Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലാശയങ്ങളില്‍ ലവണാംശം കുട്ടനാട്ടുകാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 07:23 pm IST
in Alappuzha

കുട്ടനാട്: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതിലെ അപാകത മൂലം കുട്ടനാടന്‍ മേഖലയിലെ ജലാശയങ്ങളില്‍ ലവണാംശം ക്രമാതീതമായി വര്‍ദ്ധിച്ചത് ജനജീവിതത്തെ ദുരിതത്തിലാക്കി. കൃഷിനാശം മാത്രമല്ല, രൂക്ഷമായ കൂടിവെള്ള ക്ഷാമവും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ പല ഭാഗങ്ങളിലും അനുവദനീയമായ അളവിലും ഇരട്ടിയാണ് ഉപ്പുരസമുള്ളത്. കൃഷിയുള്ള കായല്‍ നിലങ്ങളില്‍ ലവണത്വം രണ്ട് ഡെസീസിമെന്‍സില്‍ താഴെയാണ് നില്‍കേണ്ടത്. ഒന്നിന് മുകളില്‍ വന്നാല്‍ പോലും നെല്ലിന്റെ വിളവ് കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍ പുഞ്ചക്കൃഷി പുരോഗമിക്കുന്ന കായല്‍ മേഖലയില്‍ ഇത് മൂന്നിന് മുകളിലാണ് രേഖപ്പെടുത്തിയത്. പരിശോധനയില്‍ റാണി3.2, മാര്‍ത്താണ്ഡം3.1, ചിത്തിര2.2 എന്നിങ്ങനെയാണ് ലവണത്വത്തിന്റെ അളവ്. തോട്ടപ്പള്ളിയില്‍ ഇത് 4.3 ആയി ഉയര്‍ന്നിട്ടുണ്ട്. പുന്നമടയില്‍ 4.1, പള്ളാതുരുത്തി 3.3 എന്ന കണക്കാണ് കിട്ടിയത്.കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി മുന്‍വഷങ്ങളേക്കാള്‍ ജനങ്ങള്‍ വലഞ്ഞ് തുടങ്ങി.

കുടിക്കാനായി ആര്‍ഒ പ്ലാന്റുകളെയാണ് പല പ്രദേശങ്ങളിലും ജനങ്ങള്‍ ആശ്രയിക്കുന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് കൊണ്ടുവരുന്ന വെള്ളം പാചകത്തിനും മറ്റുമെടുക്കുമ്പോള്‍ മറ്റ് കാര്യങ്ങള്‍ക്കായി കായലിലെയും തോടുകളിലെയും വെള്ളമാണ് ഉപയോഗിച്ചിരുന്നത്.

കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളിലാണ് കുടിവെള്ള ദുരിതമേറയുമുള്ളത്. മറ്റിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകള്‍ നിരന്തരമായി തകരാറിലാകുന്നതാണ് ജനങ്ങളെ വലയ്‌ക്കുന്നത്. ഓരുമുട്ടകള്‍ കൃത്യമായി സ്ഥാപിച്ചിരുന്നെങ്കില്‍ ഉപ്പുവെള്ളത്തിന്റ് പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആര്‍ഒ പ്ലാന്റില്‍ നിന്നും ലഭിക്കുന്ന വെള്ളം കൊണ്ട് മാത്രം കാര്യങ്ങള്‍ നടക്കാത്ത സ്ഥിതിക്കും, കുട്ടനാട്ടില്‍ ഉപ്പുവെള്ളം കയറിയ സ്ഥിതിയും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങള്‍ തണ്ണീര്‍ത്തട പദ്ധതി വേഗത്തിലാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സ്വകാര്യ ലോബികള്‍ വാഹനസൗകര്യങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ ഈ വെള്ളം എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്ന് ഒരു വിവരവുമില്ല.

നിലവിലെ സ്ഥിതി നെല്‍ക്കൃഷിക്ക് ഭീഷണിയാണ്. കായല്‍ മേഖലയില്‍ നിലവില്‍ 45 മുതല്‍ 50 ദിവസം വരെ പ്രായമായ നെല്‍ചെടികളാണുള്ളത്. തെളിഞ്ഞ വെള്ളം ലഭിക്കാത്ത പക്ഷം ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം വിളവിനെയും ബാധിക്കും.

കതിര് വന്ന സ്ഥലങ്ങളില്‍ ലവണത്വം രണ്ട് ഡെസീസിമെന്‍സില്‍ കൂടുതലാണെങ്കില്‍ വെള്ളം കയറ്റരുതെന്നാണ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.