Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വേനല്‍ച്ചൂടില്‍ വരണ്ടുണങ്ങി മലയോരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2017, 07:45 pm IST
in Kannur

മനു ചെറുപുഴ

ചെറുപുഴ: വേനല്‍ കടുത്തതോടെ മലയോര പഞ്ചായത്തുകളായ ചെറുപുഴ, പെരിങ്ങോം വയക്കര, എരമം കൂറ്റൂരുര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ കടുത്ത വരള്‍ച്ചയിലേക്ക്. കിണറുകളും കുളങ്ങളും തോടുകളും വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. മേഖലയിലെ പ്രധാന ജലസ്രോതസ്സായ കാര്യങ്കോട് പുഴയിലെ നീരൊഴുക്ക് പൂര്‍ണമായി നിലച്ചു. ചെറുപുഴ പഞ്ചായത്തിലെ കോറാളി, തിരുമേനി, പരുത്തിക്കല്ല്, പാറോത്തുംനീര്‍, ചൂരപ്പടവ്, കൊട്ടത്തലച്ചി, തട്ടുമ്മല്‍, പെരിങ്ങോം വയക്കരയിലെ മടക്കാംപൊയില്‍, കരക്കാട്, പെരിന്തട്ട, എരമം കൂറ്റൂരിലെ കക്കറ, കായപ്പൊയില്‍, പുറവട്ടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചിലയിടങ്ങളില്‍ കിലോമീറ്ററുകളോളം തലച്ചുമടായാണ് കുടിവെള്ളമെത്തിക്കുന്നത്.

മലയോരത്തെ പ്രധാന തോടുകളായ തിരുമേനി, പാക്കഞ്ഞിക്കാട് ,മഞ്ഞക്കാട് തോടുകള്‍ വറ്റിവരണ്ടു. തോടുകള്‍ വറ്റിയതോടെ കുഴികള്‍ കുഴിച്ച് വെള്ളം ശേഖരിച്ചാണ് ജനങ്ങള്‍ ക്ഷാമം പരിഹരിക്കുന്നത്. ജലസംഭരണത്തിനായി നിര്‍മ്മിച്ച തടയണകളും വറ്റി. ചിലവ സംരക്ഷണമില്ലാത്തതിനാല്‍ നേരത്തെ തന്നെ നാശത്തിലാണ്. ജലസ്രേതസ്സുകള്‍ വറ്റിയതോടെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് കര്‍ഷകരും കഷ്ടപ്പെടുകയാണ്.

വരണ്ടുണങ്ങി കാര്‍ഷിക മേഖലയും…

ചൂട് കടുത്തതോടെ കാര്‍ഷിക മഖലയും വരണ്ടുണങ്ങുന്നു. ജലദൗര്‍ലഭ്യം മൂലം കൃഷികള്‍ കരിഞ്ഞുണങ്ങുന്നു. കര്‍ഷകരുടെ പ്രതീക്ഷയായ ജാതി, കുരുമുളക്, കമുക് മുതലായ കൃഷികള്‍ നാശത്തെ നേരിടുകയാണ്. തെങ്ങിന്റെ ഓലവീഴുന്ന ദ്രുതവാട്ടവും വ്യാപകമാണ്. റബ്ബര്‍ മരങ്ങളുടെ ഇലയ്‌ക്ക് മഞ്ഞപ്പ് വന്ന് കൊഴിഞ്ഞു പോകുന്നതോടെ റബ്ബര്‍ കര്‍ഷകരും ആശങ്കയിലാണ്. പുഴയോരത്ത് പച്ചക്കറി കൃഷിയിറക്കിയവരില്‍ പലരും നനയക്കാന്‍ വെള്ളമില്ലാതായതോടെ കൃഷി ഉപേക്ഷിച്ച മട്ടാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ജലസേചനത്തിന് വഴി തേടുന്ന നാളികേര കര്‍ഷകരും ആശങ്കയിലാണ്.

വരണ്ടുണങ്ങി തടയണകളും

മലയോര ജനത കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നതിനിടെ കര്‍ഷകരെയും ദുരിതത്തിലാക്കി തടയണകളും വറ്റിത്തുടങ്ങി. ചെറുപുഴ പഞ്ചായത്തില്‍ ഏറ്റവുമധികം വെള്ളം സംഭരിച്ചിരുന്ന പ്രാപ്പൊയില്‍ – മുളപ്ര തടയണയും ഉമയംചാല്‍ തടയണയും പൂര്‍ണമായും വറ്റി. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച തടയണകളില്‍ വെള്ളമില്ലാതായതോടെ ജലസേചനത്തിന് മാര്‍ഗ്ഗമില്ലാതെ കര്‍ഷകരും വലയുകയാണ്. തടയണകള്‍ വറ്റിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് കുത്തനെ താഴ്ന്നു. വരള്‍ച്ച മുന്നില്‍ കണ്ട് പുഴയോരങ്ങളില്‍പ്പോലും വ്യാപകമായി കുഴല്‍ കിണറുകള്‍ കുഴിച്ചതാണ് തടയണകള്‍ക്കും വിനയായതെന്ന് കര്‍ഷകര്‍ പറയുന്നു. കാര്യങ്കോട് പുഴയില്‍ ചെറുപുഴ കമ്പിപ്പാലത്തിന് സമീപം നിര്‍മ്മിച്ച തടയണയിലും തിരുമേനി പുഴയിലെ പാണ്ടിക്കടവ് തടയണയിലുമാണ് ഇപ്പോള്‍ വെള്ളമുള്ളത്. പക്ഷേ രണ്ട് തടയണകളും ചെറുപുഴ ടൗണിനും പരിസരങ്ങളിലും ഉള്ളവര്‍ക്കേ പ്രയോജനപ്പെടുന്നുളളൂ. പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ നടത്തിയ ജലനിധി പദ്ധതികള്‍ പലതും വേനല്‍ക്കാലത്ത് പ്രയോജനപ്പെടാത്ത സ്ഥിതിയാണ്. പുഴയില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും രാത്രി കാലത്ത് ജലമൂറ്റുന്നത് വ്യാപകമാണെന്നും പരാതിയുണ്ട്.

കടുത്ത ചൂടില്‍ ഭീക്ഷണിയായി തീയും

ചൂട് കടുത്തതോടെ മലയോര മേഖലയില്‍ തീപിടുത്തവും വ്യാപകമായി. പെരിങ്ങോം വയക്കര, ചെറുപുഴ, എരമം കുറ്റൂര്‍ പഞ്ചായത്തുകളിലാണ് തീ പിടുത്തം വ്യാപകമായിരിക്കുന്നത് . കടുത്ത ചൂടില്‍ പുല്ലുകളും കാടുകളും ഉണങ്ങിക്കരിഞ്ഞതോടെയാണ് തീ പിടുത്തം വ്യാപകമായത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ ഏക്കറുകണക്കിന് കൃഷിഭൂമിയാണ് കത്തി നശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

പുതിയ വാര്‍ത്തകള്‍

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.