Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അവധിക്കാലം മലമ്പുഴയില്‍ തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 09:56 pm IST
in Palakkad

മലമ്പുഴ: അവധിക്കാലം തുടങ്ങിയതോടെ അണക്കെട്ടുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണല്‍ത്തില്‍ വര്‍ധനവ് ഉണ്ടായെങ്കിലും ആശങ്കയോടെ നാട്ടുകാരും ഉദ്യോഗസ്ഥരും. പല അണകെട്ടുകളിലും സുരക്ഷാ മുന്നറിയിപ്പ് ഇല്ല.

മുന്നറിയിപ്പ് ഉള്ള സ്ഥലങ്ങളില്‍ അത് അവഗണിച്ച് വെള്ളത്തില്‍ ഇറങ്ങുന്നത് പതിവാണ്.ഇത് വന്‍ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ആശങ്കയിലാണ്, ചില ദുരന്തങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കുമ്പോള്‍ മറ്റു ചിലത് അശ്രദ്ധ കൊണ്ട് ഉണ്ടാകുന്നതാണ്.

ഇനിയുള്ള അവധി ദിവസങ്ങളെ ഭയപ്പെടണമെന്നാണു അഗ്നിശമനസേനയുടെ മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. വിനോദസഞ്ചാരത്തിനെത്തുന്നവര്‍ അപരിചിതങ്ങളായ കടവുകളിലും ഡാമുകളിലും ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മലമ്പുഴ, വാളയാര്‍ ഡാമുകളിലും കമ്പാലത്തറ, വെങ്കലക്കയം ഏരികളിലും വിദ്യാര്‍ത്ഥികളടക്കം ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഈ ജലാശയങ്ങളിലെല്ലാം ചെളി അടിഞ്ഞു കിടക്കുകയാണ്.

ചെളി നീക്കം ചെയ്യുകയെന്നത് ഉടനടി പ്രായോഗികമല്ല. അനുമതിയില്ലാതെ ഡാമുകളിലേക്കിറങ്ങരുത്.ചെളിയില്‍ കുടുങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും ആഴങ്ങളിലേക്കു താഴും. മദ്യപിച്ച് ഡാമിലിറങ്ങി പലരും അപകടം ക്ഷണിച്ചു വരുത്തുകയാണ്. ജില്ലയില്‍ ഡാമുകള്‍ കേന്ദ്രീകരിച്ചുണ്ടായ മുങ്ങിമരണങ്ങളില്‍ മദ്യം പ്രധാന വില്ലനാണെന്ന് പൊലീസും അഗ്നിശമനസേനയും പറയുന്നു. വെള്ളം വറ്റിയ ഡാമിലൂടെ വാഹനമോടിക്കുന്നതും ചെളിയലില്‍ കുടുങ്ങുന്നതും മലമ്പുഴ ഡാമില്‍ നിത്യസംഭവമാണ്.

വാളയാര്‍ ഡാമില്‍ അപകടങ്ങള്‍ പെരുകിയപ്പോള്‍ പരിസരവാസികള്‍ തന്നെ സന്ദര്‍ശകര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയത് ഏറെ ഫലപ്രദമായിരുന്നു.

അപരിചിതരെത്തിയാല്‍ നാട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കും. സന്ദര്‍ശകര്‍ നിലതെറ്റിയ അവസ്ഥയിലാണ് എത്തുന്നതെങ്കിലും അപ്പോള്‍ തന്നെ പറഞ്ഞയക്കും. ഇതിനുശേഷം അപകടങ്ങള്‍ ഏറെ കുറഞ്ഞിരുന്നു. ഡാം പരിസരങ്ങളില്‍ പ്രദേശവാസികളുടെ ഇത്തരമൊരു കൂട്ടായ്‌മ ഫലപ്രദമാകുമെന്ന് അധികൃതര്‍ പറയുന്നു. മലമ്പുഴ ഡാമില്‍ ടൂറിസം പൊലീസിന്റെ സേവനം ലഭ്യമാണെങ്കിലും ഇതര ഡാമുകളില്‍ ഇത്തരമൊരു സംവിധാനം ഇല്ല.

അതിനുള്ള ആള്‍ബലവും പൊലീസ് സേനയ്‌ക്കില്ല. സഞ്ചാരികള്‍ കൂടുതലായി ഇറങ്ങുന്ന പ്രദേശങ്ങളില്‍ അവധി ദിവസങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കണമെന്ന് ഉത്തരവ് പാലിക്കപ്പെടുന്നില്ല. കല്‍പാത്തിപ്പുഴയില്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.