Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പടിഞ്ഞാറേക്കരയില്‍ സിപിഎം നരനായാട്ട് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 01:54 pm IST
in Malappuram

തിരൂര്‍: ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പടിഞ്ഞാറേക്കരയില്‍ സിപിഎമ്മിന്റെ നരനായാട്ട്. നടന്നുപോകുന്നവരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോലും പോകാനാകുന്നില്ല. പുറത്തൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കോമരത്ത് ഷജീഷ്(32)നെ ഇന്നലെ തടഞ്ഞുനിര്‍ത്തി സിപിഎമ്മുകാര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. പടിഞ്ഞാറേക്കരയില്‍ നിന്ന് തിരൂരിലേക്ക് വരുമ്പോഴായിരുന്നു സംഭവം. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഷജീഷിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി ലോക്കല്‍ സെക്രട്ടറി കെ.വി.മുണ്ട് ഹനീഫയുടെ വീട്ടില്‍ നടന്ന രഹസ്യയോഗത്തിലാണ് ഷജീഷിനെതിരെ നടന്ന അക്രമണം ആസൂത്രണം ചെയ്തത്. അക്രമണങ്ങള്‍ നടക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ സാന്നിധ്യം ഇതിനുദാഹരണമാണ്.

ഈ ആഴ്ചയിലെ നാലാമത്തെ അക്രമണമാണ് പടിഞ്ഞാറേക്കരയില്‍ നടക്കുന്നത്. അക്രമിക്കപ്പെടുന്നവരുടെ ഫോണുകള്‍ സ്ഥിരമായി സിപിഎമ്മുകാര്‍ തട്ടിയെടുക്കുന്നത് പതിവാണ്. ഡിവൈഎഫ്‌ഐ ഏരിയ ചുമതലയുള്ള ജാഫറിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും മുഴുവന്‍ പ്രതികളെയും തനിക്കറിയാമെന്നും ഷജീഷ് പോലീസിനോട് പറഞ്ഞു. ചക്കിട്ടപറമ്പില്‍ ഷിഹാബുദ്ദീന്‍, പള്ളിത്താഴത്ത് സലീം തുടങ്ങിയവരും അക്രമിസംഘത്തിലുണ്ടായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിച്ച് തീരദേശ മേഖലയില്‍ വര്‍ഗ്ഗീയ കലാപത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് കാലമേറെയായി. കടലിനോടു ചേര്‍ന്നുള്ള തുരുത്താണ് പടിഞ്ഞാറേക്കര ഗ്രാമം. ഇവിടെ മാറാട് മോഡല്‍ കലാപമാണ് സിപിഎം ലക്ഷ്യമിടുന്നത്. പിഞ്ചുകുഞ്ഞിനെ കാലില്‍തൂക്കി റോഡിലെറിഞ്ഞത് വിവാദമായിരുന്നു. കുട്ടിയെ നിലത്തെറിയുന്നതിനു മുമ്പ് രണ്ടു പെണ്‍കുട്ടികളും ആക്രമിക്കപ്പെട്ടിരുന്നു. അതിന്റെ തലേ ദിവസം ഗിരി, ദിനേശന്‍ എന്നീ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു.

കള്ളനോട്ടു കടത്തുകാരുടെയും, കുഴല്‍പ്പണക്കാരുടെയും വിഹാര രംഗമായ തിരൂര്‍ മേഖലയില്‍ നിന്നും ആറ് കിലോമീറ്റര്‍ നീളത്തില്‍ മുസ്ലീം ഭൂരിപക്ഷ മേഖലയുടെ ഉള്ളിലുള്ള ഈ ചെറുഗ്രാമത്തില്‍ ദിവസവും പ്രശ്‌നങ്ങളാണ്. പടിഞ്ഞാറേക്കരയിലെ ഹിന്ദുക്കളില്‍ കൂടുതലും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍ 90 ശതമാനവും ബിജെപി പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. ഇവരെ പോലീസിലെ ഒരു വിഭാഗവും, ഇസ്ലാമിക് തീവ്രവാദികളും നിരന്തരം വേട്ടയാടുകയാണ്. ഇതിന് എല്ലാ പിന്തുണയും നല്‍കി സഹായിക്കുന്നത് സിപിഎമ്മാണ്.

പ്രതികരണശേഷിയുള്ള യുവാക്കളെയെല്ലാം അടിച്ചമര്‍ത്തുന്ന സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബാബുവിനെ സമീപകാലത്താണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാരകമായി പരിക്കേറ്റ ബാബു ഇപ്പോഴും ചികിത്സയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.