വെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും പിന്നീട് ഒറ്റപ്പാലം താലൂക്ക് ആസ്പപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാല്‍ സംഭവ ദിവസം ഷൊര്‍ണൂര്‍ എസ്.എം.പി ജംങ്ഷന്‍ ഭാഗത്തു നിന്നും നടന്നു വന്ന രണ്ടു പേര്‍ കാര്‍ വിളച്ച് കൊച്ചിയിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ഈ കാര്‍ തൃശ്ശൂരില്‍ വെച്ച് കേടാവുകയും അവിടെ നിന്ന് വേറെ കാര്‍ പിടിച്ച് കൊച്ചിയിലേക് പോവുകയുമായിരുന്നു.ഇവര്‍ നല്‍കിയ വിവരങ്ങളാണ് പ്രതികളെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത്.എന്നാല്‍ ഇപ്പോള്‍ പിടിയിലായ അഫ്‌സല്‍ സംഭവം നടന്ന ദിവസം അമൃത എക്പ്രസ്സില്‍ തന്നെയാണ് എറണാകുളത്തേക് പോയത്.കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേരാണ് കാറില്‍ പോയതെന്നാണ് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമാകുന്നത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.