Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചരക്ക് ലോറികള്‍ അമിത കൂലി ഈടാക്കുന്നുവെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 09:33 pm IST
in Kottayam

കോട്ടയം: വിവിധ ചാര്‍ജ്ജ് വര്‍ദ്ധനകള്‍ കൊണ്ട് ഗതികേടിലായ ടൈല്‍സ്, സാനിട്ടറി വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ചരക്ക് ലോറി ഉടമകളുടെ നീക്കം.

ചരക്ക് ലോറികളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം 5000 രൂപയില്‍ നിന്ന് 12,000 രൂപയായി വര്‍ദ്ധിപ്പിച്ചുവെന്ന കാരണം പറഞ്ഞാണ് പ്രാദേശിക ചരക്ക് ലോറി ഉടമകള്‍ ട്രിപ്പ് ഒന്നിന് 1000 രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഭീഷണപ്പെടുത്തി പണം വാങ്ങുന്നത്. ചരക്കുമായി വരുന്ന ലോറികള്‍ ചരക്കിറക്കിയ ശേഷം കടയ്‌ക്ക്മുന്നില്‍ നിര്‍ത്തിയിട്ട് വഴി തടഞ്ഞാണ് ഭീഷണിപ്പെടുത്തല്‍. പണം നല്‍കിയില്ലെങ്കില്‍ ലോറി ഡ്രൈവര്‍മാര്‍ അസഭ്യം പറഞ്ഞും പണം വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.

ലോറി ഉടമകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി എന്നവകാശപ്പെട്ട് ഡ്രൈവര്‍മാരുടെ കൈയില്‍ കൊടുത്തു വിടുന്ന പേ സഌപ്പിലാണ് ട്രാന്‍സ്‌പോര്‍ട്ട് തുകക്ക് പുറമെ 1000 രൂപ കൂടി എഴുതിച്ചേര്‍ക്കുന്നത്. ഈ പേസഌപ്പ് യാതൊരു നിയമ സാധുതയുമില്ല. ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ്ജ് കൂട്ടിയതായി അറിയിപ്പ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

ലോറി കൂലി വര്‍ദ്ധിപ്പിക്കുന്നത് ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ വര്‍ദ്ധനയുടെ പേരിലാണ്. 20 മുതല്‍ 25 ടണ്‍ വരെ കയറുന്ന ലോറികള്‍ക്ക് ആനുപാതികമായി 5000 മുതല്‍ 12,000 വരെയാണ് പ്രീമിയത്തിന്റെ വര്‍ദ്ധനവ്.ഈ വര്‍ദ്ധനവ് വച്ച് കണക്ക് കൂട്ടിയാല്‍ 365 ദിവസം 250 ലോഡ് ഓടിയാല്‍ 12,500 രൂപ ഭാഗിച്ചാല്‍പോലും ലോഡൊന്നിന് 48 രൂപ വര്‍ദ്ധിപ്പിക്കേണ്ടതിനു പകരമാണ് 1000 രൂപ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ലോറി സമരം വന്നപ്പോള്‍ ചരക്ക് നീക്കം ചെയ്യാന്‍ കഴിയാതെ തുറമുഖത്ത് കെട്ടിക്കിടന്നതിനാല്‍ 750 രൂപ മുതല്‍ 5000 രൂപ വരെ ലോറി ഉടമകള്‍ തുറമുഖത്ത് അടക്കേണ്ടതുണ്ട്. ഈ തുക വ്യാപാരികളില്‍ നിന്നും ഈടാക്കാനുള്ള ശ്രമമാണ് ലോറി ഉടമകള്‍ നടത്തുന്നുവെന്നാണ് ആക്ഷേപം.അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍നിന്നും സാധനങ്ങള്‍ എടുത്താല്‍ അത് കടകളിലെത്തിച്ചു തരുന്നതിന്റെ ഉത്തരവാദിത്തം കമ്പനിക്കായിരുന്നു.രണ്ടു വര്‍ഷമായി ഈ രീതിക്ക് മാറ്റം വന്നു.മെറ്റീരിയല്‍ തുറമുഖം വരെ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തമേ കമ്പനിക്കുള്ളു.അവിടെ നിന്നും കടകളിലെത്തിക്കുന്നത് ചരക്ക് ലോറി ഉടമകളാണ്.

ഗുജറാത്തില്‍ നിന്നും കേരളത്തിലേക്ക് കപ്പല്‍മാര്‍ഗ്ഗം കൊണ്ടുവരുന്ന ടൈല്‍സ്,സാനിട്ടറി ഉല്‍പ്പന്നങ്ങളുടെ കൊച്ചി തുറമുഖം വരെയുള്ള പ്രൈവറ്റ് ചാര്‍ജ്ജ് യാതൊരു അറിപ്പുമില്ലാതെ 50000 രൂപയില്‍ നിന്ന് 60000മായി വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് ലോറി ഉടമകളുടെ പണം പിരിവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.