Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തീവെപ്പ് സ്‌ഫോടനങ്ങള്‍ അന്വേഷണം മുന്നോട്ടുപോയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 11:47 am IST
in Kozhikode

കോഴിക്കോട്: നഗരത്തിലെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും കെഎസ്ഇബിയുടെ ഭൂഗര്‍ഭ കേബിളുകളുകള്‍ക്കും തീവെച്ച സം ഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടും അന്വേഷണം കാര്യമായെടുത്തില്ല. കേസെടുത്തെങ്കിലും കൂടുതല്‍ മുന്നോട്ട് പോകാന്‍ പോലീസിനായില്ല. മൂന്നിടങ്ങളില്‍ നേരത്തെ സമാന സംഭവങ്ങളു ണ്ടായിട്ടുണ്ട്. നടക്കാവ്, ചേവായൂര്‍ സ്റ്റേഷന്‍ പരിധികള്‍ക്കുള്ളിലാണ് സമാനസംഭ വങ്ങള്‍ ഉണ്ടായത്. ഇവിടങ്ങളിലും ട്രാന്‍സ്‌ഫോര്‍ മറുകള്‍ക്കോ കെ എസ്ഇബിയുടെ ഭൂഗര്‍ഭ കേബിളു കളുകള്‍ക്കോ ആണ് തീവെച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതി കേബിളുകളും കത്തിച്ച സംഭവം അട്ടിമറിയാണെന്ന് പ്രാഥമിക നിഗമനത്തിലെത്തുമ്പോഴും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ കുഴങ്ങുകയാണ് പോലീസ്. പുലര്‍ച്ചെ നടന്ന സംഭവമായതിനാല്‍ അക്രമികളെക്കുറിച്ച് കൃത്യമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടില്ല. നോട്ടു അസാധുവാക്കലുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ നടക്കുന്ന നോട്ടുകൈമാറ്റം തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായാണോ കത്തിക്കല്‍ എന്ന സംശയമുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തനം തടപ്പെടുത്താനുള്ള ശ്രമമാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പോലീസ് തയ്യാറല്ല.

നഗരത്തില്‍ നേരത്തെ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ അന്വേഷണവും കൂടുതല്‍ മുന്നോട്ടു പോകാനാവാത്തതും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

2005ല്‍ ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചും അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയില്ല. സപ്തംബര്‍ 17നായിരുന്നു മത്സ്യബന്ധന ബോ ട്ടില്‍ സ്‌ഫോടനം ഉണ്ടായത്. മാറാട് കേസുമായി ബന്ധപ്പെട്ടവരുടെ കൂട്ടായ ഉടമസ്ഥതയിലുള്ള ബോട്ടായിരുന്നു സ്‌ഫോടനത്തില്‍ നശിച്ചത്.

2006 മാര്‍ച്ച് മാസത്തില്‍ കോഴിക്കോട്ട് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായി. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലും പുതിയ ബസ്സ്റ്റാന്റ് പരിസരത്തുമാണ് അന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. മിനിട്ടുകള്‍ക്കുള്ളിലായിരുന്നു സ്‌ഫോടനങ്ങള്‍. സ്‌ഫോടനത്തിന് മുമ്പ് എഡിഎമ്മിനും ഒരു പത്രസ്ഥാപനത്തിലേക്കും അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

2007 ഏപ്രില്‍ അഞ്ചിനാണ് മിഠായിത്തെരുവിലെ പടക്കക്കടയില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് കാരണമായത് പൊട്ടാസ്യം ക്ലോറൈഡാണ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ കണക്കില്‍ പെടാതെ സൂക്ഷിച്ച പടക്കമാണ് പൊട്ടിയതെന്നായിരുന്നു പോലീസ് നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അര ടണ്ണോളം ഭാരമുള്ള കോണ്‍ക്രീറ്റ് ബീം മീറ്ററുകള്‍ അകലത്തിലേക്ക് തെറിച്ചുപോയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണ്ണാടക പോലീസ് എത്തിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അവര്‍ക്കായില്ല. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണെന്ന് നിഗമനത്തിലെത്താനായിരുന്നു കേരള പോലീസിന് താല്പര്യം. സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കാനാവാത്തത് കര്‍ണ്ണാടക പോലീസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.

ഈ സ്‌ഫോടനങ്ങളുടെയെല്ലാം പിന്നിലുള്ള ശക്തികളിലേക്ക് എത്തുന്നതില്‍ അന്വേഷണസംഘങ്ങള്‍ പരാജയപ്പെടുകയായിരുന്നു. കൊല്ലം കലക്‌ട്രേറ്റിലും ഈയിടെ മലപ്പുറം കലക്‌ട്രേറ്റ് പരിസരത്തുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. മലപ്പുറം കലക്‌ട്രേറ്റില്‍ സ്‌ഫോടനം നടന്ന് പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി പരിശോധന കര്‍ശനമാക്കിയതിനിടെയാണ് കോഴിക്കോട് സംഭവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

Main Article

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.