Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലാശയങ്ങളില്‍ ലവണാംശം കുട്ടനാട്ടുകാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 07:23 pm IST
in Alappuzha

കുട്ടനാട്: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതിലെ അപാകത മൂലം കുട്ടനാടന്‍ മേഖലയിലെ ജലാശയങ്ങളില്‍ ലവണാംശം ക്രമാതീതമായി വര്‍ദ്ധിച്ചത് ജനജീവിതത്തെ ദുരിതത്തിലാക്കി. കൃഷിനാശം മാത്രമല്ല, രൂക്ഷമായ കൂടിവെള്ള ക്ഷാമവും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ പല ഭാഗങ്ങളിലും അനുവദനീയമായ അളവിലും ഇരട്ടിയാണ് ഉപ്പുരസമുള്ളത്. കൃഷിയുള്ള കായല്‍ നിലങ്ങളില്‍ ലവണത്വം രണ്ട് ഡെസീസിമെന്‍സില്‍ താഴെയാണ് നില്‍കേണ്ടത്. ഒന്നിന് മുകളില്‍ വന്നാല്‍ പോലും നെല്ലിന്റെ വിളവ് കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍ പുഞ്ചക്കൃഷി പുരോഗമിക്കുന്ന കായല്‍ മേഖലയില്‍ ഇത് മൂന്നിന് മുകളിലാണ് രേഖപ്പെടുത്തിയത്. പരിശോധനയില്‍ റാണി3.2, മാര്‍ത്താണ്ഡം3.1, ചിത്തിര2.2 എന്നിങ്ങനെയാണ് ലവണത്വത്തിന്റെ അളവ്. തോട്ടപ്പള്ളിയില്‍ ഇത് 4.3 ആയി ഉയര്‍ന്നിട്ടുണ്ട്. പുന്നമടയില്‍ 4.1, പള്ളാതുരുത്തി 3.3 എന്ന കണക്കാണ് കിട്ടിയത്.കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി മുന്‍വഷങ്ങളേക്കാള്‍ ജനങ്ങള്‍ വലഞ്ഞ് തുടങ്ങി.

കുടിക്കാനായി ആര്‍ഒ പ്ലാന്റുകളെയാണ് പല പ്രദേശങ്ങളിലും ജനങ്ങള്‍ ആശ്രയിക്കുന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് കൊണ്ടുവരുന്ന വെള്ളം പാചകത്തിനും മറ്റുമെടുക്കുമ്പോള്‍ മറ്റ് കാര്യങ്ങള്‍ക്കായി കായലിലെയും തോടുകളിലെയും വെള്ളമാണ് ഉപയോഗിച്ചിരുന്നത്.

കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളിലാണ് കുടിവെള്ള ദുരിതമേറയുമുള്ളത്. മറ്റിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകള്‍ നിരന്തരമായി തകരാറിലാകുന്നതാണ് ജനങ്ങളെ വലയ്‌ക്കുന്നത്. ഓരുമുട്ടകള്‍ കൃത്യമായി സ്ഥാപിച്ചിരുന്നെങ്കില്‍ ഉപ്പുവെള്ളത്തിന്റ് പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആര്‍ഒ പ്ലാന്റില്‍ നിന്നും ലഭിക്കുന്ന വെള്ളം കൊണ്ട് മാത്രം കാര്യങ്ങള്‍ നടക്കാത്ത സ്ഥിതിക്കും, കുട്ടനാട്ടില്‍ ഉപ്പുവെള്ളം കയറിയ സ്ഥിതിയും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങള്‍ തണ്ണീര്‍ത്തട പദ്ധതി വേഗത്തിലാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സ്വകാര്യ ലോബികള്‍ വാഹനസൗകര്യങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ ഈ വെള്ളം എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്ന് ഒരു വിവരവുമില്ല.

നിലവിലെ സ്ഥിതി നെല്‍ക്കൃഷിക്ക് ഭീഷണിയാണ്. കായല്‍ മേഖലയില്‍ നിലവില്‍ 45 മുതല്‍ 50 ദിവസം വരെ പ്രായമായ നെല്‍ചെടികളാണുള്ളത്. തെളിഞ്ഞ വെള്ളം ലഭിക്കാത്ത പക്ഷം ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം വിളവിനെയും ബാധിക്കും.

കതിര് വന്ന സ്ഥലങ്ങളില്‍ ലവണത്വം രണ്ട് ഡെസീസിമെന്‍സില്‍ കൂടുതലാണെങ്കില്‍ വെള്ളം കയറ്റരുതെന്നാണ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.