Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നടുവില്‍ മേഖലയില്‍ സിപിഎം സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:09 pm IST
in Kannur

നടുവില്‍: നടുവില്‍ മേഖലയില്‍ സിപിഎം സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നതായി ആരോപണം. സംഘപരിവാര്‍ സംഘടനകള്‍ക്ക് ഏറെ സ്വാധീനമുള്ള മേഖകളിലൊന്നാണ് നടുവില്‍. ഇത്തരം മേഖലകളില്‍ സംഘര്‍ഷമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശാനുസരണമാണ് ഈ മേഖലകളില്‍ സിപിഎം സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നത്. കഞ്ചാവ്, മദ്യവില്‍പ്പന സംഘത്തില്‍പ്പെട്ട ഒരുപറ്റം യുവാക്കളാണ് ഈ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്. ഇവര്‍ക്ക് സിപിഎം പ്രാദേശിക നേതൃത്വം പിന്തുണ നല്‍കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരിലും അതൃപ്തിയുളവാക്കിയിട്ടുണ്ട്. നേരത്തെ ഈ മേഖലയില്‍ കോണ്‍ഗ്രസ്സ്-സിപിഎം സംഘര്‍ഷം ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ചില മേഖലകളില്‍ ലീഗിന്റെ പ്രവര്‍ത്തനം ശക്തമായതോടെ പിന്നീട് സിപിഎം-ലീഗ് സംഘര്‍ഷം ഉടലെടുത്തു തുടങ്ങി. 94 മുതല്‍ സംഘപരിവാര്‍ സംഘടനകളുമായും സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. നടുവില്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളിലും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം സജീവമാണ്. കുടിയേറ്റ മേഖലകളായ കണ്ണാടിപ്പാറ, മാമ്പള്ളം, അരങ്ങ്, കൊട്ടച്ചോല, പുലിക്കുരുമ്പ, മണ്ഡളം, കുടിയാന്മല തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാം നിരവധി സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ സംഘടനകളില്‍ ഒഴുകിയെത്തിയതോടെ സിപിഎമ്മിന്റെ അടിത്തറ ഇളകാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ സംഘര്‍ഷത്തിന് പ്രധാന കാരണം. ഒരുപറ്റം യുവാക്കളാണ് ഈ മേഖലയില്‍ സംഘര്‍ഷത്തിന് വഴിവെക്കുന്നത്. ഇവര്‍ക്ക് നേതൃത്വം ഒത്താശ ചെയ്തുകൊടുക്കുകയാണ്. സംഘര്‍ഷമുണ്ടാക്കി വ്യാജ പ്രചാരണം നടത്തി രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇവര്‍ പലപ്പോഴും നടത്തിവരാറുള്ളത്. കഴിഞ്ഞ ദിവസം നടുവില്‍ എലവഞ്ചേരി മുത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ കണ്ണാടിപ്പാറയിലെ പ്രജീഷിനെ ഒരുസംഘം സിപിഎമ്മുകാര്‍ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഓടിരക്ഷപ്പെടാന്‍ സാധിച്ചതിനാലാണ് ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഈ സംഭവത്തിലെ പ്രതികളെ നാട്ടുകാര്‍ പിടികൂടിയിരുന്നു. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎമ്മുകാരെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന വ്യാജ പ്രചാരണം നടത്തി ഈ മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിച്ചത്. ഈ കേസില്‍ സാക്ഷി പറയാനായി ഇന്നലെ കുടിയാന്മല പോലീസ് സ്റ്റേഷനില്‍ പോയി മടങ്ങുകയായിരുന്ന നടുവില്‍ സ്റ്റേഡിയത്തിന് സമീപത്തെ ഓട്ടോത്തൊഴിലാളി കോട്ടമാലി അമലിനെ സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ഇയാള്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടിയാന്മല പോലീസ് അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

സിപിഎം നേതാക്കളുടെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണ് പോലീസ്. അതുകൊണ്ടുതന്നെ സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നത് പോലീസ് പതിവാക്കിയിരിക്കുകയാണ്. പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടിയുണ്ടായാല്‍ നടുവില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ ഒരു പരിധിവരെ പരിഹാരമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.