Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലയില്‍ രണ്ടിടങ്ങളില്‍ മോഷണം; 8 പവനോളം സ്വര്‍ണ്ണം കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 09:28 pm IST
in Idukki

തൊടുപുഴ/മൂന്നാര്‍: ജില്ലയില്‍ രണ്ടിടങ്ങളിലായി ഉണ്ടായ മോഷണങ്ങളില്‍ 8 പവനോളം സ്വര്‍ണ്ണവും 11,000 രൂപയും കവര്‍ന്നു. തൊടുപുഴ കീരികോടും, മൂന്നാര്‍ കോളനിയിലുമാണ് വീടുകളില്‍ മോഷണം നടന്നത്. ഇരു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. കീരികോട് വീട്ടില്‍ ആളുണ്ടായിരുന്നിട്ടും രാത്രിയിലെത്തിയ കള്ളന്‍ മോഷണം നടത്തിയെങ്കിലും മൂന്നാറില്‍ ആളില്ലാത്തത് തരമാക്കിയാണ് മോഷണം നടന്നത്.

ആദ്യകേസില്‍ മുതലിയാര്‍മഠത്തിന് സമീപം കീരികോട് വീട്ടില്‍ നിന്നും ആറ് പവന്‍ സ്വര്‍ണവും 11000 രൂപയുമാണ് നഷ്ടപ്പട്ടത്. ഫ്രണ്ട്‌സ് നഗര്‍ കോളനി ആനത്താരയ്‌ക്കല്‍ എ.വി.തോമസിന്റെ വീട്ടി മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും, പണം സൂക്ഷിച്ചിരുന്ന പേഴ്‌സുകളുമാണ് നഷ്ടപ്പെട്ടത്. പേഴ്‌സിലുണ്ടായിരുന്ന തോമസിന്റെ ഭാര്യയുടേയും തിരിച്ചറിയല്‍ കാര്‍ഡുകളും രണ്ട് എ.ടി.എം കാര്‍ഡും നഷ്ടപ്പെട്ടിട്ടുണ്ട്. അലമാര പൂട്ടിയിി

രുന്നില്ല.

തോമസിനോപ്പം ഭാര്യ അഷിത, മക്കളായ ജിയ അഷ്‌ന(10), ജോഹാന്‍(3), അഷിതയുടെ മാതാപിതാക്കളായ തങ്കപ്പന്‍, റെയിച്ചല്‍ ജോര്‍ജ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി 11 മണിയോടെയാണ് ഇവര്‍ ഉറങ്ങാന്‍ കിടക്കുന്നത്. നല്ല ഉറക്കത്തിലായതിനാല്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നത് വരെ കള്ളന്‍ കയറിയത് വീട്ടിലുള്ളവര്‍ ആരും അറിഞ്ഞിരുന്നില്ല.

പുറക് വശത്തെ ജനല്‍ അടയ്‌ക്കാത്തതിനാല്‍ ഇതിന് സമീപത്തായുള്ള വാതിലിന്റെ ഓടാമ്പല്‍ മാറ്റിയാണ് കള്ളന്‍ അകത്ത് കയറിയത്. എന്നാല്‍ ഇവിടെ നിന്ന് സ്വീകരണ മുറിയിലേക്ക് കയറുന്ന വാതിലും പൂട്ടിയിരിക്കുകയായിരുന്നു. സ്വീകരണ മുറിയിലെയും തുറന്ന് കിടന്ന ജനലിലൂടെ ഈ വാതിലിന്റെ ഓടാമ്പലും തുറന്നാണ് കള്ളന്‍ കിടപ്പ് മുറിയിലെത്തി മോഷണം നടത്തിയത്.

രാവിലെ ആറ് മണിക്ക് വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ പുറകിലെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടു. സശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവ അറിഞ്ഞപ്പോള്‍ തന്നെ തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും പോലീസെത്തി പരിശോധിക്കുകയും ചെയ്തു. ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തിയിരുന്നു. മണംപിടിച്ച് പോലീസ് നായ സമീപത്തെ വീടുകളുടെ പിന്‍വശത്തുകൂടി 100 മീറ്ററോളം ഓടി. ഇന്ന് വിരലടയാള

വിദഗ്ധര്‍ വീട്ടിലെത്തും.

രണ്ടാമത്തെ കേസില്‍ മൂന്നാര്‍ കോളനി നിവാസി രതീഷ് ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 പവനോളം സ്വര്‍ണ്ണവും വെള്ളി കൊലുസുമാണ് മോഷണം പോയത്. വൈകിട്ട് 5 മണിയോടെ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മടങ്ങിയെത്തിയപ്പോളാണ് മോഷണം നടന്ന വിവരം അറിയുന്നത്.

മുന്നിലെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ ഉള്ളില്‍ കയറിയത്. അലമാരയുടെ താക്കോലും ഇവിടെ തന്നെ സൂക്ഷിച്ചിരുന്നു. മൂന്നാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഇതിന് മുമ്പും മേഖലയില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. വിരളടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. എസ്‌ഐ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. ഇരു സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

Entertainment

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

Bollywood

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

New Release

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

News

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

പുതിയ വാര്‍ത്തകള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.