Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വനവാസി യുവതിയുടെയും കുഞ്ഞിന്റെയും മരണം അന്വേഷണാവശ്യം ശക്തം; ആദിവാസികളോടുളള അധികൃതരുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 12:52 am IST
inKannur

കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം കോളനിയില്‍ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ആരോഗ്യമന്ത്രിയുടെ നാട്ടിലാണ് ഇത്തരമൊരു ദുരന്തമുണ്ടായിരിക്കുന്നതെന്നത് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആദിവാസികള്‍ക്കു വേണ്ടി മുതല കണ്ണീരൊഴുക്കിയ സിപിഎമ്മുകാര്‍ അധികാരത്തിലെത്തി ആറ് മാസം പിന്നിടുമ്പോഴും ആദിവാസികള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സുരക്ഷയൊരുക്കുന്ന കാര്യത്തിലും പൂര്‍ണ്ണ പരാജയമായിരിക്കുകയാണെന്നാണ് മാക്കൂട്ടം സംഭവം കാണിക്കുന്നത്. സംഭവം നടന്നത് കര്‍ണ്ണാടകയിലാണെന്നതിനാല്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും പ്രതിക്കൂട്ടിലായിരിക്കുകയാണ്. കര്‍ണ്ണാടകത്തിലെ പോലീസ് അധികൃതരും കേരളത്തില്‍ നിന്നുളള ഉദ്യോഗസ്ഥരും ആദിവാസി യുവതിയും കുഞ്ഞും മരിച്ച സംഭവം അറിഞ്ഞിട്ടും സ്ഥലത്തെത്താതെ കടുത്ത അനാസ്ഥയാണ് കാണിച്ചത്. ഇരു സംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ആദിവാസികളോടുളള അധികൃതരുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിന്നുളള പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അവിടെയെത്തിയിരുന്നില്ലായിരുന്നുവെങ്കില്‍ മൃതദേഹം ദിവസങ്ങളോളം അവിടെ കിടക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പത്രപ്രവര്‍ത്തകരുള്‍പ്പെടെയുളളവരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ ആറളം ഫാമിലെത്തിച്ച് സംസ്‌ക്കരിച്ചത്.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും മതിയായ ആരോഗ്യസുരക്ഷയൊരുക്കുന്നതിലുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ പരാജയമാണ് സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നത്. അമ്മയും കുഞ്ഞും പദ്ധതിയടക്കം ക്ഷേമപദ്ധതികളേറെയുള്ളപ്പോഴും അതൊന്നും വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നതിലേക്കാണ് മാക്കൂട്ടം സംഭവം വിരല്‍ ചൂണ്ടുന്നത്. ആദിവാസി-ദളിത് മേഖലകളില്‍ ആരോഗ്യ സംബന്ധിയായ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ പൂര്‍ണമായി അവഗണിക്കുന്നതിന്റെ ദുരന്തചിത്രമാണ് മാക്കൂട്ടം കോളനിയില്‍ ഉണ്ടായിരിക്കുന്നത്. ആദിവാസിമേഖലയില്‍ സാമൂഹ്യപ്രശ്‌നങ്ങളിലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണി സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി തികഞ്ഞ അലംഭാവം കാട്ടിവരികയായിരുന്നു. ആദിവാസികളെ വോട്ടുബാങ്കിനു വേണ്ടി ഉപയോഗപ്പെടുത്തി അധികാരത്തിലെത്തിയ ശേഷം ഇക്കൂട്ടരെ മറക്കുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷം യുഡിഎഫ് ഭരണത്തില്‍ പേരാവൂര്‍ തിരുവോണപ്പുറം കോളനിയില്‍ ആദിവാസികള്‍ മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് എച്ചില്‍ ഭക്ഷണങ്ങള്‍ ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. മാക്കൂട്ടത്ത് മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇരുപതു മണിക്കൂറോളം കാട്ടിനുള്ളിലെ കുടിലിനുള്ളില്‍ അനാഥമായി കിടന്ന സംഭവവും വരുംദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്. ഇത്തരം മരണങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.