Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍ 1800 ഏക്കര്‍ കൃഷി ഉണങ്ങി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 09:36 pm IST
in Thrissur

കടുത്ത സാമ്പത്തിക

ബുദ്ധിമുട്ടില്‍ കര്‍ഷകര്‍

പുന്നയൂര്‍ക്കുളം: ബണ്ട് പൊട്ടി കൃഷി നാശം സംഭവിച്ച പടവ് പാടശേഖരങ്ങളില്‍ 350 ഏക്കറില്‍ കൃഷി ഇറക്കാന്‍ കര്‍ഷക സമിതി തീരുമാനിച്ചു. പഞ്ചായാത്ത് ഹാളില്‍ കൂടിയ അടിയന്തര യോഗത്തിലാണ് തീരുമാനം ഉണ്ടായത്.കൃഷി നാശം ഉണ്ടായ കര്‍ഷകര്‍കുള്ള നഷ്ടപരിഹാരത്തെ ചൊല്ലി യോഗത്തില്‍ തര്‍ക്കം ഉണ്ടായിരുന്നു.നിലവില്‍ ഏക്കറില്‍ 20000 രൂപയില്‍ അധികം കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടായിട്ടുണ്ട്.400 ഏക്കറിലധികം കൃഷി പൂര്‍ണ്ണമായി നശിച്ചുപോയിട്ടുണ്ടെന്ന് കര്‍ഷക സമിതി ഭാരവാഹികള്‍ പറഞ്ഞു.

പല കര്‍ഷകരും ബാങ്ക് വായ്‌പ്പ് എടുത്താണ് കൃഷി ഇറക്കിയിരുന്നത്.വീണ്ടും കൃഷി ഇറക്കാന്‍ തീരമനിച്ചെങ്കിലും വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ പല കര്‍ഷകരും പ്രതിസന്ധിയിലാണ്. മൂപ്പ് കുറഞ്ഞ വിത്താണ് ഇനി ഇറക്കുന്നത്, അതിനാല്‍ മേനികുറയുമോ എന്നും വര്‍ഷകാലത്തിന് മുന്‍പായി വിളവ് ലഭിക്കമോ എന്ന ആശങ്കയും കര്‍ഷകര്‍കര്‍ക്ക് ഉണ്ട്. വെള്ളം കയറിയ ഭാഗങ്ങളില്‍ ആരംഭിച്ച പംമ്പിംങ്ങ് കഴിഞ്ഞിട്ടില്ല.

വെള്ളം തിരികെ അടിക്കുന്നതിന്നും ചണ്ടി നീക്കം ചെയ്യുവാനും കര്‍ഷകര്‍ക്ക് വന്‍ തുകകള്‍ ഇനിയും ചെലവാകും.ഏക്കറിന് 20000 രൂപ നഷ്ട പരിഹാരം വേണമെന്ന് ആവിശ്യപെട്ട് കൃഷി വകുപ്പിന് അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിലം പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.അടിയന്തിര സാമ്പത്തിക സാഹായം വേണമെന്നാണ് കര്‍ഷകരുടെ ആവിശ്യം. പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി.ധനീപ്,കൃഷി ഓഫീസര്‍ സിന്ധു.കെ,കര്‍ഷകസമിതി പ്രസിഡണ്ട് കെ.പി ഷെക്കീര്‍,സെക്രട്ടറി ഷെക്കീര്‍ കമ്മിത്തറയില്‍, ജബ്ബാര്‍,മോഹനന്‍, എന്നിവരും നൂറോളം കര്‍ഷകരും യോഗത്തില്‍പങ്കെടുത്തു

ചിമ്മിനി വെള്ളം പ്രതീക്ഷിച്ച് കര്‍ഷകര്‍

പാവറട്ടി: പറപ്പൂരില്‍ വെള്ളം കിട്ടാത്തതു മൂലം നെല്‍കൃഷി പ്രതിസന്ധിയില്‍ 1800 ഓളം ഏക്കറിലെ നെല്‍കൃഷിയാണ് ഉണങ്ങി നശിക്കുന്നത്. സമീപ പഞ്ചായത്തുകളിലെ 600 ഏക്കറോളം വരുന്ന നെല്‍കൃഷിയും നാശഭീഷണി നേരിടുകയാണ്. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് ജില്ല കളക്ടറും സംഘവും സ്ഥലം സന്ദര്‍ശിച്ചു.

പറപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനു കീഴില്‍ വരുന്ന പാടശേഖരങ്ങളിലെ 45 മുതല്‍ 90 ദിവസം വരെ പ്രായമായ നെല്‍ചെടികളാണ് കരിഞ്ഞുണങ്ങുന്നത്. ചിമ്മിനഡാമില്‍ നിന്ന് വെള്ളം തുറന്നു വിടാത്തതു മൂലം കോള്‍ ചാലുകള്‍ വരണ്ടുണങ്ങി കിടക്കുകയാണ്. ഒരാഴ്ച കൂടി പാടശേഖങ്ങളില്‍ വെള്ളമെത്താതിരുന്നാല്‍ നെല്‍കൃഷി പൂര്‍ണമായും നശിക്കും. ചിമ്മിനിഡാമിന്റെ സ്ലൂയിസുകള്‍ ഡിസംബര്‍ മാസത്തില്‍ കെട്ടാറുള്ളതാണ്. ഇത് സമയബന്ധിതമായി ചെയ്യാതിരുന്നതാണ് വരള്‍ച്ചക്ക് കാരണമായതെന്ന് കര്‍ഷകര്‍ പറഞ്ഞു.

സ്ലൂയിസ് നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ് ചിമ്മിനിഡാം അടച്ചിട്ടത്. ഇതേ തുടര്‍ന്ന് എളവള്ളി, മുല്ലശേരി, കണ്ടാണിശ്ശേരി പഞ്ചായത്തുകളും കൃഷിനാശത്തിന്റെ വക്കിലായിരിക്കുകയാണ്.

ചിമ്മിനി ഡാം തുറക്കാത്തതിനെ തുടര്‍ന്നുണ്ടായ വ്യാപക കൃഷിനാശത്തെ കുറിച്ച് പരാതിയുയര്‍ത്തിയതിനെ തുടര്‍ന്ന് ജില്ല കളക്ടര്‍ കൗശികന്‍ മേഖല സന്ദര്‍ശിച്ചു.

ബുധനാഴ്ച രാവിലെ 6.45 ഓടെയാണ് കളക്ടറടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചത്. സ്ലൂയിസ് നിര്‍മ്മിച്ചു തീരുന്നതു വരെ ഡാം അടച്ചിടുന്നത് കൃഷിനാശത്തിലേക്ക് നയിക്കും എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 26 ന് വൈകീട്ട് ഡാം തുറന്നു വിടുമെന്ന് കളക്ടര്‍ കര്‍ഷര്‍ക്ക് ഉറപ്പു നല്‍കി.

വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും കളക്ടര്‍ ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസം കളക്ടര്‍ ചിമ്മിനി ഡാം സന്ദര്‍ശിച്ചിരുന്നു.

തടയണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്തിനാല്‍ തല്‍ക്കാലത്തേക്ക് തടയണ നിര്‍മ്മാണം നിര്‍ത്തി വെക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

നിലവില്‍ കൃഷിക്ക് തോളൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ജലം ഉപയോഗിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകള്‍ക്കും താല്‍ക്കാലിക സമാശ്വാസത്തിന് പദ്ധതി പ്രയോജനപ്പെടുത്താനാവും. എന്നാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിലവില്‍ രണ്ട് വീടുകള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.

ഈ രണ്ടു വീടുകളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ധേശം നല്‍കി.

കളക്ടര്‍ കൗശികിനൊപ്പം ഇറിഗേഷന്‍ എന്‍ജിനീയര്‍ ഇ.ഹെലന്‍,അസി.എന്‍ജിനീയര്‍ ശ്രീധരന്‍, ഓവര്‍സിയര്‍ രാധാകൃഷ്ണന്‍, ബാങ്ക് പ്രസിഡണ്ട് പി.ഒ. സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് മണാളത്ത്, ബാങ്ക് ഡയറക്ടര്‍മാരായ പി.കെ. സുഭാഷ്,പി.ഡി.ജോ്‌സ,കെ.എസ്.പ്രിയന്‍, ജോണ്‍സണ്‍ പോള്‍, കണ്‍വീനര്‍മാരായ ഇ.പി.ഫിന്റോ, ശാങ്കരന്‍ കുട്ടിനായര്‍, സൈമണ്‍ കൂടാതെ അനേകം കര്‍ഷകരും സ്ഥലം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.