Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലാശയങ്ങളില്‍ ലവണാംശം കുട്ടനാട്ടുകാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 07:23 pm IST
inAlappuzha

കുട്ടനാട്: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതിലെ അപാകത മൂലം കുട്ടനാടന്‍ മേഖലയിലെ ജലാശയങ്ങളില്‍ ലവണാംശം ക്രമാതീതമായി വര്‍ദ്ധിച്ചത് ജനജീവിതത്തെ ദുരിതത്തിലാക്കി. കൃഷിനാശം മാത്രമല്ല, രൂക്ഷമായ കൂടിവെള്ള ക്ഷാമവും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ പല ഭാഗങ്ങളിലും അനുവദനീയമായ അളവിലും ഇരട്ടിയാണ് ഉപ്പുരസമുള്ളത്. കൃഷിയുള്ള കായല്‍ നിലങ്ങളില്‍ ലവണത്വം രണ്ട് ഡെസീസിമെന്‍സില്‍ താഴെയാണ് നില്‍കേണ്ടത്. ഒന്നിന് മുകളില്‍ വന്നാല്‍ പോലും നെല്ലിന്റെ വിളവ് കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍ പുഞ്ചക്കൃഷി പുരോഗമിക്കുന്ന കായല്‍ മേഖലയില്‍ ഇത് മൂന്നിന് മുകളിലാണ് രേഖപ്പെടുത്തിയത്. പരിശോധനയില്‍ റാണി3.2, മാര്‍ത്താണ്ഡം3.1, ചിത്തിര2.2 എന്നിങ്ങനെയാണ് ലവണത്വത്തിന്റെ അളവ്. തോട്ടപ്പള്ളിയില്‍ ഇത് 4.3 ആയി ഉയര്‍ന്നിട്ടുണ്ട്. പുന്നമടയില്‍ 4.1, പള്ളാതുരുത്തി 3.3 എന്ന കണക്കാണ് കിട്ടിയത്.കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി മുന്‍വഷങ്ങളേക്കാള്‍ ജനങ്ങള്‍ വലഞ്ഞ് തുടങ്ങി.

കുടിക്കാനായി ആര്‍ഒ പ്ലാന്റുകളെയാണ് പല പ്രദേശങ്ങളിലും ജനങ്ങള്‍ ആശ്രയിക്കുന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് കൊണ്ടുവരുന്ന വെള്ളം പാചകത്തിനും മറ്റുമെടുക്കുമ്പോള്‍ മറ്റ് കാര്യങ്ങള്‍ക്കായി കായലിലെയും തോടുകളിലെയും വെള്ളമാണ് ഉപയോഗിച്ചിരുന്നത്.

കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളിലാണ് കുടിവെള്ള ദുരിതമേറയുമുള്ളത്. മറ്റിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകള്‍ നിരന്തരമായി തകരാറിലാകുന്നതാണ് ജനങ്ങളെ വലയ്‌ക്കുന്നത്. ഓരുമുട്ടകള്‍ കൃത്യമായി സ്ഥാപിച്ചിരുന്നെങ്കില്‍ ഉപ്പുവെള്ളത്തിന്റ് പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആര്‍ഒ പ്ലാന്റില്‍ നിന്നും ലഭിക്കുന്ന വെള്ളം കൊണ്ട് മാത്രം കാര്യങ്ങള്‍ നടക്കാത്ത സ്ഥിതിക്കും, കുട്ടനാട്ടില്‍ ഉപ്പുവെള്ളം കയറിയ സ്ഥിതിയും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങള്‍ തണ്ണീര്‍ത്തട പദ്ധതി വേഗത്തിലാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സ്വകാര്യ ലോബികള്‍ വാഹനസൗകര്യങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ ഈ വെള്ളം എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്ന് ഒരു വിവരവുമില്ല.

നിലവിലെ സ്ഥിതി നെല്‍ക്കൃഷിക്ക് ഭീഷണിയാണ്. കായല്‍ മേഖലയില്‍ നിലവില്‍ 45 മുതല്‍ 50 ദിവസം വരെ പ്രായമായ നെല്‍ചെടികളാണുള്ളത്. തെളിഞ്ഞ വെള്ളം ലഭിക്കാത്ത പക്ഷം ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം വിളവിനെയും ബാധിക്കും.

കതിര് വന്ന സ്ഥലങ്ങളില്‍ ലവണത്വം രണ്ട് ഡെസീസിമെന്‍സില്‍ കൂടുതലാണെങ്കില്‍ വെള്ളം കയറ്റരുതെന്നാണ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

Local News

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.