Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വാഴനാരുകൊണ്ടുള്ള കരകൗശലവസ്തുക്കളുടെ നിര്‍മ്മാണം : സാധ്യതാപഠന റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 07:06 pm IST
in Wayanad

കല്‍പ്പറ്റ : വാഴനാരുകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മാണം വയനാട്ടില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തുടങ്ങുന്നു. സഞ്ചി, തൊപ്പി, ചവിട്ടി, പഴ്‌സ്, പായ തുടങ്ങിയ കരകൗശലവസ്തുക്കളുടെ നിര്‍മാണമാണ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വാഴപ്പോളയില്‍നിന്നു നാര് വേര്‍തിരിക്കുന്ന ഫാക്ടറി ജില്ലയില്‍ സ്ഥാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കരകൗശലവസ്തു നിര്‍മാണ യൂണിറ്റുകള്‍ തുറക്കും.

ഫാക്ടറി, യൂണിറ്റ് സാധ്യതാപഠനം നടന്നുവരികയാണ്. സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ നിയോഗിച്ച ക്ലസ്റ്റര്‍ ഡവലപ്പ്‌മെന്റെ എക്‌സിക്യൂട്ടീവ്(സിഡിഇ) എ. അയ്യപ്പനാണ് പഠനം നടത്തുന്നത്. റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം കരകൗശല വികസന കോര്‍പറേഷനു സമര്‍പ്പിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ജില്ലയില്‍ ഫാക്ടറിയും കരകൗശലവസ്തു നിര്‍മാണ യൂണിറ്റുകളും യാഥാര്‍ഥ്യമാക്കാനാണ് കരകൗശല വികസന കോര്‍പറേഷന്റെ നീക്കം. അഞ്ച് കോടി രൂപയാണ് ഇതിനു മതിക്കുന്ന ചെലവ്. വാഴകൃഷി കൂടുതലുള്ള പ്രദേശത്തായിരിക്കും വാഴനാര് ഉത്പാദന ഫാക്ടറി. ഏകദേശം ഒരേക്കര്‍ സ്ഥലമാണ് ഇതിനു ആവശ്യം.

ഫാക്ടറിയില്‍ യന്ത്രസഹായത്തോടെ തയാറാക്കുന്ന വാഴനാരുകളാണ് കരകൗശല നിര്‍മാണ യൂണിറ്റുകള്‍ക്ക് ലഭ്യമാക്കുക. ബ്രാന്‍ഡ് ചെയ്തായിരിക്കും യൂണിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന കരകൗശല വസ്തുക്കളുടെ വിപണനം. ജില്ലയ്‌ക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രദര്‍ശന നഗരികള്‍ തുടങ്ങിയവയും കയറ്റുമതി സാധ്യതകളും കരകൗശലവസ്തുക്കളുടെ വിപണനത്തിനു പ്രയോജനപ്പെടുത്തും.

കുറഞ്ഞത് 300 പേര്‍ക്ക് നേരിട്ടും 700 പേര്‍ക്ക് പരോക്ഷമായും സ്ഥിരം തൊഴിലിനു ഉതകുന്നതായിരിക്കും ഫാക്ടറിയും യൂണിറ്റുകളുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. വാഴപ്പോളയില്‍നിന്നു നാര് വേര്‍തിരിക്കുന്നതിലും കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നതിലും പ്രാഥമിക പരിശീലനം നേടിയ 3,000ഓളം പേര്‍ ജില്ലയിലുണ്ട്. സ്ത്രീകളാണ് ഇതിലേറെയും. 800 സ്ത്രീകള്‍ ടെക്സ്റ്റയില്‍സ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എട്ട് കരകൗശലവസ്തു നിര്‍മാണ യൂണിറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 10 വരെ സ്ത്രീകളാണ് ഓരോ യൂണിറ്റിലുമുള്ളത്.

കരകൗശലവസ്തു നിര്‍മാണത്തിനു ആവശ്യമായി നാര് വാഴപ്പോളയില്‍നിന്നു വേര്‍തിരിക്കുന്നത് നിലവില്‍ ശ്രമകരമായ ജോലിയാണ്. ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ നാര് നിര്‍മാണത്തിനു വിനിയോഗിക്കുന്ന സമയം ലാഭമാകും. ഓരോ യൂണിറ്റിലും ഉത്പാദിപ്പിക്കുന്നത് ഗുണനിലവാരമുള്ള കരകൗശലവസ്തുക്കളാണെന്ന് കരകൗശല വികസന കോര്‍പറേഷന്‍ ഉറപ്പുവരുത്തും. ഇതിന്റെ ഭാഗമായി ഓരോ യൂണിറ്റിലുമുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ഫാക്ടറിയുടെയും യൂണിറ്റുകളുടെയും പ്രവര്‍ത്തനം.

വാഴനാര് ഉപയോഗിച്ചുള്ള കരകൗശലവസ്തുക്കളുടെ നിര്‍മാണം ജില്ലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തുടങ്ങണമെന്ന ആവശ്യം ആദ്യമായി 2008ല്‍ വയനാട് ഇക്കോ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ പി.വി.എല്‍ദോയാണ് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിനു നല്‍കിയ നിവേദനത്തിലുടെ ഉന്നയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.