Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്രീപാര്‍ക്ക്-മരക്കൂട്ടങ്ങളുടെ ഏകാന്തത

Janmabhumi Online by Janmabhumi Online
Apr 8, 2017, 03:27 pm IST
in Environment
FacebookTwitterWhatsAppTelegramLinkedinEmail

അതെ, ഇങ്ങനേയും ഒരു പാര്‍ക്ക്. വൃക്ഷങ്ങള്‍ മാത്രമുള്ള, തണലും തണുപ്പുമുള്ള തികച്ചും പ്രകൃതി ദത്തമായ ഒരു ഉദ്യാനം. പറഞ്ഞു പറഞ്ഞ് അങ്ങനെ ഒരു പേരും കിട്ടി.,ട്രീ പാര്‍ക്ക്. വിവിധ ഗണത്തില്‍പെട്ട അറുപതോളം മരങ്ങള്‍. എല്ലാം തണുപ്പില്‍ വളരുന്നവ. പാര്‍ക്കിന്റെ ഒരു വശത്ത് കിതച്ചും കുതിച്ചും പാഞ്ഞുപോകുന്ന ഊട്ടി ട്രയിന്‍. ചിലപ്പോള്‍ ട്രീ പാര്‍ക്കിന്റെ നിശബ്ദതയുടെ മാറു പിളര്‍ന്ന് ട്രയില്‍ കടന്നുപോകും. മറ്റൊരു വശത്ത് ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന മാന്‍പാര്‍ക്കാണ്. വശ്യ സുന്ദരിയായ നീലഗിരിയോട് എന്തുകൊണ്ടും കൂടുതല്‍ നിശബ്ദ പ്രണയം തോന്നിക്കാന്‍ ഈ മരക്കൂട്ടങ്ങള്‍ക്കാവും.

മനുഷ്യ ചൂഷണത്തിന്റെ കോടാലി ഇന്നുവരെ ഏല്‍ക്കാത്ത ഇവിടം സംരക്ഷിക്കുന്നത് സ്ത്രീകള്‍ മാത്രമടങ്ങിയ സംഘമാണ്. റിയല്‍ എസ്‌റ്റേറ്റു മാഫിയ തലങ്ങും വിലങ്ങും കള്ളക്കണ്ണിട്ടു നോക്കി പായുമ്പോഴും ഈ മരക്കൂട്ടങ്ങളുടെ സ്വര്‍ഗത്തിന് ഒരു പോറലുപോലും ഏല്‍ക്കുന്നില്ല. ഏതെങ്കിലും വിധത്തില്‍ ഇതു സ്വന്തമാക്കണമെന്നു വിചാരിക്കുന്നവരുണ്ടാകാം. അവര്‍ക്കും എന്തുകൊണ്ടോ ഈ ട്രീ പാര്‍ക്കിനെ അതിന്റെ പാട്ടിനു വിട്ടുപോകാനാണ് തോന്നുന്നത്. ഇതെത്രകാലം മുന്നോട്ടു പോകുമെന്നറിയില്ല. പോകുന്നിടത്തോളം പോകട്ടേയെന്ന് എല്ലാവരും വിചാരിക്കുന്നു.

അധികമാരാലും അറിയപ്പെടാത്ത ഈ പാര്‍ക്ക് അറിഞ്ഞറിഞ്ഞു വരികയാണ്. അങ്ങനെ അറിഞ്ഞും കണ്ടും കേട്ടും വരുന്നവര്‍ ഈ മരക്കൂട്ടങ്ങള്‍ക്കിടയില്‍ സമയം ചെലവഴിക്കാതെ പോകില്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും അവരുടെ ഇണക്കവും പിണക്കവും പരാതിയും പരിഭവവുമൊക്കെ പങ്കുവെച്ചു പിരിയാം. പ്രണയികള്‍ ഇവിടത്തെ സുഖകരമായ അന്തരീക്ഷത്തില്‍ സ്വയം മറന്നിരിക്കുന്നതു കണ്ടിട്ടുണ്ട്. വളരെ കൃത്യതയോടെ പരിപാലിക്കുന്ന ഇവിടം പരിസര വാസികളുടെ വിവാഹ ഷൂട്ടിങ്ങിനും ലൊക്കേഷനാകാറുണ്ട്. പ്രവേശനം ഇപ്പോള്‍ ടിക്കറ്റില്ലാതെയാണ്. സെന്റ്തോമസ് ചര്‍ച്ച് റോഡിലൂടെ ഒരു കിലോമീറ്റര്‍ പോയാല്‍ ഇവിടെ എത്താം. ടൂറിസ്റ്റുകള്‍ അറിയാത്ത ഇത്തരം സ്ഥലങ്ങള്‍ നീലഗിരിയില്‍ ഒത്തിരി ഒളിച്ചിരിപ്പുണ്ട്.

വരുന്നവര്‍ വെറുതെ നഗരം ചുറ്റി ഇതാണ് ഊട്ടിയെന്നും പറഞ്ഞുപോകും. അല്ലാതെ പുതുപുതു ഇടങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു നേരം. കാഴ്ചയും അറിവും അകത്താണ്. തോടാ എന്ന കാട്ടുവാസി വര്‍ഗത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍. ബഡുക എന്ന ഊട്ടിക്ക് സ്വന്തക്കാരായ മനുഷ്യരുടെ അമ്മന്‍ പണ്ഡിക. അവരുടെ ഇതുവരെ ത്യജിക്കാത്ത ജീവിത മൂലങ്ങള്‍. പിന്നെ പച്ചക്കറിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും. അങ്ങനെ ഊട്ടി ശരിക്കും കാണാന്‍ ഗ്രാമങ്ങളിലേക്കു തന്നെ പോകണം.

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

Kerala

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടടതിയുടെ പരിഗണയിലെന്നും വി സി

ടി.ജി. വേലായുധന്‍ നായര്‍,  ടി.ജി. ബാലകൃഷ്ണന്‍ നായര്‍
Varadyam

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മയ്‌ക്ക്

Varadyam

അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിലെ കരണത്തടി

Varadyam

കവിത: ഭാരത മക്കള്‍

പുതിയ വാര്‍ത്തകള്‍

വായന: വിരഹത്തിന്റെ ‘അരുണിമ’

കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്, ഇളക്കി മാറ്റി പൊലീസ്

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies