Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഒരുലക്ഷത്തോളം ആളുകള്‍ക്ക് കുടിവെള്ളം; അപ്പര്‍കുട്ടനാടിന് ഇനി ദാഹമകറ്റാം സ്വപ്ന പദ്ധതി പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 10:09 pm IST
in Pathanamthitta

തിരുവല്ല:അപ്പര്‍ കുട്ടനാട് ജനതയുടെ ചിരകാല സ്വപ്‌നമായ പുളിക്കീഴ് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ പൂര്‍ത്തിയാകുന്നു.

കടപ്ര പഞ്ചായത്തിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ഫാക്ടറിക്കു സമീപമുള്ള റവന്യൂ വക 2 ഏക്കര്‍ ഭൂമിയിലാണ് പദ്ധതിക്കാവശ്യമായ കിണറും ജലശുദ്ധീകരണശാലയും നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. പമ്പിങ് അടക്കമുള്ള ആവശ്യങ്ങള്‍ക്കുള്ള യന്ത്ര സംവിധാനം മാത്രമാണ് ഇനി പൂര്‍ത്തിയാകേണ്ടിയിരിക്കുന്നത് . പമ്പയാറിന്റെ തീരത്തായി നിര്‍മ്മിക്കുന്ന 9 മീറ്റര്‍ വ്യാസവും 18 മീറ്റര്‍ താഴ്ചയുമുള്ള കിണറിന്റെ 75ശതമാനം പണികള്‍ പൂര്‍ത്തിയായി. 14 മീറ്റര്‍ താഴ്ചയില്‍ കുഴി എടുത്ത് കഴിഞ്ഞു. 140 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കുവാന്‍ ശേഷിയുള്ള ശുദ്ധീകരണശാലയുടെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്.ശുദ്ധീകണശാലയുടെ പൈലിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയായി.

വാട്ടര്‍ അതോറിട്ടി അടൂര്‍ പ്രൊജക്ട് ഡിവിഷന്റെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് പണികളുടെ മേല്‍നോട്ടം വഹിക്കുന്നത്. ചിക്കാഗോ കണ്‍സ്ട്രക്ഷന്‍ കമ്പനി പണികള്‍ നടത്തുന്നു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിലുള്‍പ്പെടുത്തി ജലശുദ്ധീകരണശാല,ജലസംഭരണികള്‍,ജലവിതരണ സംവിധാനം എന്നിവയ്‌ക്കാണ് 27 കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുള്ളത്. നിലവില്‍ കുട്ടനാട്,തിരുവല്ല പ്രദേശങ്ങള്‍ക്കുവേണ്ടി 31 വര്‍ഷം മുന്‍പ് തിരുവല്ലയില്‍ സ്ഥാപിച്ച ജലസംഭരണിയില്‍ നിന്നാണ് പഞ്ചായത്തുകളില്‍ ജലവിതരണം നടത്തുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടുകൂടി അപ്പര്‍കുട്ടനാട്ടിലെ നിരണം,കടപ്ര,നെടുമ്പ്രം,പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമാകും. 4 പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിദിനം 70 ലിറ്റര്‍ ജലം എന്ന തോതില്‍ 30 വര്‍ഷത്തെ ആവശ്യം മുന്‍കൂട്ടി കണ്ടാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്.

നിര്‍ദിഷ്ട പദ്ധതി വഴി 4 പഞ്ചായത്തുകളിലെ ഒരുലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കിണറില്‍ നിന്നും ജലം പമ്പ് ചെയ്ത് ജലശുദ്ധീകരണശാലയില്‍ എത്തിച്ച് സംഭരിക്കും. പഞ്ചായത്തുകളില്‍ പുതിയതായി നിര്‍മ്മിക്കുന്നതും ഇപ്പോള്‍ നിലവിലുള്ളതുമായ ജലസംഭരണിയിലേക്ക് പമ്പ് ചെയ്ത് എത്തിച്ചശേഷം നിലവിലുള്ള ജലവിതരണശൃംഖലകള്‍ വഴി വിതരണം ചെയ്യും.

പെരിങ്ങര പഞ്ചായത്തിലെ സ്വാമിപാലത്ത് 7.7 ലക്ഷം ലിറ്ററും,നിരണം പഞ്ചായത്തിലെ ഇരതോട്ടില്‍ 1 ലക്ഷം ലിറ്ററും, കടപ്ര പഞ്ചായത്തിലെ മോടിശ്ശേരിയില്‍ 7.5 ലക്ഷം ലിറ്ററും,നെടുമ്പ്രം പഞ്ചായത്തിലെ 3.5 ലക്ഷം ലിറ്ററും ശേഷിയുള്ള പുതിയ ജലസംഭരണിളൂടെ വിതരണം നടത്തും. ഇതുകൂടാതെ നെടുമ്പ്രം, കടപ്ര,നിരണം പഞ്ചായത്തുകളിലെ നിലവിലുള്ള ജലസംഭരണികളും പദ്ധതിയില്‍ ഉപയോപ്പെ തായി അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)
India

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

ഭോജ്ശാലയിൽ എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മോഹൻ യാദവ് ; പരമ്പരാഗത ആചാരങ്ങൾ പാലിച്ച് യാഗം ; നഗരം നിറഞ്ഞ് കാവിക്കൊടികൾ

വനിതാ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കോടതി : ജൂൺ 5 ന് ശിക്ഷ വിധിക്കും

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി, മൊഴി മാറ്റം വിചാരണയ്‌ക്കിടെ

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.